Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എല്‍ഡിഎഫിനും യുഡിഎഫിനും വികസനമല്ല മുഖ്യം; സംസ്ഥാനത്ത് സ്വജന പക്ഷപാതമുയര്‍ത്തിയുള്ള ഭരണത്തില്‍ സ്വന്തം ആളുകള്‍ക്ക് മാത്രമാണ് ഗുണം

അതിശക്തമായ സംഘര്‍ഷങ്ങളെ നേരിട്ടാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ മുന്നേറുന്നത്. ഇതില്‍ അഭിമാനിക്കുന്നെന്നും യോഗി ആദിത്യനാഥ്.

Janmabhumi Online by Janmabhumi Online
Apr 1, 2021, 01:50 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ആലപ്പുഴ : സംസ്ഥാനത്ത് എല്‍ഡിഎഫിനും യുഡിഎഫിനും വികസനമല്ല മുഖ്യം ഭിന്നിപ്പിക്കുന്നതിലും കൊള്ളയിലുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ സ്വജന പക്ഷപാതമാണ്. ന്യൂനപക്ഷ പ്രീണനമാണ് ഇരുമുന്നണികളുടേയും മുഖമുദ്രയെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഹരിപ്പാട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സംസ്ഥാനത്ത് സ്വജന പക്ഷപാതമുയര്‍ത്തിയുള്ള ഭരണത്തില്‍ സ്വന്തം ആളുകള്‍ക്ക് മാത്രമാണ് ഗുണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഷ്ടക്കാര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കുന്നത്. പാര്‍ട്ടി ആഭിമുഖ്യം നോക്കി ആണ് ഇവിടെ തൊഴില്‍ നല്‍കുന്നത്. കേരളത്തില്‍ പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ലെന്നും യോഗി കുറ്റപ്പെടുത്തി. കേന്ദ്രവിഹിതം ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. പദ്ധതികളുടെ പേര് മാറ്റിയും വകമാറ്റിയും നല്‍കുകയാണ്. ജനങ്ങള്‍ ഇതൊക്കെ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.  

സ്വര്‍ണ കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെട്ടത് ഏറെ ലജ്ജാകരമാണ്. സര്‍ക്കാര്‍ കര്‍ഷകരെയും മത്സ്യ തൊഴിലാളികളെയും പറ്റിച്ചു.  കുടുംബാധിപത്യവും അഴിമതിയും വര്‍ഗ്ഗീതയുമാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇന്ന് അഴിമതി വഴി കേരളത്തിന്റെ വികസനം വഴിമുട്ടി നില്‍ക്കുന്നു. ഭരണം താറുമാറാണെന്നതിന് നല്ല ഉദാഹരണമാണ് കൊറോണ പ്രതിരോധത്തില്‍ സംഭവിച്ച വീഴ്ച.  

കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രം മികച്ച പ്രവര്‍ത്തനം നടത്തി. പാവപ്പെട്ട ജനങ്ങള്‍ക്ക് സഹായം എത്തിച്ചു. ആത്മാ നിര്‍ഭര്‍ ഭാരത് പോലെ നിരവധി പദ്ധതികള്‍ അതിന് ഉദാഹരണമാണ്. കശ്മീരില്‍ ഭീകരവാദം അവസാനിപ്പിച്ചതും വികസനം കൊണ്ടുവന്നതു മോദി സര്‍ക്കാരാണ്.  

അതേസമയം കേരളത്തില്‍ വിശ്വാസ സംരക്ഷണമല്ല നടക്കുന്നത്. മറിച്ച് വിശ്വാസ വഞ്ചനയാണ്. കോണ്‍ഗ്രസ്സ് മുസ്ലിം ലീഗുമായും കമ്യൂണിസ്റ്റുകള്‍ എസ്ഡിപിഐ ഭീകരതയോടും കൂട്ടുകൂടുന്നു. അവര്‍ക്ക് എല്ലാ സഹായവും നല്‍കുന്നു. ഇവരെങ്ങനെ ലവ് ജിഹാദിനെ നേരിടും. ഉത്തര്‍പ്രദേശ് ലൗ ജിഹാദിനെതിരെ നിയമം പാസാക്കിയെന്നത് അഭിമാനിക്കുന്നു. കേരളത്തിലെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും ഇരു മുന്നണികളും പ്രീണനത്തിന്റെ വോട്ട്ബാങ്ക് രാഷ്‌ട്രീയമാണ് കളിക്കുന്നത്. അതില്‍ ഒരു അന്വേഷണവും ഇവിടെ നടത്തുന്നില്ല.  

കേരള മണ്ണിലാണ് സനാതനധര്‍മ്മ സ്ഥാപനത്തിനായി ദേശം മുഴുവന്‍ സഞ്ചരിച്ച ആദി ശങ്കരാചാര്യന്‍ ജനിച്ചത്. നാരായണഗുരു കേരളത്തിലെ സമൂഹ്യപരിവര്‍ ത്തനമുണ്ടാക്കിയ ആചാര്യനാണ്. എന്നാല്‍ ഇരുമുന്നണികളും ഇവിടെ സമൂഹ്യസംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. രാഷ്‌ട്രീയ എതിരാളികളെ അവര്‍ കൊന്നൊടുക്കുന്നു. അതിശക്തമായ സംഘര്‍ഷങ്ങളെ നേരിട്ടാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ മുന്നേറുന്നത്. ഇതില്‍ അഭിമാനിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: യുഡിഎഫ്കേരള സര്‍ക്കാര്‍എല്‍ഡിഎഫ്‌
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies