Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

40ന് മുകളിലുള്ളവരുടെ വാക്‌സിനേഷന് ശേഷം ഊഴമെത്തിയപ്പോള്‍ മാത്രം വാക്‌സിനെടുത്ത് ബ്രിട്ടീഷ് കിരീടാവകാശികള്‍;കണ്ടുപഠിക്കുമോ ചിന്താജെറോമുമാര്‍

അധികാരം ഉപയോഗിച്ച് ആദ്യം വാക്‌സിന്‍ എടുക്കാതെ തങ്ങളുടെ ഊഴമെത്തുന്നതുവരെ വാക്‌സിന്‍ സ്വീകരിക്കാന്‍ കാത്തിരുന്ന ബ്രിട്ടനിലെ കിരീടാവകാശികളായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അതോടൊപ്പം കോവിഡ് മുന്നണിപ്പോരാളിയാണെന്നവകാശപ്പെട്ട് ഊഴം വരുന്നതിന് മുമ്പേ വാക്‌സിന്‍ സ്വീകരിച്ച സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്താ ജെറോമിനെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം വീണ്ടുമുയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2021, 08:54 pm IST
in Kerala
ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരന്‍ തനിക്കുള്ള ഊഴമെത്തിയപ്പോള്‍ വാക്സിനെടുക്കുന്നു. സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്താ ജെറോം (വലത്ത്)

ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരന്‍ തനിക്കുള്ള ഊഴമെത്തിയപ്പോള്‍ വാക്സിനെടുക്കുന്നു. സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്താ ജെറോം (വലത്ത്)

തിരുവനന്തപുരം: അധികാരം ഉപയോഗിച്ച് ആദ്യം വാക്‌സിന്‍ എടുക്കാതെ തങ്ങളുടെ ഊഴമെത്തുന്നതുവരെ വാക്‌സിന്‍ സ്വീകരിക്കാന്‍ കാത്തിരുന്ന ബ്രിട്ടനിലെ കിരീടാവകാശികളായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അതോടൊപ്പം കോവിഡ് മുന്നണിപ്പോരാളിയാണെന്നവകാശപ്പെട്ട് ഊഴം വരുന്നതിന് മുമ്പേ വാക്‌സിന്‍ സ്വീകരിച്ച സംസ്ഥാന യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്താ ജെറോം പോലുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നു.    

ഇന്ത്യയില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസുകാര്‍ എന്നിവര്‍ക്കെല്ലാമായിരുന്നു വാക്‌സിന് മുന്‍ഗണന നല്‍കിയിരുന്നത്. എന്നാല്‍ പൊതുജനസേവകയായ താന്‍ മുന്നണിപ്പോരാളിയാണെന്ന് അവകാശപ്പെട്ടാണ് ചിന്താ ജെറോം നേരത്തെ വാക്‌സിന്‍ എടുത്തത്. ഇപ്പോള്‍ വില്യം രാജകുമാരനെയും കെയ്റ്റിനെയും കണ്ടു പഠിക്കാനാണ് ഒരു വിഭാഗം സമൂഹമാധ്യമങ്ങളില്‍ ചിന്താ ജെറോമിനെ ഉപദേശിക്കുന്നത്.

കോവിഡ് കാലത്ത് ആശുപത്രികള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് അത്താണിയില്ലാത്തവര്‍ക്ക് സേവനം നല്‍കിയിരുന്നു വില്യം രാജകുമാരനും കെയ്റ്റും.  അവര്‍ക്ക് അധികാരസ്ഥാനമുപയോഗിച്ച് ആദ്യം തന്നെ വാക്‌സിന്‍ എടുക്കാമായിരുന്നു. അത് ചെയ്തില്ല. പകരം തങ്ങളുടെ ഊഴമെത്താന്‍ കാത്തിരുന്ന ശേഷം കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ സയന്‍സ് മ്യൂസിയത്തിലെ വാക്‌സിന്‍ ക്യാമ്പിലെത്തിയാണ് വില്യമും കെയ്റ്റും വാക്‌സിന്‍ സ്വീകരിച്ചത്.

ഇതുപോലെ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരും ആദ്യം വാക്‌സിന്‍ എടുത്തവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. കെയര്‍ഹോമിലെ വയസ്സായവരെല്ലാം വാക്‌സിന്‍ എടുത്തശേഷമേ അവര്‍ വാക്‌സിന്‍ സ്വീകരിച്ചുള്ളൂ. അങ്ങിനെ ബ്രിട്ടനില്‍ രാജകുടുംബത്തില്‍പ്പെട്ടവര്‍ പോലും ജനാധിപത്യമര്യാദകളിലൂടെ നീങ്ങി മാതൃക കാട്ടുമ്പോഴാണ് ചെറിയ നേതാക്കള്‍ പോലും കേരളത്തില്‍ ക്യൂ തെറ്റിച്ച് കാര്യം നേടുന്നത്. 

Tags: ബ്രീട്ടീഷ് കിരീടാവകാശിവില്യം രാജകുമാരന്‍wifeബ്രിട്ടീഷ്മാധ്യമ പ്രവര്‍ത്തകര്‍ചിന്ത ജെറോംവാക്‌സിന്‍കൊവിഡ് വാക്‌സിന്‍കെയ്റ്റ് മിഡല്‍റ്റന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഖമനേയിയുടെ ഭാര്യയും മരിച്ചു

Kerala

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അതിക്രമം; ലേബര്‍റൂം അടിച്ചു തകർത്തു, റാഷിദിനെ അറസ്റ്റ് ചെയ്ത് പോലീസ്

Kerala

കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവം: പ്രതി ഉണ്ണിക്കൃഷ്ണന്‍ സ്വവര്‍ഗാനുരാഗിയെന്ന് പൊലീസ്

Kerala

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

Kerala

ഭാര്യ പ്രസവത്തിനായി ആശുപത്രിയിലായിരിക്കെ 11കാരിയെ പീഡിപ്പിച്ചു, യുവാവിന് 83 വര്‍ഷം കഠിന തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.