Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മെലിഞ്ഞുപോയി കേരള കോണ്‍ഗ്രസ്; സഭയിലേയ്‌ക്ക് ഒരു മന്ത്രി മാത്രം; പ്രാധാന്യം കുറഞ്ഞ വകുപ്പും

ധനകാര്യം, റവന്യൂ, നിയമം, വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നിവയടക്കം കാലങ്ങളായി കൈാര്യം ചെയ്ത പാര്‍ട്ടിക്ക് ഒരിക്കല്‍ ആഭ്യന്തരവും ലഭിച്ചിരുന്നു. അങ്ങനെ മുന്‍പ് സര്‍ക്കാരില്‍ 'വിരാജിച്ച' പാര്‍ട്ടിക്ക് അപ്രധാനമായ വകുപ്പ് ലഭിക്കാന്‍ പോലും സിപിഎമ്മുമായി പോരടിക്കേണ്ടിവന്നു. കേരളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും മങ്ങലേറ്റുവെന്നാണ് പാര്‍ട്ടിയിലെ സംസാരവും.

കെ.ഡി. ഹരികുമാര്‍ by കെ.ഡി. ഹരികുമാര്‍
May 20, 2021, 10:32 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: കെ.എം. മാണി മടങ്ങിയതോടെ കേരളാ കോണ്‍ഗ്രസ്(എം) മെലിഞ്ഞുതുടങ്ങി. എല്‍ഡിഎഫില്‍ ചേക്കേറിയ പാര്‍ട്ടിക്ക് ഇക്കുറി ഒരു മന്ത്രിയേ ഉള്ളു എന്നു മാത്രമല്ല ലഭിച്ചതാകട്ടെ പ്രാധാന്യം കുറഞ്ഞ വകുപ്പും, ജലവിഭവ വകുപ്പ്.

ധനകാര്യം, റവന്യൂ, നിയമം, വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നിവയടക്കം കാലങ്ങളായി കൈാര്യം ചെയ്ത പാര്‍ട്ടിക്ക് ഒരിക്കല്‍ ആഭ്യന്തരവും ലഭിച്ചിരുന്നു. അങ്ങനെ മുന്‍പ് സര്‍ക്കാരില്‍ ‘വിരാജിച്ച’ പാര്‍ട്ടിക്ക് അപ്രധാനമായ വകുപ്പ് ലഭിക്കാന്‍ പോലും സിപിഎമ്മുമായി പോരടിക്കേണ്ടിവന്നു. കേരളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും മങ്ങലേറ്റുവെന്നാണ് പാര്‍ട്ടിയിലെ സംസാരവും.

തെരഞ്ഞെടുപ്പിന് മുമ്പ് സീറ്റുകള്‍ നല്‍കുന്നതിലും മറ്റും സിപിഎം നേതൃത്വം ഉദാരനിലപാട് കൈക്കൊണ്ടിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയില്‍ മെച്ചപ്പെട്ട പങ്കാളിത്തമാണ് കേരളാ കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. പ്രത്യേകിച്ച് യുഡിഎഫിന്റെ കുത്തക കേന്ദ്രങ്ങളില്‍ ഇടത് വിജയത്തിന് അവസരമൊരുക്കിയ കക്ഷിയെന്ന നിലയില്‍. പക്ഷെ  സിപിഎം നിശ്ചയിച്ചു, ഓച്ഛാനിച്ചു നിന്ന കേരളാ കോണ്‍ഗ്രസ്(എം) കിട്ടിയത് വാങ്ങി പോക്കറ്റിലിട്ടു.രണ്ട് മന്ത്രിമാര്‍ക്കു വേണ്ടി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി മുട്ടാത്ത വാതിലുകളില്ല. ഒരു മന്ത്രി മാത്രമെന്ന നിലപാടില്‍ സിപിഎം ഉറച്ചു നിന്നു. അവസാനം അതിന് വഴങ്ങി. വലിയ കാര്യമൊന്നുമല്ലെങ്കിലും മുന്‍പ് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചിരുന്നു.  

ഒരു മന്ത്രിയേയുള്ളുവെങ്കിലും മെച്ചപ്പെട്ട വകുപ്പ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു പിന്നെ. ജനതാദള്‍ വെച്ചൊഴിഞ്ഞ ജലവിഭവ വകുപ്പാണ് കേരളാ കോണ്‍ഗ്രസിലെ രണ്ടാമനായ റോഷി അഗസ്റ്റിന് കിട്ടിയത്. ഇത്തവണ ഇടതുമുന്നണിയുടെ ഉജ്ജ്വല വിജയത്തിന് പിന്നില്‍ കേരളാ കോണ്‍ഗ്രസിന് സുപ്രധാന പങ്കുണ്ടായിരുന്നുവെന്നാണ് ജോസ് കെ. മാണി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഈ വാദങ്ങളെ സിപിഎം മുഖവിലയ്‌ക്ക് എടുത്തില്ലെന്നതിന്റെ തെളിവായി മാറി മന്ത്രിമാരുടെ എണ്ണവും, വകുപ്പും.

ഇടതു മുന്നണിക്ക് അഞ്ച് എംഎല്‍എമാരെ സംഭാവന ചെയ്തിട്ടും ജനതാദളിനും എന്‍സിപിക്കും നല്‍കിയ പരിഗണന പോലും വകുപ്പ് വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസിന് കിട്ടിയില്ലെന്ന പരിഭവം നേതൃത്വത്തിനുണ്ട്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിക്ക് സംഭവിച്ച തോല്‍വിയാണ് കാരണമായി ചില നേതാക്കള്‍ പറയുന്നത്. ചെയര്‍മാന്റെ തന്നെ അടിതെറ്റിയ സ്ഥിതിക്ക് ഒരു മന്ത്രി പദവിയെങ്കിലും ലഭിച്ചത് സിപിഎമ്മിന്റെ സൗമനസ്യമായി കണ്ടാല്‍ മതിയെന്ന അഭിപ്രായമുള്ളവരും പാര്‍ട്ടിയിലുണ്ട്.

Tags: കേരള സര്‍ക്കാര്‍കേരള കോണ്‍ഗ്രസ്(എം)
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

കോലാപുരി ചപ്പലിനെ അനുകരിച്ചുള്ള പ്രാദയുടെ 1.02 ലക്ഷം രൂപ വിലവരുന്ന ഫാഷന്‍ ചെരിപ്പ് (ഇടത്ത്) മഹാരാഷ്ടയിലെ കോലാപൂരില്‍ പരമ്പരാഗത ചെരിപ്പ് നിര്‍മ്മിക്കുന്നയാള്‍ കോലാപുരി ചപ്പല്‍ ഉണ്ടാക്കുന്നു (വലത്ത്)

പ്രാദ…ഇത് മോശമായി…ആഗോള ഫാഷന്‍ ബ്രാന്‍ഡായ പ്രാദയുടെ 1.02 ലക്ഷം വിലയുള്ള ചെരിപ്പ് ഭാരതത്തിലെ കോലാപുരി ചപ്പലിന്റെ ഈച്ചക്കോപ്പി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies