Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബസ് അണുവിമുക്തമാക്കാന്‍ കെഎസ്ആര്‍ടിസിക്ക് വിമുഖത, പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ ആശങ്കയില്‍

ബസ് കഴുകുമ്പോള്‍ സോപ്പ് ഉപയോഗിക്കുന്നതിനാല്‍ അണുവിമുക്തമാകും എന്നാണ് അധികൃതരുടെ വാദം. എന്നാല്‍ കഴുകുക മാത്രമാണെന്നും അണുവിമുക്തമാക്കാതെയാണ് സര്‍വീസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2021, 12:04 pm IST
in Kollam

കൊല്ലം: കെഎസ്ആര്‍ടിസി ബസിനെ ആശ്രയിച്ച് എസ്എസ്എല്‍സി പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് പേടിയില്‍. രോഗ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ അതാത് ഡിപ്പോകളില്‍ ബസ് അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ബസുകള്‍ അണുവിമുക്തമാക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.  

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയാണ് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്നത്. കൊല്ലത്ത് അണുവിമുക്തമാക്കാനുള്ള മരുന്നും രണ്ട് മെഷീനും മറ്റ് സൗകര്യങ്ങളും ഉണ്ട്. ഇവ രണ്ടും ഇപ്പോള്‍ ഉപയോഗിക്കുന്നില്ലെന്നാണ് പരാതി.  

ബസ് കഴുകുമ്പോള്‍ സോപ്പ് ഉപയോഗിക്കുന്നതിനാല്‍ അണുവിമുക്തമാകും എന്നാണ് അധികൃതരുടെ വാദം. എന്നാല്‍ കഴുകുക മാത്രമാണെന്നും അണുവിമുക്തമാക്കാതെയാണ് സര്‍വീസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.  

അണുവിമുക്തമാക്കാതെ സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് മാത്രമല്ല ജീവനക്കാര്‍ക്കും ആരോഗ്യഭീഷണി ഉയര്‍ത്തുന്നു. യാത്രക്കാരെ നിര്‍ത്തികൊണ്ടു പോകുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ചില ബസുകള്‍ ആളുകളെ കുത്തിനിറച്ചു സര്‍വീസ് നടത്തുന്നതായും പരാതിയുണ്ട്. മുന്‍പുണ്ടായിരുന്ന കരുനാഗപ്പള്ളി, കുളത്തൂപ്പുഴ, ആര്യങ്കാവ്, പുനലൂര്‍ ഡിപ്പോകളില്‍ നിലവില്‍ ദിവസങ്ങള്‍ കഴിയുമ്പോഴാണ് ബസുകള്‍ അണുവിമുക്തമാക്കുന്നത്. ഓരോ സര്‍വീസ് കഴിയുമ്പോഴും ബസ് അണുവിമുക്തമാക്കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് അധികൃതരുടെ മറുപടി.

വിദ്യാര്‍ത്ഥികളില്‍ കൊവിഡ് വര്‍ധിച്ചു

സ്‌കൂളുകളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് വര്‍ധിക്കുന്നു. പരീക്ഷയുടെ ആദ്യ ദിനങ്ങളില്‍ 12 വിദ്യാര്‍ഥികള്‍ മാത്രമാണ് കൊവിഡ് ബാധിച്ച് പ്രത്യേകമായി പരീക്ഷ എഴുതിയതെങ്കില്‍ അവസാനം നടന്ന പരീക്ഷയില്‍ 24 വിദ്യാര്‍ഥികളാണ് രോഗബാധിതര്‍.  

പരീക്ഷയ്‌ക്കായി ബസുകളെ ആശ്രയിക്കുന്നവരാണ് വിദ്യാര്‍ത്ഥികളില്‍ ഏറെയും. കൊവിഡ് ബാധിതരായ വിദ്യാര്‍ഥികള്‍ വിവിധ സ്‌കൂളുകളില്‍ പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷക്കെത്തിയത്. കൂടാതെ ക്വാറന്റൈനില്‍ കഴിയുന്ന 45 വിദ്യാര്‍ഥികളും പ്രത്യേക നിരീക്ഷണത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. കൊവിഡ് ബാധിതര്‍ക്കായി പ്രത്യേക മുറി സജ്ജമാക്കിയിട്ടുണ്ട്. ഇന്‍വിജിലേറ്റര്‍മാരും പിപിഇ കിറ്റ് ധരിച്ചാണ് പരീക്ഷാഹാളില്‍ നില്‍ക്കുക. പൊതുഗതാഗതത്തെ ആശ്രയിച്ചാണ് ഭൂരിഭാഗം കുട്ടികളും പരീക്ഷയ്‌ക്കെത്തുന്നത്.

Tags: കെഎസ്ആര്‍ടിസിbuscovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.