Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇവിടെയുണ്ട് മരണമില്ലാത്ത ആ കഥകള്‍..വി. സാംബശിവന്റെ ഓര്‍മ്മകള്‍ക്ക് കാല്‍ നൂറ്റാണ്ട്

മക്കളില്‍ മൂത്തയാള്‍ ഡോ: വസന്തകുമാര്‍ സാംബശിവന്‍ അച്ഛന്റെ പാതയില്‍ കഥയുടെ ലോകത്ത് സഞ്ചരിച്ചു. ഇളയമകന്‍ ജീസസ് പക്ഷേ നടന്നത് ആ കഥകളെ പെറുക്കിക്കൂട്ടി നാളേക്ക് കരുതാനായിരുന്നു. അച്ഛന്‍ പാടിയതോരോന്നും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിച്ച് ആസ്വാദകര്‍ കൂടിയ കാലത്ത് ജീസസ് ആ വഴിക്ക് നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 12:15 pm IST
in Kollam
കൊല്ലം കഴ്‌സണ്‍ റോഡിലെ കടയ്ക്ക് മുന്നില്‍ ജീസസ് സാംബശിവന്‍

കൊല്ലം കഴ്‌സണ്‍ റോഡിലെ കടയ്ക്ക് മുന്നില്‍ ജീസസ് സാംബശിവന്‍

‘ദുഃഖിതരുടെ കണ്ണീരൊപ്പാന്‍  

ദുഃസ്ഥിതി മാറ്റാന്‍ പൊരുതൂ

കലവറ കൂടാതൊഴുകിച്ചേരൂ

കാലത്തിന്റെ തിരക്കുത്തില്‍……’  

ഇവിടെയുണ്ട് ആ കഥകള്‍.. അനീസ്യയുടെ, അയിഷയുടെ, വെമ്പലനാട്ടിലെ തമ്പുരാട്ടിയുടെ, നയനതാരയുടെ….. കഥകള്‍… താളമിട്ട്, പാട്ട് പാടി, ലോകസാഹിത്യത്തെയാകെ ഉത്സവപ്പറമ്പിലെ ആരവങ്ങളിലേക്ക് പറിച്ചുനട്ട പ്രശസ്ത കാഥികന്‍ വി. സാംബശിവന്റെ മരണമില്ലാത്ത കഥകള്‍….. കൊല്ലം കഴ്‌സണ്‍ റോഡിലെ സ്വന്തം കടയ്‌ക്കുള്ളില്‍ ജീസസ് പൊടിതട്ടിയെടുത്ത് കാത്തുവെക്കുന്നത് കൊല്ലത്തിന്റെ അഭിമാനമായി നിറഞ്ഞുനിന്ന സാംബശിവന്റെ ഓര്‍മ്മകള്‍ കൂടിയാണ്. കാല്‍ നൂറ്റാണ്ടാവുന്നു സാംബശിവന്‍ മടങ്ങിയിട്ട്. അച്ഛനെ അറിയാനെത്തുന്നവര്‍ക്ക്, മകന്‍ ജീസസ് സാംബശിവന്‍ കഥകളത്രയും സിഡികളിലാക്കി സൂക്ഷിക്കുന്നു.  

മക്കളില്‍ മൂത്തയാള്‍ ഡോ: വസന്തകുമാര്‍ സാംബശിവന്‍ അച്ഛന്റെ പാതയില്‍ കഥയുടെ ലോകത്ത് സഞ്ചരിച്ചു.  ഇളയമകന്‍ ജീസസ് പക്ഷേ നടന്നത് ആ കഥകളെ പെറുക്കിക്കൂട്ടി നാളേക്ക് കരുതാനായിരുന്നു. അച്ഛന്‍ പാടിയതോരോന്നും വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിച്ച് ആസ്വാദകര്‍ കൂടിയ കാലത്ത് ജീസസ് ആ വഴിക്ക് നടന്നു.  

താന്‍തന്നെ റെക്കോര്‍ഡ് ചെയ്തതുള്‍പ്പെടെ 25 കഥാപ്രസംഗങ്ങളുടെ കാസറ്റുകള്‍ വീണ്ടെടുത്ത് ആവശ്യക്കാര്‍ക്ക് നല്‍കി. പിന്നെയും പിന്നെയും ആളുകള്‍ കഥ തേടിയെത്തി. സാധാരണക്കാര്‍ മുതല്‍ പ്രശസ്തര്‍ വരെ. കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും കഥകള്‍ തേടിയെത്തിയവരുണ്ട്. കാലം മാറുമ്പോഴും മാറാതെ നില്‍ക്കുകയാണ് സാംബശിവന്റെ കഥകള്‍ ആള്‍ക്കൂട്ടത്തില്‍ തീര്‍ത്ത അലയൊലികള്‍…  

മരണമില്ലാത്ത കഥകള്‍ക്ക് തിളക്കം ചോരാതെ കാക്കുകയാണ് ഇവിടെ ജീസസ്. കുടുംബവും കലയും ഒരുമിച്ചുകൊണ്ടുപോയ അച്ഛന്റെ മകനാണ് താനെന്ന് ജീസസ് അഭിമാനത്തോടെ പറയുന്നു. ആദ്യ കഥയായ ചങ്ങമ്പുഴയുടെ ‘ദേവത’യെ വേദിയില്‍ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകളിലുണ്ട് ആ ജീവിതം,  ‘കലാശാലാ വിദ്യാഭ്യാസം ചെയ്യാന്‍ കലശലായ മോഹം, പക്ഷേ പണം ഇല്ല. ഞാനൊരു കഥ പറയാം, പകരം പണം തന്നു സഹായിക്കണം.’  

സംഗീതം പഠിക്കാത്ത സാംബശിവന്‍ മനോഹരമായ അനവധി കവിതകള്‍ക്ക് ജീവന്‍ പകര്‍ന്നു. ഒരിക്കല്‍ അദ്ദേഹത്തെ തേടി എം.ജി. രാധാകൃഷ്ണന്റെ വിളിയെത്തി, ‘വിലയ്‌ക്കു വാങ്ങാം’ എന്ന കഥാകവിതയിലെ ‘കത്തുകള്‍, കത്തുകള്‍ അനുരാഗഹൃദയത്തിന്‍ മുത്തുകള്‍….. ‘ എന്ന ഗാനത്തിനു മനോഹരമായി ഈണം നല്‍കിയതിനെ പ്രശംസിക്കാനായിരുന്നു ആ വിളി.

‘സംക്രാന്തി’ എന്ന കഥാപ്രസംഗത്തില്‍ വള്ളംകളിയെക്കുറിച്ച് പറയവേ അത് നേരില്‍ കാണുമ്പോള്‍ ജനങ്ങളില്‍ ഉണ്ടാകുന്ന അതേ വികാരവും ആവേശവും അദ്ദേഹം ആ സദസ്സില്‍ സൃഷ്ടിച്ചു. കറതീര്‍ന്ന രാഷ്‌ട്രിയക്കാരനായിരുന്നു അച്ഛനെന്ന് ജീസസ് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. ആ സംഘടനയ്‌ക്കായി കഥാപ്രസംഗങ്ങള്‍ എഴുതുകയും പറയുകയും ചെയ്തിരുന്നു.  

മീനു ജോബി

Tags: V.SambasivanStory telling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.