Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീരാമകൃഷ്ണനും ശിവശങ്കറും അവരുടെ ബിസിനസ്സ് ഇടപാടുകള്‍ നോക്കാനാവശ്യപ്പെട്ടു; ഡിസംബര്‍ 15 ന് സ്വപ്ന ഇ ഡിക്ക് നല്‍കിയ മൊഴിയില്‍നിന്ന്

മിഡില്‍ ഈസ്റ്റില്‍ ബിസിനസ് ലോകം വളര്‍ത്തണമെന്നും അതിന്റെ മേല്‍നോട്ടത്തിന് ഞാന്‍ ഉണ്ടാകണമെന്നും ശ്രീരാമകൃഷ്ണന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Mar 24, 2021, 10:44 am IST
in Kerala

ലഫീര്‍ എന്നയാള്‍, (ശിവശങ്കറുമായുള്ള വാട്സ്ആപ്പ് ചാറ്റില്‍ പറയുന്ന) പൊന്നാനിക്കാരനായ, ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളേജ് ഉടമയാണ്. ലഫീറിനേയും ഒരു കിരണിനേയും എനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറും കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമാണ്. ഈ കോളേജിന്റെ ഒരു ശാഖ ഷാര്‍ജയില്‍ തുടങ്ങാന്‍ ആഗ്രഹിച്ച് സ്പീക്കര്‍, അതിന് ഷാര്‍ജയില്‍ സ്ഥലം അനുവദിക്കാന്‍ ഷാര്‍ജ ഭരണാധികാരിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ശ്രീരാമകൃഷ്ണനും ശിവശങ്കറും മറ്റും എന്നോട് ഷാര്‍ജയിലേക്ക് താമസം മാറ്റി അവരുടെ ബിസിനസ് ഇടപാടുകള്‍ നോക്കാനാവശ്യപ്പെട്ടു. ശിവശങ്കര്‍ നിര്‍ദേശിച്ച പ്രകാരം ഞാന്‍ 2018  ഏപ്രിലില്‍ ഞാന്‍ സ്ഥലം കാണാന്‍ പോയി. ഒമാന്‍കാരനായ ഖാലിദ് എന്നയാളെ കണ്ടു. അവിടെ ഫ്രാന്‍സില്‍നിന്ന് ആ സമയം ശിവശങ്കറുമെത്തി. ഞങ്ങള്‍ ഒന്നിച്ചാണ് ഖാലിദിനെ കണ്ടത്.

  • ഷാര്‍ജ ഭരണാധികാരി തിരുവനന്തപുരത്തുവന്നപ്പോള്‍ യുഎഇ കോണ്‍സല്‍ ജനറലിനോട് അദ്ദേഹത്തെ കാണാന്‍ അവസരമൊരുക്കണമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. കോവളം ലീലാ പാലസില്‍ കൂടിക്കാഴ്ച ഒരുക്കി. കോളേജിന് സ്ഥലം അനുവദിക്കാമെന്ന് അവിടെവെച്ച് വാക്കാല്‍ ഉറപ്പു നേടി. ശ്രീരാമകൃഷ്ണന്‍ ഷാര്‍ജയില്‍ വന്ന പല സമയത്തും അവിടത്തെ വിവിധ ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ട് ഇതിന് തുടര്‍ അന്വേഷണം നടത്തിയിരുന്നതായി എന്നോട് പറഞ്ഞിട്ടുണ്ട്.
  • മിഡില്‍ ഈസ്റ്റില്‍ ബിസിനസ് ലോകം വളര്‍ത്തണമെന്നും അതിന്റെ മേല്‍നോട്ടത്തിന് ഞാന്‍ ഉണ്ടാകണമെന്നും ശ്രീരാമകൃഷ്ണന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്.
  • ശിവശങ്കറും കോണ്‍സല്‍ ജനറലും ഖാലിദും ചില കള്ളക്കടത്തിടപാടുകളില്‍ പെട്ടിട്ടുണ്ടെന്ന സരിത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. ഒരു മദ്യപാന പാര്‍ട്ടിയില്‍, ഖാലിദ് പറഞ്ഞിട്ടുണ്ട്, നയതന്ത്ര മാര്‍ഗത്തില്‍ കള്ളക്കടത്ത് നടക്കുന്നുവെന്ന്. ഖാലിദും കോണ്‍സല്‍ ജനറലും തിരുവനന്തപുരത്ത് ജോലിചെയ്യും മുമ്പ് വിയറ്റ്നാമില്‍ യുഎഇ മിഷനില്‍ ഒന്നിച്ചുണ്ടായിരുന്നു. കിലോയ്‌ക്ക് 1000 അമേരിക്കന്‍ ഡോളര്‍ കോണ്‍സുല്‍ ജനറലിന് നല്‍കി സ്വര്‍ണക്കടത്ത് നടത്താന്‍ കഴിയുന്നവരെ കണ്ടെത്താന്‍ സരിത്തിനോട് ഖാലിദ് പറഞ്ഞു. ഒപ്പം സമാന്തരമായി കള്ളക്കടത്തിന് സരിത്തിനോട് ഖാലിദ് നിര്‍ദേശിച്ചു. എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാം സരിത്തിന്റെ തലയിലാക്കാനുള്ള പദ്ധതിയായിരുന്നു അത്. മൂന്ന് സ്ത്രീകള്‍ പല സമയത്ത് യുഎഇയില്‍നിന്ന് വരികയും അവരുടെ പെട്ടികള്‍ അതിവേഗം ക്ലിയര്‍ചെയ്ത് കോണ്‍സല്‍ ജനറലിന് കൈമാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെട്ടികള്‍ക്ക് അസാധാരണ കനമായിരുന്നു. ഇക്കാര്യം ഞാന്‍ ശിവശങ്കറിനോട് പറഞ്ഞു, അപ്പോള്‍ വൈകാതെ എനിക്ക് ബെംഗളൂരുവില്‍ വേറൊരു ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞു. കാര്‍ഗോയില്‍ എപ്പോള്‍ ചരക്കു വന്നാലും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് അത് ശിവശങ്കര്‍ ക്ലിയര്‍ ചെയ്തു.
  • ജൂലൈ അഞ്ചിന് സ്വര്‍ണബാഗ് കസ്റ്റംസ് പിടിച്ചപ്പോള്‍ ശിവശങ്കറിന് അറിയാമായിരുന്നു അതില്‍ സ്വര്‍ണമാണെന്ന്. ബാഗ് വിട്ടുകിട്ടാന്‍ അദ്ദേഹം കസ്റ്റംസില്‍ വിളിച്ചു. കൊവിഡ് മൂലം ചൈനാ സാധനങ്ങള്‍ പരിശോധിക്കുന്നതുകൊണ്ടാണ് വൈകുന്നതെന്നും വേണ്ടത് ചെയ്യുമെന്നും എന്നോട് പറഞ്ഞു.
  • ബാഗ് തുറന്നാല്‍, കേരള സര്‍ക്കാരിന്റെ സഹായത്തോടെ, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുപ്പിക്കുമെന്നും ശിവശങ്കര്‍ പറഞ്ഞു. ഈ സംവിധാനത്തിലൂടെ വിദേശ കറന്‍സി ഇടപാടു നടക്കുന്ന കാര്യവും ശിവശങ്കറിന് അറിയാമായിരുന്നു. പുറമേ, വിനിമയം നിയന്ത്രിച്ചിരുന്ന മരുന്നുകള്‍, വിലകൂടിയ ഊദ്, അത്തര്‍, തുടങ്ങിയവയും ഇവര്‍ കടത്തിയിരുന്നു.
  • ഒരിക്കല്‍ ഞാന്‍ ശിവശങ്കറിനോട്, കോണ്‍സല്‍ ജനറലും ഖാലിദും ശരത്തും ചേര്‍ന്ന് സ്വര്‍ണം കടത്തുന്നുവെന്നും അത് സന്ദീപ്
  • നായര്‍ക്കും മറ്റും കൈമാറുന്നുവെന്നും പറഞ്ഞു. പിന്നീട് സ്പ്രിങ്ക്ളര്‍ ശിവശങ്കറിന് പ്രശ്നമായി മാറിയപ്പോള്‍,  എന്റെ അച്ഛന്റെ ശവസംസ്‌കാരത്തിന് വീട്ടില്‍ വന്ന ശിവശങ്കര്‍, യുഎഇ കോണ്‍സലേറ്റുവഴി സ്വര്‍ണക്കടത്തു നടക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സരിത്തും ഞാനും കരുതിയിരിക്കണമെന്നും പറഞ്ഞു. എന്തെങ്കിലും പിടികൂടിയാല്‍ അത് ശിവശങ്കറിലേക്കും മുഖ്യമന്ത്രിയിലേക്കും എത്തുമെന്നും പറഞ്ഞു.
  • എന്റെ അഭ്യര്‍ഥന പ്രകാരം, സ്വര്‍ണം പിടിച്ച അന്ന് ശിവശങ്കര്‍ കസ്റ്റംസില്‍ വിളിച്ചു ബാഗ് വിട്ടുകൊടുക്കാന്‍ പറഞ്ഞു.

വാട്‌സ്ആപ്പ് ചാറ്റ്

2020 ജൂലൈ അഞ്ചിന് ഉച്ചയ്‌ക്ക് 1:8ന് സ്വപ്നനയും ശിവശങ്കറും തമ്മില്‍ നടത്തിയ വാട്സ് ആപ്പ് ചര്‍ച്ചയില്‍ സ്വര്‍ണക്കടത്ത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നവേളയിലായിരുന്നു. ഇപ്പോള്‍ സംസാരിക്കാമോ എന്ന ചോദ്യത്തിന് ആവാം എന്ന് ശിവശങ്കര്‍ മറുപടി നല്‍കി.  

അവരുടെ സംഭാഷണത്തിനെക്കുറിച്ചുള്ള സ്വപ്നയുടെ മറുപടികള്‍: ആ സംഭാഷണം ഞങ്ങള്‍ നിരപരാധികള്‍ എന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം നടത്തിയതാണ്. അതിനു അരമണിക്കൂര്‍ മുമ്പേ സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍ വന്നുതുടങ്ങിയിരുന്നു.

Tags: സ്പീക്കര്‍എം ശിവശങ്കര്‍സ്വര്‍ണകടത്ത്സ്വര്‍ക്കടത്തുകേസ്swapna sureshശ്രീരാമകൃഷ്ണന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിച്ചേക്കില്ല

Kerala

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

Kerala

വിധവയോ വിവാഹമോചിതയോ ആയ ഒരേയൊരു സ്ത്രീ നിങ്ങൾ മാത്രമല്ല ; ദയവായി സംസ്കാരത്തെ ബഹുമാനിക്കൂ : രേണുവിനെതിരെ സ്വപ്നാ സുരേഷ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.