Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൗമ്യ സന്തോഷിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഭയം; നേതാക്കള്‍ പോസ്റ്റുകള്‍ പിന്‍വലിക്കുന്നു, മാപ്പ് ചോദിക്കുന്നു

സൗമ്യക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ഫേസ്ബുക് പോസ്റ്റ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുത്തി. തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എന്നായിരുന്നു ആദ്യ പോസ്റ്റ്. പിന്നീടത് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട എന്നു മാറ്റി.

Janmabhumi Online by Janmabhumi Online
May 13, 2021, 12:16 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: പാലസ്തീനിലെ ഹമാസിനെ (സുന്നി ഭീകരരുടെ സംഘടന) ഭീകരര്‍ എന്ന് വിളിക്കാന്‍ പോലും ഭയപ്പെടുന്ന തരത്തില്‍ കേരളത്തിലെ സാമൂഹിക അന്തരീക്ഷം മാറി. ചൊവ്വാഴ്ച വൈകിട്ട് ഹമാസ് ഭീകരര്‍ അയല്‍ രാജ്യമായ ഇസ്രയേലിലേക്ക് അയച്ച മിസൈല്‍ ഇസ്രയേല്‍ പ്രവിശ്യയായ അഷ്‌കലോണില്‍ ജനവാസ കേന്ദ്രത്തില്‍ പതിച്ച് നഴ്‌സായ ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷ് മരണമടഞ്ഞിരുന്നു. സൗമ്യക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്നതില്‍ പോലും ഈ ഭീതിയും കേരളത്തിലെ മാറിയ അന്തരീക്ഷവുമാണ് കാണുന്നത്.  

സൗമ്യക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ഫേസ്ബുക് പോസ്റ്റ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുത്തി. തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട എന്നായിരുന്നു ആദ്യ പോസ്റ്റ്. പിന്നീടത് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട എന്നു മാറ്റി.

പാലസ്തീന്‍ ഭീകരരുടെ മിസൈലേറ്റ് മരിച്ച സൗമ്യ സന്തോഷിന് ആദരാഞ്ജലിയെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയുമായിരുന്ന വീണ നായരും ആ പോസ്റ്റ് പിന്‍വലിച്ചു. അത്തരമൊരു പോസ്റ്റിട്ടതിന് മാപ്പും പറഞ്ഞു. പാലസ്തീന്‍ ഭീകരര്‍ എന്നു പറഞ്ഞതിന് സാമൂഹ്യമാധ്യമങ്ങളിലുണ്ടായ കടന്നാക്രമണമാണ് കാരണം.

ചെറിയ കാര്യങ്ങളില്‍ പോലും പ്രതികരിക്കുന്ന മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ മറ്റേതെങ്കിലും ഇടത്-വലത് നേതാക്കളോ ഭീകരാക്രമണത്തെ വിമര്‍ശിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.  

ഹമാസിനെ ഭീകരര്‍ എന്നു വിളിക്കാന്‍ ഇവര്‍ക്ക് ഭയമാണ്, മടിയാണ്, ഇസ്ലാമിക രാഷ്‌ട്രീയത്തോടുള്ള ഒത്തുതീര്‍പ്പാണ്. ഭീകരപ്രവര്‍ത്തനം നടത്തുന്നവരെ തുറന്ന് അപലപിക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലാണ് കേരളത്തിലെ ഇടതുപക്ഷവും കോണ്‍ഗ്രസും. സൈബറിടങ്ങളിലും ചാനലുകളിലും അത്രയേറെ സംഘടിത ആക്രമണം ഉണ്ടാകുമെന്നുറപ്പ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്താന്‍ കാരണം ഇസ്ലാമിലെ ഒരു വിഭാഗത്തിന്റെ ഏകീകരണമാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. പല നേതാക്കളും ഇതിനകം ഇക്കാര്യം തുറന്നുപറഞ്ഞിട്ടുമുണ്ട്.  

ഇസ്ലാമിക തീവ്രവാദം കേരളത്തില്‍ ശക്തമാകുന്നുവെന്ന് പറയുകയോ ഇതരമതവിശ്വാസങ്ങളെ പ്രശംസിക്കുകയോ ചെയ്തവരെ തെരഞ്ഞുപിടിച്ച് തോല്‍പ്പിക്കാനും തീവ്ര ഇസ്ലാമിസ്റ്റുകള്‍ ശ്രമിച്ചു. ഹിന്ദുത്വത്തെ പ്രകീര്‍ത്തിച്ച പി.സി. ജോര്‍ജ്ജിനെ അവര്‍ തോല്‍പ്പിച്ചു. തെര. യോഗങ്ങളില്‍ വോട്ടഭ്യര്‍ഥിക്കാന്‍ സാധിക്കാത്ത വിധം എതിര്‍ത്തു. ലൗ ജിഹാദ് ഉയര്‍ത്തിയ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണിയെ തോല്‍പ്പിച്ചു. ഗുരുവായൂരില്‍ തൊഴുത് വഴിപാട് നടത്തിയ കെ.എന്‍.എ. ഖാദറിനെ തോല്‍പ്പിച്ചു. തനിക്കെതിരെ ഇസ്ലാമിക ഏകീകരണമുണ്ടായെന്ന് ഇടതുപക്ഷ സ്ഥാനാര്‍ഥി ശ്രേയാംസ് കുമാര്‍ പോലും തുറന്നടിച്ചിരുന്നു.

Tags: ഇസ്രായേല്‍ഉമ്മന്‍ചാണ്ടിപലസ്തീന്‍Mani C Kappenഹമാസ്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണി നീക്കം

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

India

ഇസ്രയേലില്‍ നിന്ന് സ്‌പൈക്ക് എന്‍എല്‍ഒഎസ് മിസൈലുകള്‍ കരസ്ഥമാക്കി ഇന്ത്യ; പരീക്ഷണങ്ങള്‍ വരും ദിവസങ്ങളിലെന്ന് റിപ്പോര്‍ട്ട്

Kerala

ഇസ്രയേലിലേക്ക് തീര്‍ത്ഥാടനത്താനായി പോയ സംഘത്തിലെ ഏഴ് മലയാളികളെ കാണാനില്ല; ജോലി തേടി പോയതെന്ന് സംശയം, കാണാതായവരില്‍ സ്ത്രീകളും

Kerala

പിണറായി വിജയന്‍ മുഖ്യമന്ത്രിയായത് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി; രാഷ്‌ട്രീയമായും വ്യക്തിപരമായും ശാരീരികമായിപ്പോലും സിപിഎം ആക്രമിച്ചെന്ന് കെ. സുധാകരന്‍

പുതിയ വാര്‍ത്തകള്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

ജപ്പാന്‍ ബാങ്കായ സുമിതോമോ ഇന്ത്യയിലേക്ക്? യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 13428 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുമെന്ന് അഭ്യൂഹം

പാക് ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

വീട്ടിൽ അതിക്രമിച്ചു കയറി രണ്ടരപവൻ സ്വർണവും പണവും മോഷ്ടിച്ചയാൾ പിടിയിൽ

ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട : 60 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies