Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബേപ്പൂര്‍ തുറമുഖം

കൂടാതെ ബേപ്പൂര്‍ തുറമുഖം വഴി നടന്നിരുന്ന പല പ്രവര്‍ത്തികളും ഇപ്പോള്‍ മംഗലാപുരം തുറമുഖത്തേയ്‌ക്ക് മാറ്റിയിരിക്കുകയാണ്. ലക്ഷദ്വീപിലേക്കുള്ള ഡീസല്‍ വര്‍ക്കാണ് (ഇഎല്‍ഡി) ബേപ്പൂര്‍ തുറമുഖത്ത് ഏറ്റവും കൂടുതലായി നടക്കുന്നത്. ദ്വീപിലേക്കുള്ള മുഴുവന്‍ ഡീസലും ഇവിടെ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. അത് മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ ശക്തമായി കഴിഞ്ഞു. ഇഎല്‍ഡിയുമായി ബന്ധപ്പെട്ടുള്ള ജോലി നഷ്ടമാകുന്നതോടെ വലിയ വരുമാന നഷ്ടമാണ് ബേപ്പൂര്‍ തുറമുഖത്തിന് സംഭവിക്കുക.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 27, 2021, 07:24 pm IST
in Kerala

കോഴിക്കോട്: വാക്കിലൊതുങ്ങിയ വികസനങ്ങളുമായി തകര്‍ച്ചയുടെ വക്കിലെത്തി ബേപ്പൂര്‍ തുറമുഖം. മാറിമാറിവരുന്ന സര്‍ക്കാരുകളുടെ അലംഭാവമാണ് മുരടിപ്പിനുള്ള പ്രധാനകാരണം. വാര്‍ഫിന്റെ നീളം കൂടാത്തതും, തുറമുഖത്തിന്റെ ആഴം കൂട്ടാത്തതും, സ്ഥിരമായി ട്രെഡ്ജിങ് സംവിധാനം ഒരുക്കാത്തതുമെല്ലാം തുറമുഖത്തിനെ നാശത്തിലേക്ക് നയിക്കുകയാണ്. ഇതേതുടര്‍ന്നാണ് ലക്ഷദ്വീപിലേക്കുള്ള ചരക്ക് കപ്പലുകള്‍ മംഗലാപുരത്തേയ്‌ക്ക് മാറ്റിയത്.  

കൂടാതെ ബേപ്പൂര്‍ തുറമുഖം വഴി നടന്നിരുന്ന പല പ്രവര്‍ത്തികളും ഇപ്പോള്‍ മംഗലാപുരം തുറമുഖത്തേയ്‌ക്ക് മാറ്റിയിരിക്കുകയാണ്. ലക്ഷദ്വീപിലേക്കുള്ള ഡീസല്‍ വര്‍ക്കാണ് (ഇഎല്‍ഡി) ബേപ്പൂര്‍ തുറമുഖത്ത് ഏറ്റവും കൂടുതലായി നടക്കുന്നത്. ദ്വീപിലേക്കുള്ള മുഴുവന്‍ ഡീസലും ഇവിടെ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. അത് മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ ശക്തമായി കഴിഞ്ഞു. ഇഎല്‍ഡിയുമായി ബന്ധപ്പെട്ടുള്ള ജോലി നഷ്ടമാകുന്നതോടെ വലിയ വരുമാന നഷ്ടമാണ് ബേപ്പൂര്‍ തുറമുഖത്തിന് സംഭവിക്കുക. ഇഎല്‍ഡി വര്‍ക്കിന് പിന്നാലെ സിമന്റിന്റെ വര്‍ക്കും മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സ്ഥല പരിമിതിയാണ് വര്‍ക്കുകള്‍ ബേപ്പൂരില്‍ നിന്നും മംഗലാപുരത്തേക്ക് മാറ്റാനുള്ള പ്രധാന കാരണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ടേക്കര്‍ ഭൂമി ഇഎല്‍ഡി വര്‍ക്കിനായി കൊടുക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പിണറായി സര്‍ക്കാര്‍ അതിന് വേണ്ട നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.  

പോര്‍ട്ട് പാട്ടത്തിന് നല്‍കിയ 3.2 ഏക്കര്‍ വരുന്ന സില്‍ക്കിന്റെ ഭൂമിയും, 2.2 ഏക്കര്‍ വരുന്ന കോവിലകം ഭൂമയും അന്യാധീനപ്പെട്ടു കിടക്കുകയാണ്. ഈ അഞ്ച് ഏക്കര്‍ ഭൂമി തിരിച്ചു പിടിച്ചാല്‍ മാത്രമേ ഇനി വികസനകാര്യത്തില്‍ നീക്കുപോക്കുകള്‍ നടക്കുകയുള്ളൂ. ലക്ഷദ്വീപിന് മാത്രമായി ഡെഡിക്കേറ്റഡ് വാര്‍ഫ് വേണമെന്ന ആവശ്യം കേരള സര്‍ക്കാരിനോട് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇടതു- വലതു സര്‍ക്കാരുകള്‍ അതിനു വേണ്ട അനുമതിയോ സൗകര്യങ്ങളോ ചെയ്തു കൊടുത്തിട്ടില്ല. ബേപ്പൂര്‍ ചെയ്യുന്ന വാര്‍ഫിന്റെ മുഴുവന്‍ ചിലവും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനു പിന്തുണ നല്‍കാന്‍ കേരള സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വാര്‍ഫിന്റെ നീളം കൂട്ടണം എന്നുള്ളത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. നിലവില്‍ 300 മീറ്റര്‍ ആണ് വാര്‍ഫിന്റെ നീളം.  

 ഇനിയും 300 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ കൂടുതല്‍ യാത്ര, ചരക്കു കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യം ഇവിടെ ഉണ്ടാവുകയുള്ളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ വാര്‍ഫില്‍ ഒരു കപ്പലിന് മാത്രം ലോഡ് ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഒരു കപ്പല്‍ ലോഡ് ചെയ്തുപോയശേഷം മാത്രമാണ് മറ്റൊരു കപ്പലിന് അടുപ്പിക്കാനും ലോഡ് ചെയ്യാനും  

സാധിക്കു. അതുവരെ വരുന്ന കപ്പലുകള്‍ പുറത്ത് നങ്കൂരം ഇടേണ്ട അവസ്ഥയാണ്. ചില സാഹചര്യങ്ങളില്‍ ഒന്നുരണ്ടു ദിവസം വരെ പുറത്ത് നങ്കൂരമിടേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്. മണ്ണും ചെളിയും നീക്കി ആഴം കൂട്ടാത്തതിനാല്‍ വലിയ കപ്പലുകള്‍ക്കൊന്നും ഇവിടേയ്‌ക്ക് അടുപ്പിക്കാനും കഴിയുന്നില്ല. ഏകദേശം ആറു മീറ്റര്‍ ആഴമാണ് വേണ്ടത്. നിലവില്‍ നാലു മീറ്ററില്‍ താഴെ ആഴമാണ് ബേപ്പൂരിലുള്ളത്.

Tags: സംസ്ഥാന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

Thrissur

ഡോ. വി തുളസിക്ക് മികച്ച കാര്‍ഷിക ഗവേഷകക്കുള്ള സംസ്ഥാന അവാര്‍ഡ്

Kerala

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

India

മണിപ്പൂര്‍ കലാപം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമെന്ന് അമിത് ഷാ, സമാധാനം ഉറപ്പാക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.