Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ വിഭാഗീയതയുടെ പുതിയ തലം; ജി. സുധാകരനെതിരെ വര്‍ഗീയ കുറുമുന്നണി; പാര്‍ട്ടിയില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ മതപോരാട്ടം

ഒരു ജനപ്രതിനിധിയെ കൂടാതെ പ്രമുഖ യുവനേതാവും സുധാകരനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഡിവൈഎഫ്എ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് സുധാകരന് സീറ്റ് നിഷേധിച്ചത് മറ്റു ചിലരുമായി ചേര്‍ന്ന് ആഘോഷിച്ചതെന്ന് പറയപ്പെടുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 26, 2021, 08:58 pm IST
in Kerala

ആലപ്പുഴ: മന്ത്രി ജി. സുധാകരനെതിരെയുള്ള നീക്കവുമായി  ബന്ധപ്പെട്ട് സിപിഎമ്മില്‍ രൂപംകൊണ്ട വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയ ചേരിതിരിവിലേക്ക് നീങ്ങുന്നു. സുധാകരനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഗീയമായാണ് സംഘടിക്കുന്നതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. ബോധപൂര്‍വമാണെങ്കിലും അല്ലെങ്കിലും സുധാകരനെതിരായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സംഘടിത മതവിഭാഗത്തില്‍പ്പെട്ടവരാണെന്നത് ശ്രദ്ധേയമാണ്.  

ഒരു ജനപ്രതിനിധിയെ കൂടാതെ പ്രമുഖ യുവനേതാവും സുധാകരനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഡിവൈഎഫ്എ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് സുധാകരന് സീറ്റ് നിഷേധിച്ചത് മറ്റു ചിലരുമായി ചേര്‍ന്ന് ആഘോഷിച്ചതെന്ന് പറയപ്പെടുന്നു. ഇയാള്‍ നേരത്തെ സുധാകരനൊപ്പമായിരുന്നെങ്കിലും പിന്നീട് അകന്നു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും പദവികള്‍ ഒന്നും നല്‍കാതെ നേതൃത്വം ഒതുക്കിയിരുന്നു. ഇതും സുധാകരനെതിരെ തിരിയാന്‍ കാരണമായതായി സുധാകരന്‍ അനുകൂലികള്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാതെ തൊട്ടടുത്ത മണ്ഡലമായ അമ്പലപ്പുഴയിലാണ് ഇയാള്‍ പ്രവര്‍ത്തിച്ചത്. ഇവിടത്തെ സിപിഎം സ്ഥാനാര്‍ത്ഥിയുമായുള്ള അടുത്ത ബന്ധം മാത്രമല്ല, സുധാകരനെ അനുകൂലിക്കുന്നവരെ നിരീക്ഷിക്കുകയുമായിരുന്നു ഇയാളുടെ ദൗത്യം. തനിക്ക് സീറ്റ് നിഷേധിച്ചതോടെ ഹരിപ്പാട് കേന്ദ്രീകരിച്ച് ചിലര്‍ ആഘോഷം നടത്തിയതായും, എല്ലാ പാര്‍ട്ടികളിലെയും ചിലര്‍ പങ്കെടുത്തതായും ജി. സുധാകരന്‍ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.  

ഒരു ജില്ലാ സെക്രട്ടറിയേറ്റംഗമാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ എന്ന പരാമര്‍ശവും മന്ത്രി നടത്തിയത് യുവനേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തെക്കുറിച്ചാണെന്നാണ് വിമര്‍ശനം.  

സുധാകരനെതിരെ ഇപ്പോള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേതൃത്വം നല്‍കുന്നത് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സംഘടിത മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും, മറ്റ് പ്രബല ജാതി വിഭാഗങ്ങള്‍ക്കും സീറ്റ് നല്‍കി പ്രാതിനിധ്യം ഉറപ്പിച്ചപ്പോള്‍ നായര്‍ സമുദായത്തെ ഒഴിവാക്കി. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ തങ്ങള്‍ ജാതി, മത പരിഗണന പ്രകാരമല്ല സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതെന്ന മറുപടിയാണ് നേതൃത്വം നല്‍കിയത്. എന്നാല്‍, തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ ഇതെല്ലാം മുന്‍കൂട്ടി തയാറാക്കിയ കഥയ്‌ക്ക് അനുസരിച്ച് നടപ്പാക്കിയ പദ്ധതികളാണെന്ന് വെളിവാകുന്നതായി ഒരു വിഭാഗം സഖാക്കള്‍ പറയുന്നു.  

സമീപ വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പിടിമുറുക്കിയ സംഘടിത മതവിഭാഗവും, സമ്പന്നതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനും, താന്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണെന്ന് തെളിയിക്കുന്നതിനും മുന്‍കാലങ്ങളില്‍ മറ്റു ജനവിഭാഗങ്ങളെ അടച്ചാക്ഷേപിക്കുകയും, തനിക്കൊപ്പം ആളെ കൂട്ടാന്‍ വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവര്‍ ഇപ്പോള്‍ സ്വയംകുഴിച്ച കുഴിയില്‍ നിന്ന് കരകയറാന്‍ പാടുപെടുകയാണെന്നാണ് ആക്ഷേപം.

Tags: cpmalappuzhaഎല്‍ഡിഎഫ്‌ജി.സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

Kerala

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

Kerala

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

പുതിയ വാര്‍ത്തകള്‍

പിണറായിയുടെ മകള്‍ക്കായി രക്ഷാപ്രവര്‍ത്തനം; വീണയ്‌ക്കും ബിനീഷിനും ഇരട്ടനീതി ചര്‍ച്ചയാവുന്നു

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.