Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: വിവിധ ചടങ്ങുകള്‍ക്കുള്ള ഓലക്കുട നിര്‍മ്മാണം പൂര്‍ത്തിയായി, പരമപ്രധാന ചടങ്ങായ നെയ്യാട്ടം ഇന്ന് രാത്രിയിൽ

വര്‍ഷങ്ങളായി കൊട്ടിയൂരിലേക്ക് ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത് മുഴക്കുന്ന് തളിപ്പൊയിലെ കരിയില്‍ ലക്ഷ്മിഅമ്മയും മകന്‍ ബാബുവും ആയിരുന്നു. 17 വര്‍ഷത്തോളമാണ് ലക്ഷ്മി അമ്മ വൈശാഖ മഹോത്സവത്തിനായി ഓലക്കുടകള്‍ നിര്‍മ്മിച്ചത്.

Janmabhumi Online by Janmabhumi Online
May 24, 2021, 10:23 am IST
in Kannur
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്കായി ഓലക്കുട തയ്യാറാക്കുന്ന കുന്നുമ്മല്‍ കണ്ടി പത്മനാഭന്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്കായി ഓലക്കുട തയ്യാറാക്കുന്ന കുന്നുമ്മല്‍ കണ്ടി പത്മനാഭന്‍

FacebookTwitterWhatsAppTelegramLinkedinEmail

ഇരിട്ടി: കോവിഡ് വ്യാപനവും ലോക്ക് ഡൗണും അതുമായി ബന്ധപ്പെട്ട നിയത്രണങ്ങളും നില നില്‍ക്കുന്നതിനിടയില്‍ കടന്നു വന്ന  കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് ഭക്തജന സഞ്ചയം എത്തില്ലെങ്കിലും ചടങ്ങുകളെല്ലാം മുറപോലെ നടക്കും. മുടക്കമില്ലാതെ നടക്കുന്ന   മഹോത്സവത്തിന്റെ  വിവിധ ചടങ്ങുകള്‍ക്ക് ഉപയോഗിക്കാനുള്ള ഓലക്കുട നിര്‍മ്മാണം പൂര്‍ത്തിയായി. മുഴക്കുന്ന് പഞ്ചായത്തിലെ  കാക്കയങ്ങാട് പാല ചിതുമ്മലിലെ കുന്നുമ്മല്‍ കണ്ടി കെ.പത്മനാഭനാണ് മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത്.

വര്‍ഷങ്ങളായി കൊട്ടിയൂരിലേക്ക് ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത് മുഴക്കുന്ന് തളിപ്പൊയിലെ കരിയില്‍ ലക്ഷ്മിഅമ്മയും മകന്‍ ബാബുവും ആയിരുന്നു. 17 വര്‍ഷത്തോളമാണ്  ലക്ഷ്മി അമ്മ  വൈശാഖ മഹോത്സവത്തിനായി  ഓലക്കുടകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ മൂന്നു വര്‍ഷത്തോളമായി കാക്കയങ്ങട് പാല ചിതുമ്മലിലെ കുന്നുമ്മല്‍ കണ്ടി കെ.പത്മനാഭനാണ്  മഹോത്സവത്തിന്റെ വിവിധ ചടങ്ങുകള്‍ക്ക് ഉയോഗിക്കുന്ന ഓലക്കുടകള്‍ നിര്‍മ്മിക്കുന്നത്.

14 ഓലക്കുടകളും 16 കാല്‍ക്കുടകളുമാണ് നിര്‍മ്മിച്ചത്.  നീരെഴുന്നെള്ളത്ത് നാള്‍മുതല്‍ക്കാണ്  കുട നിര്‍മ്മാണം ആരംഭിച്ചത്. കുട നിര്‍മാണത്തിനാവശ്യമായ ഓടയും പനയോലയും ദൂര സ്ഥലങ്ങളില്‍ നിന്നുമാണ് കൊണ്ടുവരുന്നത്. ഒരു കുട നിര്‍മ്മിക്കുന്നതിന് രണ്ടു ദിവസത്തെ പരിശ്രമം ആവശ്യമാണെന്നും  നിര്‍മ്മാണസാമഗ്രികള്‍ ലഭിക്കാത്തത് കുട നിര്‍മ്മാണത്തിന് പ്രായാസം സൃഷ്ടിക്കുന്നതായും പത്മനാഭന്‍ പറഞ്ഞു. തങ്ങളുടെ പരിശ്രമത്തിന് തക്കതായ പ്രതിഫലം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.  

തയ്യാറായ കുടകള്‍ ഭണ്ഡാരമെഴുന്നെള്ളത്തിന്റെ തലേന്നാള്‍ മണത്തണയില്‍ എത്തിക്കും. ഊരാളന്മാര്‍ക്കും അടിയന്തരക്കാര്‍ക്കും ഉപയോഗിക്കുന്നതിനാണ് കുടകള്‍. ഇതില്‍ അക്കരെ സന്നിധാനത്ത് അമ്മാറക്കല്ലിലും കൊട്ടേരി കാവിലെ മുത്തപ്പന്‍ സ്ഥാനത്തേക്കുമുള്ള രണ്ടു വലിയ കുടകള്‍ മണത്തണയില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. ഈ കുടകളുടെ നിര്‍മ്മാണവും  പൂര്‍ത്തിക്കഴിഞ്ഞു. ഈ വലിയ കുടകള്‍ ചുമലിലേറ്റി കാല്‍നടയാണ് കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നത്.  

അതേസമയം അക്കരെ സന്നിധിയില്‍  വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന പരമപ്രധാന ചടങ്ങായ നെയ്യാട്ടം ഇന്ന് രാത്രിയോടെ നടക്കും. മുന്‍വര്‍ഷങ്ങളില്‍ നൂറുകണക്കിന് വീതധാരികള്‍ക്കൊപ്പം സംഘമായി എത്തിയിരുന്ന നെയ്യമൃത് സംഘങ്ങള്‍ കോവിടിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി എത്തില്ല. ചപ്പാരം ക്ഷേത്രസങ്കേതത്തില്‍ എത്തിച്ചേര്‍ന്ന വില്ലിപ്പാലന്‍ വലിയ കുറുപ്പിന്റെയും തമ്മെങ്ങാടന്‍ മൂത്ത നമ്പ്യാരുടേയും കലശ പാത്രങ്ങള്‍ ഒരുമിച്ചാണ് കൊട്ടിയൂരിലേക്കു എഴുന്നള്ളിക്കുക. രാത്രി നടക്കുന്ന നെയ്യാട്ട സമയത്ത് രണ്ട് കലശ പത്രങ്ങളിലേയും നെയ്യും തൃക്കപാലം മഠത്തില്‍ നിന്നും കൊണ്ടുവരുന്ന നെയ് കിണ്ടിയില്‍ നിന്നുമുള്ള നെയ്യും സ്വയംഭൂവില്‍ അഭിഷേകം ചെയ്യും.  

Tags: kannurfestivalകൊട്ടിയൂര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സദാചാര വിചാരണ: കണ്ണൂരില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Kerala

മോഷണം പോയ വിഗ്രഹം മടങ്ങിയെത്തിയത് മൂന്ന് തവണ ; കള്ളന്മാരെ തറപറ്റിച്ച മൃദംഗശൈലേശ്വരി ; പഴശ്ശിരാജയുടെ പരദേവത

Kerala

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

Kerala

കണ്ണൂര്‍ തലശേരിയിൽ ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി : തിരച്ചിൽ ഊർജിതമാക്കി നാട്ടുകാരും ഫയര്‍ഫോഴ്‌സും

Kerala

രണ്ടര നൂറ്റാണ്ടിനു ശേഷം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ താഴികക്കുടം സമര്‍പ്പണം; മഹാകുംഭാഭിഷേകം ജൂണ്‍ 8ന്

പുതിയ വാര്‍ത്തകള്‍

കോയമ്പത്തൂർ പേരൂർ രാമസ്വാമി അടിഗളരുടെ നൂറാം വാർഷിക ആഘോഷ വേദിയിൽ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

“യുദ്ധം തുടങ്ങിയത് നിങ്ങളാണ്, ഞങ്ങൾ അത് അവസാനിപ്പിക്കും”; ട്രംപിനെ ഭീഷണിപ്പെടുത്തി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്

ആര്‍എസ്എസ് പ്രാന്ത പ്രചാരക് അഖിലഭാരതീയ ബൈഠക് ദൽഹിയിൽ

നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല ; പ്രതീക്ഷയ്‌ക്ക് അനുസരിച്ച് മുന്നോട്ട് വരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല  ;  എം സ്വരാജ്

കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, സുരേഷ് ഗോപി ;ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയ്‌ക്ക് പ്രശ്നമില്ല ; ബദൽ സംവിധാനം വർഷങ്ങൾക്ക് മുൻപേ ഒരുക്കി മോദി സർക്കാർ 

പ്രേംനസീർ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു

തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്; സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് നേടാനാകാതെ എം. സ്വരാജ്, സിപിഎമ്മിന് കനത്ത തിരിച്ചടി

അമേരിക്ക ഇറാനിൽ ബോംബിട്ടതിൽ രോഷാകുലരായി ഹിസ്ബുള്ള ; യുഎസ് ഭീകരതയുടെ ഔദ്യോഗിക സ്പോൺസറാണെന്നും തീവ്രവാദ സംഘടന

നിലമ്പൂരിൽ താൻ പിടിച്ച 13573 പരം വോട്ടുകൾ സിപിഎമ്മിന്റേതെന്ന് അൻവർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies