Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനധികൃതകുടിയേറ്റത്തൊഴിലാളികളുടെ അതിക്രമം വര്‍ധിക്കുന്നു; പെരുമ്പാവൂരില്‍ കൂട്ടബലാത്സംഗം ഒടുവിലത്തെ സംഭവം; നിയമത്തിന്റെ പഴുതുകള്‍ രക്ഷയാകുന്നു

നാല് പ്രതികളില്‍ ഒരാളുടെ വീട്ടില്‍ ബിരിയാണിയുണ്ടാക്കാന്‍ വിളിച്ച അന്യസംസ്ഥാനത്തൊഴിലാളി സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സലിം മൊണ്ടാല്‍, മുല്‍ക്കന്‍ അന്‍സാരി, മോനി മുനിറൂള്‍, ഷക്കീല്‍ മൊണ്ടാല്‍ എന്നീ ബംഗാളില്‍ നിന്നെത്തിയെ നാല് പേരാണ് പൊലീസില്‍ പിടയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 05:13 pm IST
in Kerala

പെരുമ്പാവൂര്‍: അനധികൃത കുടിയേറ്റത്തൊഴിലാളികളുടെ ഹബ്ബായി മാറിയ കേരളത്തില്‍ അവരുടെ അക്രമങ്ങളും കൂട്ടബലാത്സംഗവും വര്‍ധിക്കുകയാണ്. ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം പെരമ്പാവൂരിലെ കൂട്ടബലാത്സംഗക്കേസാണ്.  

നാല് പ്രതികളില്‍ ഒരാളുടെ വീട്ടില്‍ ബിരിയാണിയുണ്ടാക്കാന്‍ വിളിച്ച അന്യസംസ്ഥാനത്തൊഴിലാളി സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സലിം മൊണ്ടാല്‍, മുല്‍ക്കന്‍ അന്‍സാരി, മോനി മുനിറൂള്‍, ഷക്കീല്‍ മൊണ്ടാല്‍ എന്നീ ബംഗാളില്‍ നിന്നെത്തിയെ നാല് പേരാണ് പൊലീസില്‍ പിടയിലായത്.

സംഭവം ഉണ്ടായതിന് ശേഷം നാല്‌പേരും കേരളത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ച്ച് 30 മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പിന്നീട് പെരുമ്പാവൂര്‍ ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ മാര്‍ച്ച് 6ന് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ആഗസ്തില്‍ മൂന്ന് കുടിയേറ്റത്തൊഴിലാളികള്‍ എറണാകുളത്ത് ഒരു 14 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഇതില്‍ ഷഹീദ്, ഫര്‍ഹദ് ഖാന്‍, ഹനീഫ എന്നിവരെ പിടികൂടി. മാര്‍ച്ച് മൂതല്‍ ഈ പെണ്‍കുട്ടിയെ ആറംഗ സംഘം തുടര്‍ച്ചയായി പീഢിപ്പിക്കുകയായിരുന്നു.

2019 നവമ്പറില്‍ നാല്‍പത് കാരിയായ സ്ത്രീയെ ഉമര്‍ അലി എന്ന അസം സ്വദേശി ക്രൂരമായാണ് കൊലചെയ്തത്. ഉമര്‍ മയക്കമരുന്നിനടിമയാണ്. ഉമറിന്റെ ആക്രമണത്തില്‍ സ്ത്രീ ബോധരഹിതയായി. പിന്നീട് ഉമര്‍ ഇവരെ ബലാത്സംഗം ചെയ്യുകയും അതിന് ശേഷം തലക്കടിച്ച് കൊല്ലുകയും. ഉമറിന്റെ കുറ്റകൃത്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ കേസ് ദേശീയശ്രദ്ധ പിടിച്ചുപറ്റി.

2018 ജൂലായില്‍ പെരുമ്പാവൂരില്‍ ഡിഗ്രിവിദ്യാര്‍ത്ഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊന്ന ക്രൂരസംഭവം അരങ്ങേറിയത്. ബംഗാളില്‍ നിന്നുള്ള മുള്ള എന്ന യുവാവായിരുന്നു ഇതിന് പിന്നില്‍. നിമിഷ തമ്പിയുടെ വീട്ടില്‍ പണം മോഷ്ടിക്കാന്‍ അതിക്രമിച്ച് കടന്നതാണ് മുള്ള. അടുക്കള ഭാഗത്ത് എത്തിയ ഇയാള്‍  നിമിഷയുടെ അമ്മൂമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത നിമിഷ തമ്പിയെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു. ഇതോടെ കുടിയേറ്റത്തൊഴിലാളികള്‍ക്കെതിരെ പ്രദേശവാസികള്‍ സമരം കടുപ്പിച്ചതോടെ കുറെപ്പേര്‍ പ്രദേശം ഒഴിഞ്ഞുപോകേണ്ടി വന്നു.

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ജിഷയുടെ കൊലപാതകം. അമീര്‍ ഉള്‍ ഇസ്ലാം എന്ന അസം സ്വദേശിയായിരുന്നു ജിഷയെ ബലാത്സംഗം ചെയ്തശേഷം കൊന്നത്. പലകുറി കുത്തേറ്റാണ് ജിഷ മരിച്ചത്. ദാഹിച്ച ജിഷ വെള്ളം ചോദിച്ചപ്പോള്‍ അമീര്‍ മദ്യമാണ് വായില്‍ ഒഴിച്ചുകൊടുത്തത്. കേരളത്തില്‍ നിന്നും രക്ഷപ്പെട്ട അമീറിനെ പിന്നീട് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നാണ് പിടികൂടിയത്.

കോടതി നടപടികളുടെ സങ്കീര്‍ണ്ണതകള്‍ മൂലം പല മുസ്ലിം കുറ്റവാളികളും രക്ഷപ്പെടുകയാണ്. ഇരകള്‍ക്ക് വേണ്ടി കേസ് വാദിക്കുന്ന സര്‍ക്കാരിന്റെ നിസ്സംഗമായ കാഴ്ചപ്പാട് മൂലം പ്രതികള്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ നേടി രക്ഷപ്പെടുകയാണ്. ശരിയായി വാദിച്ചാല്‍ കൊലക്കുറ്റം വരെ വാങ്ങിക്കൊടുക്കാന്‍ കഴിയുന്നതാണ് ഇവരുടെ കുറ്റകൃത്യങ്ങള്‍. മായാത്ത ഉദാഹരണമാണ് സൗമ്യയുടേത്. ട്രെയിനില്‍ നിന്നും വീണ സൗമ്യയെ വികലാംഗനായ ഗോവിന്ദച്ചാമിയാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. ചാര്‍ളി തോമസ് എന്നാണ് ഗോവിന്ദച്ചാമിയുടെ ശരിയായ പേരെന്ന് പറയുന്നു. ഇക്കാര്യത്തില്‍ ഗോവിന്ദച്ചാമി വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. ദുര്‍ബലമായ നിയമവാഴ്ച നടക്കാത്ത ഭാരതത്തില്‍ കര്‍ശനമായ ശിക്ഷാനടപടിയുണ്ടെങ്കില്‍ മാത്രമേ ക്രിമിനലുകളെ തടയാനാവൂ.

കേരളത്തിലേക്ക് കുടിയേറി എത്തുന്നവരില്‍ പലരും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്. പലരും കുറ്റകൃത്യം ചെയ്ത ശേഷം അവരുടെ രാജ്യത്തേക്ക് രക്ഷപ്പെട്ടുപോവുകയാണ്. പിന്നീട് ഇവരെ പിടികൂടാന്‍ സാധ്യത വിരളം. വലിയ തോതില്‍ അനധികൃത കുടിയേറ്റത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സാധാരണക്കാര്‍ക്ക് എപ്പോഴും ഭയാശങ്കകളോടെ കഴിയേണ്ട സ്ഥിതിയാണ്. കാരണം സുരക്ഷിതത്വവും പൊലീസ് സംവിധാനവും ദുര്‍ബലമാണിവിടെ. എറണാകുളം പോലുള്ള നഗരങ്ങളില്‍ ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുന്നു.

Tags: പെരുമ്പാവൂർകൂട്ടബലാത്സംഗംകുടിയേറ്റത്തൊഴിലാളികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

അനുസ്മരണം: പൊതുപ്രവര്‍ത്തനത്തിന്റെ മറക്കാനാവാത്ത മാതൃക

Kerala

മാലിന്യ കൂമ്പാരത്തിലെ തീക്കുള്ളില്‍ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; ഇതര സംസ്ഥാനക്കാരനായ നസീര്‍ ജോലി തേടി എത്തിയത് ഒരാഴ്ച മുമ്പ്‌

Kerala

ജോലിയും ജീവിത സാഹചര്യവും മനസ്സിലാക്കണം,​ പെരുമ്പാവൂര്‍ ഫാക്ടറികളില്‍ സന്ദര്‍ശനം നടത്തി ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

India

തമിഴ്നാട്ടിലെ ഹിന്ദിക്കാരുടെ സുരക്ഷാപ്രശ്നം: അണ്ണാമലൈയ്‌ക്കെതിരെ കേസ് ; ധൈര്യമുണ്ടെങ്കില്‍ 24 മണിക്കൂറില്‍ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ച് അണ്ണാമലൈ

India

തമിഴ്നാട്ടില്‍ ഹിന്ദി സംസാരിക്കുന്ന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് വാര്‍ത്ത പരക്കുന്നു; ബീഹാറിലെ തൊഴിലാളികള്‍ കൂട്ടത്തോടെ തമിഴ്നാട് വിടുന്നു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.