Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തലശ്ശേരിയിൽ ഖര മാലിന്യ പ്ലാന്റ് നോക്കു കുത്തി; നഗര മധ്യത്തില്‍ പ്ലാസ്റ്റിക്കടക്കമുളള പാഴ്‌വസ്തുക്കള്‍ കത്തിയെരിയുന്നു

ഒരു വ്യാഴവട്ടക്കാലം മുമ്പ് ബസ് സ്റ്റാന്റിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തലശ്ശേരി മണ്ഡലം എംഎല്‍എ കോടിയേരി ഉദ്ഘാടനം ചെയ്ത ഖരമാലിന്യ സംസ്‌ക്കരണ ബയോഗ്യാസ് പ്ലാന്റ് ഏതാനും നാളുകള്‍ പ്രവര്‍ത്തിച്ച ശേഷം സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായി.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 5, 2021, 10:24 am IST
in Kannur

തലശ്ശേരി: പൈതൃക നഗരി എന്നറിയപ്പെടുന്ന തലശ്ശേരി നഗരം ഉള്‍പ്പെടുന്ന നഗരസഭാ പരിധിയില്‍ വര്‍ഷങ്ങളായി  മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികളില്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഖര മാലിന്യ പ്ലാന്റ് നോക്കു കുത്തിയായി നില്‍ക്കുകയാണ്. നഗര മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേകം സംവിധാനങ്ങളില്ലാത്തതിനാല്‍തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുളള മാലിന്യങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍വെച്ച് തന്നെ കത്തിച്ചു കളയുന്നത് വ്യാപകമാണ്. ഇത് കടുത്ത അന്തരീക്ഷ മലിനീകരണത്തിനും നഗരവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയാണ്.

ഒരു വ്യാഴവട്ടക്കാലം മുമ്പ് ബസ് സ്റ്റാന്റിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപം ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തലശ്ശേരി മണ്ഡലം എംഎല്‍എ കോടിയേരി ഉദ്ഘാടനം ചെയ്ത ഖരമാലിന്യ സംസ്‌ക്കരണ ബയോഗ്യാസ് പ്ലാന്റ് ഏതാനും നാളുകള്‍ പ്രവര്‍ത്തിച്ച ശേഷം സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന രഹിതമായി.  പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുളള നടപടി സിപിഎം ഭരിക്കുന്ന നഗരസഭാ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ബയോഗ്യാസ് പ്ലാന്റ് വഴി ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് പരിസര പ്രദേശങ്ങളില്‍ വെളിച്ചമെത്തിക്കാനും പദ്ധതിയുണ്ടായിരുന്നു. പ്രവര്‍ത്തനം തുടങ്ങി ഏതാനും നാളുകള്‍ക്കിടയില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. അന്ന് ഭാഗികമായി മാത്രമേ പ്രവര്‍ത്തനം നടക്കുകയും ചെയ്തുളസ്വന്തംളൂ. ചുരുക്കത്തില്‍ ലക്ഷങ്ങള്‍ മുടക്കിയ പദ്ധതി പൂര്‍ണ്ണ രീതിയില്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും തുരുമ്പെടുത്തും മറ്റും നശിച്ച് പ്രദേശം കാടുപിടിച്ച് കിടക്കുകയാണ്. പദ്ധതിയുടെ രണ്ട് ലക്ഷ്യങ്ങളായ മാലിന്യ സംസ്‌ക്കരണവും വൈദ്യുതി ഉല്‍പ്പാദനവും രണ്ടും എങ്ങുമെത്തിയില്ല. വലിയ വായില്‍ വികസനം പ്രസംഗിക്കുന്ന എംഎല്‍എയും നഗരസഭയുമുളള നാട്ടിലെ സ്ഥിതിക്ക് ആര് പരിഹാരം കാണുമെന്ന ചോദ്യമാണ് ഉയരുന്നത്.

നഗരത്തിലെ വീടുകളില്‍ നിന്നും ഹരിത സേന പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ടെങ്കിലും ഇത് സംസ്‌ക്കരിക്കാന്‍ സംവിധാനം നിലവിലില്ല. ഇതെവിടെ സംസ്‌ക്കരിക്കുന്നുവെന്നത് ഇപ്പോഴും രഹസ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നഗരത്തിലെ കച്ചവടക്കാരും നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികളും നിരോധിത പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ നഗരത്തിലെ വിവിധ മേഖലകളില്‍ പരസ്യമായി തീയിട്ട് നശിപ്പിക്കുന്നത് പതിവ് കാഴ്ചയാണ്. പഴയ ബസ്സ് സ്റ്റാന്റിലെ ഒരു പ്രമുഖ ഷോപ്പിംങ് കോംപ്ലക്‌സിന് പിന്നില്‍ സ്ഥിരമായി മാലിന്യ കത്തിക്കാന്‍ വലിയ കുഴിതന്നെ നിലവിലുണ്ട്. ഇതില്‍ ചാക്കുകണക്കിന് മാലിന്യമാണ് ഇട്ട് കത്തിക്കുന്നത്. ഇത് നഗരത്തിലെത്തുവര്‍ക്കും പരിസരവാസികള്‍ക്കും കനത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക്കുകള്‍ കത്തിക്കുകയെന്നത് വലിയ നിയമലംഘനമാണെന്നിരുന്നിട്ടും ഇതിനെതിരെ ചെറുവിരലനക്കാന്‍ നഗരസഭാ ആരോഗ്യ വിഭാഗമോ നഗരസഭാ ഭരണകൂടമോ തയ്യാറാകുന്നില്ല. അതിനാല്‍ നിയമലംഘനം തുടര്‍ക്കഥയാവുകയാണ് ഒപ്പം പൈതൃക നഗരം പതുക്കെ പുക നഗരവും മാലിന്യ നഗരവുമായി മാറുകയാണ്. ഇ#ൗ പരിസ്ഥിതി ദിനത്തിലെങ്കിലും ഇതില്‍ നിന്നുളള മോചനത്തനായി അധികൃതരുടെ ഭാഗത്തു നിന്നും നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: kannurWasteThalassery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.