Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബജറ്റ്: പണം കൈയില്‍ കിട്ടില്ല; 8900 കോടി നേരിട്ട് നല്‍കലിലും തട്ടിപ്പ്

കൊവിഡിലൂടെ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കാനായി 8900 കോടി രൂപ ലഭ്യമാക്കും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുക എങ്ങനെ കൈമാറും എന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നതോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മലക്കം മറിയുകയായിരുന്നു. ജനങ്ങളുടെ കൈകളിലേക്ക് പണം നേരിട്ടെത്തില്ലെന്നും വ്യക്തമാക്കി.

അനീഷ് അയിലം by അനീഷ് അയിലം
Jun 5, 2021, 10:34 am IST
in Kerala

തിരുവനന്തപുരം: കൊവിഡ് രണ്ടാം പാക്കേജിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കുമെന്ന പ്രഖ്യാപനവും വ്യാജമെന്ന് തെളിഞ്ഞു. ബജറ്റ് പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ധനമന്ത്രിയും മലക്കം മറിഞ്ഞു. പണം ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ബാധ്യതകള്‍ തീര്‍ക്കാനെന്നും വ്യക്തമായി.  

കൊവിഡിലൂടെ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കാനായി 8900 കോടി രൂപ ലഭ്യമാക്കും എന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ തുക എങ്ങനെ കൈമാറും എന്ന് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നതോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മലക്കം മറിയുകയായിരുന്നു. ജനങ്ങളുടെ കൈകളിലേക്ക് പണം നേരിട്ടെത്തില്ലെന്നും വ്യക്തമാക്കി.

നിലവിലുള്ള പദ്ധതികള്‍ക്ക് മാത്രമാണ് തുക മാറ്റിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 8900 കോടിയില്‍ 3100 കോടിയും നീക്കിവച്ചത് തൊഴിലുറപ്പ് പദ്ധതിക്കാണ്.  ഇത് കേന്ദ്രവിഹിതവും കൂട്ടിയാണോ എന്നത് വ്യക്തമല്ല. സര്‍ക്കാരിന്റെ മറ്റൊരു ബാധ്യതയായ സാമൂഹ്യ പെന്‍ഷന്‍ തുക നല്‍കാനായി മാറ്റവച്ചത്  847 കോടിയാണ്. കോണ്‍ട്രാക്‌ടേഴ്‌സിന് നല്‍കാനുള്ള പണത്തിനായി 1700 കോടി നീക്കി വച്ചിട്ടുണ്ട്. കുടുംബശ്രീ അടക്കമുള്ളവയ്‌ക്ക് വിവിധ ലോണ്‍ സബ്‌സിഡികള്‍ നല്‍കാനുള്ള തുകയായ 300 കോടിയും നേരിട്ട് പണം എത്തിക്കുന്നതില്‍ നിന്നാണ് മാറ്റിയത്.

  മറ്റൊന്ന് കിറ്റ് വിതരണത്തിന് 1740 കോടി മാറ്റി വച്ചിട്ടുണ്ട് എന്നതാണ്. ഇത് എത്രകാലം കൊടുക്കുമെന്ന് വ്യക്തമാക്കാനാകിലെന്ന് ധനമന്ത്രി തന്നെ സമ്മതിച്ചിട്ടുമുണ്ട്. ക്ഷേമനിധിയില്‍ അംഗങ്ങള്‍ ആയവര്‍ക്ക് ധനസഹായം നല്‍കാന്‍ 1100 കോടി വകയിരുത്തിയിട്ടുണ്ട്. ഈ തുക കഴിഞ്ഞ തവണയും നല്‍കിയിരുന്നു. ഇത് അംഗങ്ങള്‍ അടച്ച ക്ഷേമനിധി വിഹിതത്തില്‍ നിന്നുകൂടി പിടിച്ചാണ് നല്‍കുന്നതെന്ന് ആരോപണവും കഴിഞ്ഞ തവണ തന്നെ നേരിട്ടതാണ്. ഒരു ആനുകൂല്യവും കിട്ടാത്തവര്‍ക്കായി 147 കോടിയും മാറ്റിവച്ചിട്ടുണ്ട്. ഇത് കഴിഞ്ഞ തവണയും പ്രഖ്യാപിച്ചിരുന്നു. അപേക്ഷ നല്‍കിയ കലാകാരന്മാര്‍ അടക്കമുള്ള നിരവധി പേര്‍ക്ക് കഴിഞ്ഞ തവണ ഒരുരൂപപോലും കിട്ടിയിരുന്നില്ല. ധനമന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയ വിവരം അനുസരിച്ച് എല്ലാം കൂടി 8934 കോടി വരുമെങ്കിലും ബജറ്റില്‍ 8900 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കൊവിഡ് രണ്ടാം പാക്കേജിലെ 20000 കോടിയില്‍ നിന്നാണ് ഈ 8900 കോടി മാറ്റുക എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ വിവിധ ലോണുകള്‍ പലിശ സബ്‌സിഡി എന്നിവയക്കായി 8300 കോടിയും ലഭ്യമാക്കും എന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഇതും ഏതൊക്കെ ലോണുകള്‍ക്കാണെന്നോ ഏതൊക്കെ വിധത്തില്‍ വിതരണം ചെയ്യുമെന്നോ വ്യക്തമാക്കിയിട്ടില്ല.

Tags: കേരളാ ബജറ്റ്keralaകെ.എന്‍. ബാലഗോപാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.