Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ഗവര്‍ണര്‍ ഭരിക്കുമോ: ആര്‍ക്കും ഭൂരിപക്ഷമില്ല; 1965 ആവര്‍ത്തിക്കുമോ; അന്ന് ഭരിച്ചത് 32 മാസം

ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതിരുന്ന കാലം കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 08:40 am IST
inKerala

തിരുവനന്തപുരം: എക്‌സിറ്റ് പോളുകള്‍ എല്ലാം തന്നെ ഇടതു തുടര്‍ച്ച പ്രഖ്യാപിക്കുമ്പോഴും പ്രതീക്ഷയില്‍ തന്നെയാണ് യുഡിഫ്. ചാനലുകകള്‍ പറയന്നത് ശരിയാണെങ്കില്‍ ഇപ്പോള്‍ രാജ്യം ഭരിക്കേണ്ടത് രാഹുല്‍ ഗാന്ധിയല്ലേ എന്ന ചോദ്യമാണ് അവരുടെ ന്യായം. 15 സീറ്റുവരെ കിട്ടുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും 5 വരെ കിട്ടുമെന്ന് എക്‌സിറ്റുകാര്‍ സമ്മതിക്കുന്നു. പി സി ജോര്‍ജ്ജും ട്വറ്റി ട്വറ്റിയും ജയിച്ചേക്കാമെന്നും  പറയുന്നു.

ഇരുമുന്നണികളും ജയം അവകാശപ്പെടുമ്പോള്‍ ആര്‍ക്കും  ഭൂരിപക്ഷമില്ലാത്ത തൂക്കു സഭയും പ്രതീക്ഷിക്കുന്നരുണ്ട്. 1965 ന്റെ ആവര്‍ത്തനം. അതിലൂടെ ഗവര്‍ണര്‍ ഭരണം എന്ന സ്വപ്‌നം.

ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാതിരുന്ന കാലം കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലുണ്ട്. 1965ലെ തെരഞ്ഞെടുപ്പിലാണ് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നത്. ഒരിക്കല്‍ പോലും നിയമസഭ ചേര്‍ന്നില്ലെന്നു മാത്രമല്ല ജയിച്ചു വന്നവര്‍ എംഎല്‍എ പോലുമായില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ നിയമസഭ പിരിച്ചുവിട്ടു. സംസ്ഥാനം രാഷ്‌ട്രപതി ഭരണത്തില്‍ തുടര്‍ന്നു.

കോണ്‍ഗ്രസ്സിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമുണ്ടായ പിളര്‍പ്പുകള്‍ക്കു ശേഷമുള്ള ആദ്യ നിയമസഭാ പൊതുതിരഞ്ഞെടുപ്പായിരുന്നു അത്.

കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്‍ഗ്രസും സിപിഐ പിളര്‍ന്ന് സിപിഎമ്മും രൂപീകരിക്കപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ക്കെല്ലാം നിര്‍ണായകമായിരുന്നു. പുനര്‍നിര്‍ണയത്തെത്തുടര്‍ന്ന് നിയോജകമണ്ഡലങ്ങള്‍ 126 ല്‍നിന്ന് 133 ആയി ഉയര്‍ന്നിരുന്നു.

പിളര്‍ന്നെങ്കിലും 40 സീറ്റുകള്‍ നേടിയ സിപിഎം ജനകീയാടിത്തറയില്‍ ഒന്നാമതുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളാണെന്ന് തെളിയിച്ചു.  

പ്രമുഖ നേതാക്കളില്‍ ഭൂരിപക്ഷവും ഒപ്പമുണ്ടായിരുന്നിട്ടും സിപിഐയുടെ നേട്ടം മൂന്ന് സീറ്റിലൊതുങ്ങി. ഒറ്റയ്‌ക്ക് മത്സരിച്ച കേരള കോണ്‍ഗ്രസ് 23 സീറ്റുമായി കരുത്ത് കാട്ടി. കോണ്‍ഗ്രസിന് 36 സീറ്റുകള്‍ . സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്എസ്പി) 13, മുസ്ലീം ലീഗ് 6, കക്ഷിരഹിതര്‍ 12 എന്നിങ്ങനെയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടവര്‍. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. സഖ്യ സര്‍ക്കാര്‍ രൂപീകരണം മാത്രമായിരുന്നു സാധ്യത. എന്നാല്‍ അന്നത്തെ രാഷ്‌ട്രീയസ്ഥിതി അതിനും അനുകൂലമായിരുന്നില്ല. മൂന്നാഴ്ചക്കൊടുവില്‍ മാര്‍ച്ച് 24ന് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി.  ഗവര്‍ണ്ണര്‍ വി.വി. ഗിരിയുടെ ശുപാര്‍ശപ്രകാരം ഉപരാഷ്‌ട്രപതി ഡോ. സക്കീര്‍ ഹുസൈന്‍ പിരിച്ചുവിട്ടു. 1967 ലെ തെരഞ്ഞെടുപ്പ് വരെയുള്ള 32 മാസം കേരളം രാഷ്‌ട്രപതി ഭരണത്തിലായിരുന്നു.  

Tags: സര്‍ക്കാര്‍Arif Mohammad Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

Samskriti

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ,  സര്‍വ്വമതസമ്മേളനം ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

സംസ്‌കൃത സെമിനാര്‍: ഇടത് എതിര്‍പ്പ് അവഗണിച്ച് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തും

Kerala

ഫോണ്‍ ചോര്‍ത്തലും ക്രിമിനല്‍ ബന്ധവും; സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അടിയന്തരമായി അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കത്ത്

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.