Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംബാനിയുടെ വീടിന് മുമ്പിലെ ബോംബ്: സച്ചിന്‍ വാസെയുടെ സഹായി റിയാസുദ്ദീന്‍ കാസിയെ അറസ്റ്റ് ചെയ്ത് എന്‍ ഐഎ

അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ടുവന്ന ബോംബ് നിറച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ചിരുന്നു. ഈ നമ്പര്‍ പ്ലേറ്റ് വാങ്ങിയ വിക്രോളി ഏരിയയിലെ ഗാരേജിലേക്ക് കാസി പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ തെളിവ് നശിപ്പിക്കാന്‍ ഇവിടുത്തെ ഡിവിആര്‍ (വീഡിയോ റെക്കോര്‍ഡര്‍) പിന്നീട് സച്ചിന്‍ വാസെയുടെ സഹായത്തോടെ കാസി നശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 04:41 pm IST
in India

ന്യൂദല്‍ഹി: മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ ബോംബ് നിറച്ച വാഹനം കൊണ്ടുവന്നിട്ട കേസില്‍ എന്‍ ഐഎ സച്ചിന്‍ വാസെയുടെ സഹായിയായ റിയാസുദ്ദീന്‍ കാസിയെ അറസ്റ്റ് ചെയ്തു. തെളിവുകള്‍ നശിപ്പിച്ചു എന്ന കുറ്റമാരോപിച്ചാണ് റിയാസുദ്ദീന്‍ കാസിയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുന്ന റിയാസുദ്ദീന്‍ കാസിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എന്‍ ഐഎ വാദിക്കും. അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ടുവന്ന ബോംബ് നിറച്ച വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ചിരുന്നു. ഈ നമ്പര്‍ പ്ലേറ്റ് വാങ്ങിയ വിക്രോളി ഏരിയയിലെ ഗാരേജിലേക്ക് കാസി പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ തെളിവ് നശിപ്പിക്കാന്‍ ഇവിടുത്തെ ഡിവിആര്‍ (വീഡിയോ റെക്കോര്‍ഡര്‍) പിന്നീട് സച്ചിന്‍ വാസെയുടെ സഹായത്തോടെ കാസി നശിപ്പിച്ചു.

അതുപോലെ സച്ചിന്‍ വാസെ താമസിച്ചിരുന്ന താനെയിലെ സാകേത് റസിഡന്‍ഷ്യല്‍ സൊസൈറ്റി കേന്ദ്രീകരിച്ചും ഇരുവരും ഒട്ടേറെ ഗൂഢനീക്കങ്ങള്‍ നടത്തിയിരുന്നു. മോഷ്ടിച്ച  ചില വാഹനങ്ങള്‍ ഇവിടെ കൊണ്ടുവന്നിരുന്നു. ഈ വാഹനങ്ങളാണ് പല കുറ്റക്യത്യങ്ങള്‍ക്കും പിന്നീട് ഉപയോഗിച്ചത്. ഇതില്‍ ഒരു വാഹനമാണ് ബോംബ് നിറച്ച് അംബാനിയുടെ വീടിന് മുന്നില്‍ കൊണ്ട് പാര്‍ക്ക് ചെയ്തത്. ഇത് മറയ്‌ക്കാന്‍ വേണ്ടി സാകേത് റസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ നീക്കം ചെയ്യാന്‍ കത്ത് നല്‍കിയത് കാസിയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ പിന്നീട് ആ ഡിവിആര്‍ എടുത്തു മാറ്റി നശിപ്പിച്ചു.

ബോംബ് ഭീഷണി ആസൂത്രണത്തിലും നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കുന്നതിലും കാസി നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. സച്ചിന്‍ വാസെയെ എന്‍ ഐഎ കോടതി ഏപ്രില്‍ 23 വരെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സച്ചിന്‍ വാസെ മറ്റൊരു വലിയ ഗൂഡപദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെയാണ്  മാര്‍ച്ച് 13ന് പൊലീസ് വലയില്‍ കുടുങ്ങിയത്.

മറ്റൊരു സീനിയര്‍ പൊലീസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മയും സച്ചിന്‍ വാസെയെ ക്രിമിനല്‍ ഗൂഡാലോചനയില്‍ സഹായിച്ചതായി പറയുന്നു. 2019ലെ മഹാരാഷ്‌ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ ശിവസേന ടിക്കറ്റില്‍ മത്സരിച്ച വ്യക്തിയാണ് പ്രദീപ് ശര്‍മ്മ.

Tags: വധ ഭീഷണിShiv Senaമുകേഷ് അംബാനിസച്ചിന്‍ വാസെആന്‍റിലിയആന്‍റിലിയ ബോംബ് കേസ്bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.