Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സമാധിയും ആത്മസാക്ഷാത്ക്കാരവും

തീര്‍ച്ചയായും സമാധിക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. ഒരു വ്യക്തിക്ക് വളരെയധികം ഉപകാരങ്ങള്‍ അതുകൊണ്ട് സിദ്ധിച്ചേക്കാം. എങ്കിലും അതിനൊന്നും ആത്മസാക്ഷാത്കാരത്തിന് അടുത്തെങ്ങും എത്തിക്കാനാവില്ല.

സദ്ഗുരു ജഗ്ഗി വാസുദേവ് by സദ്ഗുരു ജഗ്ഗി വാസുദേവ്
May 10, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

നമ്മുടെ ഗ്രഹണ ശേഷി, നിസാരമായ വിവേചന സ്വഭാവത്തിനപ്പുറത്തേക്ക് പ്രവര്‍ത്തിക്കുന്ന ശാന്തമായ സ്ഥിതിയാണ് സമാധി. ഭൗതീകശരീരത്തില്‍ നിന്ന് സമാധിയിലൂടെ ഒരു വിടുതല്‍ ഉണ്ടാവുന്നു. ശരീരവും നിങ്ങളും തമ്മില്‍ ‘അകലം’ ഉണ്ടാവുന്നു എന്ന് അര്‍ഥം.  

സമാധിയെ പലതായി തരംതിരിച്ചിട്ടുണ്ടെങ്കിലും, മനസ്സിലാക്കാന്‍ എളുപ്പത്തിന് എട്ടായി വര്‍ഗ്ഗീകരിക്കുന്നു.  ഇവയില്‍ സന്തോഷം, പരമാനന്ദം, ഹര്‍ഷോന്മാദം, എന്നിങ്ങനെ സ്വഭാവമോ ഗുണങ്ങളോ ഉള്ളവയെ സവികല്പ സമാധിയെന്നും സന്തോഷദുഖങ്ങള്‍ക്ക് അപ്പുറമുള്ളവയെ നിര്‍വികല്പ സമാധിയെന്നും തിരിക്കാം.

ഒരു പ്രത്യേക സമാധി അവസ്ഥ അനുഭവിക്കാനാന്‍ കഴിഞ്ഞാലും നിങ്ങള്‍ പ്രപഞ്ചത്തില്‍ നിന്നും മോചിതനാവുന്നില്ല. അനുഭവത്തിന്റെ മറ്റൊരു തലം മാത്രമാണത്. ഇതെങ്ങനെയെന്ന് നോക്കാം: കുഞ്ഞായിരുന്നപ്പോഴുള്ള അനുഭവതലമല്ല നിങ്ങള്‍ മുതിര്‍ന്നപ്പോള്‍ ഉണ്ടാവുന്നത്. സമാധികളും ഇതുപോലെയാണ്. അനുഭവങ്ങളുടെ ഒരു തലത്തില്‍ നിന്നും നിങ്ങള്‍ മറ്റൊന്നിലേക്ക് മാറുന്നു. മഹത്വമാര്‍ന്നതും, ആഴമേറിയതുമാണെങ്കിലും അത് അനുഭവങ്ങളുടെ മറ്റൊരു തലം മാത്രമാണത്.

തീര്‍ച്ചയായും സമാധിക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. ഒരു വ്യക്തിക്ക് വളരെയധികം ഉപകാരങ്ങള്‍ അതുകൊണ്ട് സിദ്ധിച്ചേക്കാം. എങ്കിലും അതിനൊന്നും ആത്മസാക്ഷാത്കാരത്തിന് അടുത്തെങ്ങും എത്തിക്കാനാവില്ല.  

സമാധികളെല്ലാം ബാഹ്യ പാദാര്‍ത്ഥങ്ങളില്ലാതെ, ഉന്മാദത്തിലാവാനുള്ള മാര്‍ഗ്ഗങ്ങളാണെന്നേ പറയാനാവൂ. ഈ സ്ഥിതികളിലേക്ക് പോകുമ്പോള്‍, നിങ്ങളില്‍ പുതിയൊരു തലം തുറക്കുന്നുണ്ടെങ്കിലും, സ്ഥിരമായി നിങ്ങളിലത് നിലനില്‍ക്കുന്നില്ല. പുതിയൊരു വാസ്തവികതയില്‍ നിങ്ങള്‍ എത്തുന്നില്ല.  

നിലവില്‍ നിങ്ങളുടെ അനുഭവങ്ങളെല്ലാം ആഴമേറിയതാണ്. ആഴത്തില്‍ അനുഭവിച്ചറിഞ്ഞ കാര്യങ്ങളൊന്നും മനസ്സില്‍നിന്നും മോചിതമായിട്ടില്ല. മറ്റൊരു യാഥാര്‍ത്ഥ്യത്തിലേക്ക് പോകുന്നതോടെ, മണിക്കൂറുകളോളം, ദിവസങ്ങളോളം, വര്‍ഷങ്ങളോളം നിങ്ങളവിടെ തുടര്‍ന്നേക്കാം. ഇപ്പോഴുള്ള വാസ്തവികതയുടെ ഉറപ്പ് അയഞ്ഞിരിക്കുന്നു. ‘ഇതല്ല’ എന്ന അനുഭവപരമായ യാഥാര്‍ത്ഥ്യത്തില്‍ നിങ്ങളെത്തിയിരിക്കുന്നു. ദീര്‍ഘനേരമുള്ള ധ്യാനത്തിന്റെ ഉദ്ദേശ്യമിതാണ്.  

പക്ഷെ ഭൂരിഭാഗം ആത്മജ്ഞാനികളും സമാധിയുടെ ദീര്‍ഘമായ അവസ്ഥകളില്‍ പോയിട്ടേയില്ല.

ഉദാഹരണത്തിന് ഗൗതമന്‍ ഒരിക്കലും ഒരിടത്തിരുന്ന് 12 വര്‍ഷം ധ്യാനിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ബുദ്ധസംന്യാസിമാരില്‍ പലരും ദീര്‍ഘകാലം ധ്യാനനിരതരായിട്ടുണ്ട്. അവര്‍ വര്‍ഷങ്ങളോളം പുറത്ത് വന്നിട്ടില്ല. എന്നാല്‍  ശ്രീബുദ്ധന്‍ സ്വയമിതൊന്നും ചെയ്തിട്ടില്ല. കാരണം, ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് അദ്ദേഹം വാദിച്ചു. ആത്മസാക്ഷാത്ക്കാരത്തിന് മുമ്പേ എട്ട് തരത്തിലുള്ള സമാധികളോരോന്നും അദ്ദേഹം പരിശീലിച്ച് അനുഭവിച്ചിരുന്നെങ്കിലും, അവയെയെല്ലാമദ്ദേഹം തള്ളിക്കളഞ്ഞു. അദ്ദേഹം പറഞ്ഞു, ‘ഇതൊന്നുമല്ല.’ ഇതൊന്നും ആത്മസാക്ഷാത്ക്കാരത്തിന് അടുത്തെങ്ങുമെത്തിക്കില്ല. അനുഭവത്തിന്റെ ഉയര്‍ന്നൊരു തലത്തില്‍ എത്താമെന്നു മാത്രം. എങ്കിലും അത് ഇപ്പോള്‍ അനുഭവിക്കുന്ന വാസ്തവികതയെക്കാള്‍ കുറേക്കൂടി മനോഹരമാണ് .

ആത്മസാക്ഷാത്കാരം മാത്രമാണ് ജീവിത ലക്ഷ്യമെന്ന് ഉറപ്പിച്ചുകഴിഞ്ഞാല്‍, അതിനോട്  ചേര്‍ത്തു നിര്‍ത്താത്തതെല്ലാം തന്നെ അര്‍ത്ഥമില്ലാതായി മാറും.  

നിങ്ങള്‍ എവറസ്റ്റ് കൊടുമുടി കയറുകയാണെന്നിരിക്കട്ടെ, അതില്‍ നിന്ന് മാറി മറ്റൊരു വശത്തേക്ക് നിങ്ങള്‍ ഒരു ചുവട് പോലും വയ്‌ക്കില്ല.  

കാരണം, ഊര്‍ജത്തിന്റെ എല്ലാ ഔണ്‍സും നിങ്ങള്‍ക്കാവശ്യമാണ്. ബോധതലത്തെ അതിവര്‍ത്തിക്കണമെങ്കില്‍, നിങ്ങളുടെ പക്കലുള്ള ഓരോ ഊര്‍ജശേഖരവും അത്യാവശ്യമാണ്. അതുകൊണ്ട് വഴിതിരിക്കാന്‍ സാധ്യതയുള്ള ഒന്നും നിങ്ങള്‍ പ്രവര്‍ത്തിക്കില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സര്‍വകലാശാല വളപ്പില്‍ പൊലീസ് ഒത്താശയില്‍ എസ് എഫ് ഐ സംഘര്‍ഷം, സംഘര്‍ഷത്തിനിടയിലും പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍, പ്രതിഷേധം ഭാരതാംബയ്‌ക്കെതിരെ

India

ഡീപ് സ്റ്റേറ്റ് പരീക്ഷണങ്ങളെ അതിജീവിച്ച അദാനി പറയുന്നു:”കൊടുങ്കാറ്റിന് മുന്നില്‍ പതറില്ല, പ്രതിസന്ധിയുടെ തീയിലൂടെ വളരും”

India

ചിലർക്ക് പ്രധാനമന്ത്രിയാണ് വലുത് : ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ : ആകാശം ആർക്കും സ്വന്തമല്ലെന്ന് മറുപടി നൽകി ശശി തരൂർ

World

ദുർഗാക്ഷേത്രം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിശ്വാസികൾക്ക് തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണി ; ബലം പ്രയോഗിക്കുമെന്നും ഇസ്ലാമിസ്റ്റുകൾ

Alappuzha

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മറക്കേണ്ട, കോട്ടയം ജില്ല ഹോമിയോ ആശുപത്രിയില്‍ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പി തുറന്നിട്ടുണ്ട്!

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റിൽ 1000 നർത്തകരുമായി ഗാനചിത്രീകരണം

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ല ; സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് വൈറലാക്കി ; ‘ഹൈദേരി ദൾ 25’ ഗ്രൂപ്പ് തലവനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു, അപകടം ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ

രുചിയും, ഗുണവുമുണ്ട് : പ്രോട്ടീൻ റിച്ചാണ് ഈ ഉറുമ്പ് ചമ്മന്തി

ഭിന്നശേഷിക്കാരിയായ ബാലികയെ വീട്ടില്‍ കയറി പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയ്‌ക്ക് കഠിന തടവും പിഴയും

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies