Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിപിയുടെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്തതിന് കെ.കെ. രമയ്‌ക്കെതിരെ നടപടിയുണ്ടാകില്ല; സമൂഹമാധ്യമരോഷത്തിന് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍

ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെ.കെ.രമ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ കെ. കെ. രമയ്‌ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജും മറ്റും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമെന്ന പരിഗണന നല്‍കിയാണ് നടപടി വേണ്ടെന്നുവെച്ചതെന്ന് സ്പീക്കര്‍ എം.ബി. രാജേഷിന്റെ തീരുമാനമെന്നറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 10:30 pm IST
in Kerala

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെ.കെ.രമ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ കെ. കെ. രമയ്‌ക്കെതിരെ നടപടിയുണ്ടാകില്ല. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജും മറ്റും ധരിക്കുന്നത് ചട്ടലംഘനമാണെങ്കിലും പുതിയ അംഗമെന്ന പരിഗണന നല്‍കിയാണ് നടപടി വേണ്ടെന്നുവെച്ചതെന്ന് സ്പീക്കര്‍ എം.ബി. രാജേഷിന്റെ തീരുമാനമെന്നറിയുന്നു.

സിപിഎമ്മിന്റെ രാഷ്‌ട്രീയ കൊലപാതകത്തിന് ഇരയായി 9 വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഭര്‍ത്താവ് ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായാണ് വടകര എംഎല്‍എ കെ.കെ. രമ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. എന്നാല്‍  രമയുടെ സാരിയില്‍ ഭര്‍ത്താവിന്റെ ബാഡ്ജ് പതിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇത് സത്യപ്രതിജ്ഞ ചട്ടലംഘനമാണോയെന്നു പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് അഭിപ്രായപ്പെട്ടിരുന്നു. . സഭാ ചട്ടങ്ങള്‍ പാലിക്കാന്‍ അംഗങ്ങള്‍ തയാറാകണമെന്നും സ്പീക്കര്‍ പറഞ്ഞു.

വിഷയം വിവാദമായതോടെ ഇതിനെതിരെ രമ ശക്തമായി പ്രതികരിച്ചു. സ്പീക്കര്‍ ചട്ടലംഘനം പരിശോധിച്ച് തൂക്കിക്കൊല്ലാന്‍ വിധിക്കട്ടെ എന്നായിരുന്നു രമയുടെ പ്രതികരണം. സ്പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാലംഘനത്തെപ്പറ്റി പറയുന്നതെന്നും രമ തിരിച്ചടിച്ചു. ഇതോടെ മുഖ്യമന്ത്രിയ്‌ക്കും സ്പീക്കര്‍ക്കും എതിരെ സോഷ്യല്‍മീഡിയ പൊട്ടിത്തെറിക്കുകയായിരുന്നു. കോവിഡ് പോസീറ്റീവായ ഭാര്യയുമായി വാഹനത്തില്‍ പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് കുടുംബസ്‌നേഹം, കൊലചെയ്യപ്പെട്ട ഭര്‍ത്താവിന്റെ ബാഡ്ജ് ധരിച്ച രമ ചെയ്തത് നിയമലേംഘനം…ഇങ്ങിനെപ്പോയി സോഷ്യല്‍മീഡിയ കമന്റുകള്‍. ഈ വിമര്‍ശനങ്ങളെ സൈബര്‍ സഖാക്കള്‍ക്കുപോലും ചെറുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനാഭിപ്രായം തങ്ങള്‍ക്കെതിരെ തിരിയുന്നതായി സിപിഎമ്മും തിരിച്ചറിഞ്ഞിരുന്നു. എന്തായാലും തല്‍ക്കാലം രമയ്‌ക്കെതിരെ നടപടിയെടുക്കാതെ പ്രശ്‌നം തണുപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ ഈ പുതിയ തീരുമാനത്തിലൂടെ.

രമയ്‌ക്കെതിരെ എല്ലാ തരത്തിലും ശത്രുതാപരമായ നീക്കമാണ് എംഎല്‍എ ആയി സഭയിലെത്തിയത് മുതല്‍ ഇടതുമുന്നണി നടത്തിയത്. രമ സത്യപ്രതിജ്ഞ ചെയ്യുന്ന ഭാഗം സംപ്രേഷണം ചെയ്യാന്‍ കൈരളി ചാനല്‍ തയാറായില്ല. രമയുടെ സത്യപ്രതിജ്ഞാ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് പിആര്‍ഡി ലഭ്യമാക്കിയതുമില്ല. പക്ഷെ രമയെ സത്യപ്രതിജ്ഞാലംഘനത്തില്‍ കുടുക്കാമെന്ന ചിലരുടെ കുത്സിത ശ്രമം പക്ഷെ പാഴായി.  

Tags: സ്പീക്കര്‍ എം.ബി. രാജേഷ്Pinarayi Vijayanസ്പീക്കര്‍ലോകാരോഗ്യ സംഘടനടിപി ചന്ദ്രശേഖരന്‍attackസത്യപ്രതിജ്ഞMB Rajeshകെ.കെ. രമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

Kerala

സിഎമ്മെ ഇത് മോശമാണ്…

Kerala

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

Main Article

സമയം കഴിഞ്ഞു… അതുകൊണ്ട്…

Kerala

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.