Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

“ഞാൻ 85 വയസ്സ് വരെ ജീവിച്ചു..എന്റെ കിടക്ക അയാൾക്ക് കൊടുത്തേക്കൂ…” ആശുപത്രി കിടക്കയും ജീവനും ത്യജിച്ച സ്വയംസേവകന്‍ നാരായണ്‍ ദാബദ്കര്‍

"എനിക്ക് ഇപ്പോള്‍ 85 വയസ്സ്, എന്റെ ജീവിതം ജീവിച്ചു, പകരം നിങ്ങള്‍ ഈ മനുഷ്യന് കിടക്ക അര്‍പ്പിക്കണം, അദ്ദേഹത്തിന്റെ മക്കള്‍ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്"

Janmabhumi Online by Janmabhumi Online
Apr 27, 2021, 02:42 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

നാഗ്പൂര്‍: മഹാമാരിയാല്‍ രാജ്യമെമ്പാടും നിരവധി ജീവനുകള്‍ ഇല്ലാതാകുമ്പോള്‍, ദുരന്തങ്ങളുടെ മാത്രം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അതില്‍ നിന്നു വ്യത്യസ്തമായി ദയ, നിസ്വാര്‍ത്ഥത, ത്യാഗം എന്നിവയുടെ ചില കഥകള്‍ പ്രതീക്ഷയുടെ കിരണമായി മാറുകയാണ്. അത്തരത്തിലൊരു നന്മയുടെ പ്രതീകമായി മാറുകയാണ് 85 വയസുകാരനായ ആര്‍എസ്എസ് സ്വയംസേവകന്‍ നാരായണ്‍ ദാബദ്കര്‍.

 ശിവാനി വഖാരെ എന്ന യുവതിയാണ് നാരായണ്‍ ദാബദ്കര്‍ നടത്തിയ ത്യാഗത്തിന്റെ കഥ ട്വിറ്ററിലൂടെ പങ്കുവച്ചത്.  

85ാം വയസിലും പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു ദബാദ്കര്‍. അത്തരത്തില്‍ സമൂഹസേവനത്തിനിടെയാണ് കോവിഡിന്റെ രണ്ടാംവരവ് അദ്ദേഹത്തേയും പിടികൂടിയത്. ഓക്‌സിജന്‍ ലെവല്‍ വളരെ താഴ്ന്നതിനാല്‍ മകള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങി. എന്നാല്‍, ആശുപത്രികളില്‍ ഒന്നും കിടക്ക ലഭ്യമായില്ല. നിരന്തര പരിശ്രമത്തിന് ഒടുവില്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ഒരു കിടക്ക ലഭിച്ചു. പേരക്കുട്ടിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത ശ്വാസംമുട്ടല്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

ഓക്‌സിജന്‍ ലവല്‍ കുറവായിട്ടും അദ്ദേഹം വാഹനത്തില്‍ നിന്നും ആശുപത്രിയിലേക്ക് നടന്നു തന്നെ പോയി. കൊച്ചുമകന്‍ പ്രവേശന പത്രം പൂരിപ്പിക്കുമ്പോഴാണ്  ആ കാഴ്ച ധാബോദ്കറിന്റെ കണ്ണില്‍ പെട്ടത്.  40 വയസു മാത്രം പ്രായമുള്ള ഒരു സ്ത്രീ മക്കള്‍ക്കൊപ്പം കോവിഡ് ബാധിച്ച തന്റെ ഭര്‍ത്താവിനെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഡോക്റ്റര്‍മാരോട് കരയുന്നത് കണ്ടത്. ആശുപത്രി അധികൃതര്‍ നിസഹായരായിരുന്നു. ഇതു കണ്ട ദബാദ്കര്‍ തന്റെ കിടക്ക ആ രോഗിക്ക് നല്‍കാന്‍ ആശുപത്രി അധികൃതരോട് അഭ്യര്‍ത്ഥിച്ചത്.

 “എനിക്ക് ഇപ്പോള്‍ 85 വയസ്സ്, എന്റെ ജീവിതം ജീവിച്ചു, പകരം നിങ്ങള്‍ ഈ മനുഷ്യന് കിടക്ക അര്‍പ്പിക്കണം, അദ്ദേഹത്തിന്റെ മക്കള്‍ക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്” ഇതായിരുന്നു ദബാദ്കറിന്റെ വാക്കുകള്‍.

 .ബന്ധുക്കളും ഡോക്ടറും നിര്‍ബന്ധിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. പേരക്കുട്ടിയോട് തന്റെ തീരുമാനം അറിയിക്കുകയും കിടക്ക വിട്ടു നല്‍കാനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കി അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. മൂന്നു ദിവസം കൂടി രോഗത്തോട് പൊരുതിയ ശേഷം അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

Tags: ആര്‍എസ്എസ്lifepersonbedസ്വയംസേവകര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലികയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചയാള്‍ക്ക് ജീവിതാവസാനം വരെ തടവുശിക്ഷ

അമേരിക്കയില്‍ നിന്നും എത്തിയ പോഡ് കാസ്റ്ററായ ലെക്സ് ഫ്രീഡ് മാന്‍ (ഇടത്ത്)
India

മരണത്തെപ്പേടിയുണ്ടോ? ഈ ചോദ്യത്തിന് മോദിയുടെ ദാര്‍ശനികമായ ഉത്തരം കേട്ട് അമേരിക്കയിലെ ലെക്സ് ഫ്രിഡ്മാന്‍ ഞെട്ടി

Kerala

സ്വമേധയാ പാസ്സ്വേര്‍ഡ് നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പില്‍ പെട്ടത് ബാങ്കിന്റെ കുറ്റമല്ലെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍

Kerala

മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റവെ ജീവനുണ്ടെന്ന്‌ കണ്ടെത്തിയ പവിത്രന്‍ മരിച്ചു

Kerala

കവിയാരാണെന്ന് അറിയില്ല, വ്യക്തി പൂജയ്‌ക്ക് നിന്നുകൊടുക്കുന്ന ആളല്ല താനെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies