Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൃഷ്ണപിള്ള നവോത്ഥാന നായകന്‍, നാരായണഗുരുവിന് രക്തഹാരം; ചരിത്രത്തെയും സംസ്‌കാരത്തെയും കൊഞ്ഞനംകുത്തി സാംസ്‌കാരിക വകുപ്പ്

കേരള നവോത്ഥാനത്തിന് നേതൃത്വം നല്‍കിയവരുടെ പേരില്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ബൃഹദ് സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്ന് ആദ്യ ബജറ്റില്‍ തന്നെ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Apr 3, 2021, 11:23 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ സ്മരണികയില്‍ മാര്‍ക്‌സിസ്റ്റ് നേതാവ് പി. കൃഷ്ണപിള്ളയെ കേരളത്തിന്റെ നവോത്ഥാന നായകനാക്കി. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം തിരുത്തിയെഴുതാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പരിശ്രമങ്ങളുടെ ബാക്കിപത്രമാണിത്. സാംസ്‌കാരിക വകുപ്പ് കഴിഞ്ഞവര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ചരിത്രത്തെയും സംസ്‌കാരത്തെയും കൊഞ്ഞനംകുത്തുകയും പാര്‍ട്ടിവല്‍കരിക്കുകയും ചെയ്തതിന്റെ ഉദാഹരണങ്ങളിലൊന്നു മാത്രമാണിത്.

കേരള നവോത്ഥാനത്തിന് നേതൃത്വം നല്‍കിയവരുടെ പേരില്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലും ബൃഹദ് സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുമെന്ന് ആദ്യ ബജറ്റില്‍ തന്നെ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഒരുമാസം മുമ്പ് പുറത്തിറിക്കയ സാംസ്‌കാരിക വകുപ്പിന്റെ സാംസ്‌കാരിക കേരളം വിശേഷാല്‍പ്രതിയിലുണ്ട്. ആലപ്പുഴ ജില്ലയില്‍ സ്ഥാപിക്കുന്ന സാംസ്‌കാരിക സമുച്ചയമാണ് പി. കൃഷ്ണപിള്ളയുടെ പേരില്‍ ഉദ്ദേശിക്കുന്നത്. നവോത്ഥാന നായകരുടെ പട്ടികയിലാണ് കൃഷ്ണപിള്ളയുടെ പേരും. തിരുവനന്തപുരം- അയ്യങ്കാളി, കൊല്ലം- ശ്രീനാരായണഗുരു, പത്തനംതിട്ട- ചട്ടമ്പിസ്വാമികള്‍ എന്നീ ജില്ലകള്‍ക്ക് ശേഷമാണ് ആലപ്പുഴ ജില്ലയില്‍ കൃഷ്ണപിള്ളയുടെ പേരും ചിത്രവും നല്‍കിയിരിക്കുന്നത്.

ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ഗുരുവിന്റെ പ്രതിമയില്‍ രക്തഹാരമണിയിച്ചതിന്റെ ചിത്രവും സ്മരണികയിലുണ്ട്. ശില്‍പ്പി ഉണ്ണി കാനായി നിര്‍മ്മിച്ച ശില്‍പ്പം അതിമനോഹരമാണെങ്കിലും അതില്‍ അണിയിച്ചിരിക്കുന്ന ചുവന്ന ഹാരം സിപിഎം നടത്തുന്ന സാംസ്‌കാരികവൈകൃതത്തെ ഓര്‍മ്മിപ്പിക്കുന്നു. 2018ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച സാംസ്‌കാരിക ഉന്നത സമിതിയാണ് സര്‍ക്കാരിന്റെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനം നടത്തുന്നത്.  

സര്‍ക്കാര്‍ നിയമിക്കുന്ന ഭരണസമിതികളുടെ കീഴിലാണെങ്കിലും വിവിധ അക്കാദമികളും സ്മാരക സമിതികളുമൊക്കെ കേരളത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചു വരികയാണ്. ഈ പ്രവര്‍ത്തനങ്ങളെ പാര്‍ട്ടി നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുതിയ ഉന്നതസമിതിയുടെ രൂപീകരണം. 

Tags: P. KrishnapillaicpmSree narayana guru
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

Kerala

ആരോഗ്യമന്ത്രിക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ട സിപിഎം നേതാക്കൾക്കെതിരെ നടപടി വന്നേക്കും, പാർട്ടി ചർച്ച ഉടൻ

Vicharam

സോഷ്യലിസം, മതേതരത്വം : സിപിഎം വിലയിരുത്തല്‍

Kerala

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

പുതിയ വാര്‍ത്തകള്‍

ആദ്യം കാരണ ഭൂതത്തിന്റെ ഷെഡ്യൂള്‍ സംഘടിപ്പിക്കുക ; ശേഷം പ്രവചനം നടത്തുക അപ്പോള്‍ കറക്റ്റാകും ; തത്സുകിയ്‌ക്ക് ഉപദേശവുമായി യുവരാജ് ഗോകുൽ

റെക്കോഡ് തുകയ്‌ക്ക് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; 26.80 ലക്ഷം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുക

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies