Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭഗവാന്റെ സത്യം പ്രഹ്ലാദന് തുണ

ഭാഗവതത്തിലൂടെ

എ.പി. ജയശങ്കര്‍ by എ.പി. ജയശങ്കര്‍
Mar 21, 2021, 09:22 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പ്രാണന്‍ തിരിച്ചു കിട്ടിയതിനേക്കാള്‍ ഏറെ സന്തോഷമായിരുന്നു വിരോചനന്. മഹര്‍ഷിമാരുടെ മാഹാത്മ്യം അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞു. മനസ്സുകൊണ്ട് സുധന്വാവിനെയും അംഗിരസ്സു മഹര്‍ഷിയെയും നമസ്‌കരിച്ചു. സ്വന്തം മകനെ നഷ്ടപ്പെട്ടേക്കാമെന്ന സാഹചര്യത്തിലും സുധന്വാവിനെയും അംഗിരസ്സു മഹര്‍ഷിയേയും മാഹാത്മ്യം ഉള്‍ക്കൊണ്ടു ബഹുമാനിക്കാന്‍ കഴിഞ്ഞ അച്ഛന്‍ പ്രഹ്ലാദനോടും ഏറെ ആദരവു തോന്നി.  

പക്ഷേ ഒരു കാര്യത്തില്‍ മാത്രം സംശയം. എന്തു കൊണ്ടാണ് അച്ഛന്‍ തന്റെ ജീവന്‍ മറന്ന് സുധന്വാവിനെ മഹാത്മാവായി ചിത്രീകരിച്ചത്? അച്ഛന് തന്നോട് സ്‌നേഹം നഷ്ടപ്പെട്ടുവോ?  

എന്നാല്‍ തനിക്ക് നൂറു വര്‍ഷം കൂടുതല്‍ ആയുസ്സ് ലഭ്യമാകട്ടെ എന്ന് സുധന്വാവ് അനുഗ്രഹിച്ചപ്പോള്‍ അച്ഛന്റെ മുഖത്തു കണ്ട ആ സന്തോഷ ഭാവം ഓര്‍ക്കുമ്പോള്‍ ആ സ്‌നേഹത്തിന് എന്തെങ്കിലും കുറവുണ്ടായതായി കണക്കാക്കാനാവില്ല. പിന്നെ എന്താവും തനിക്കെതിരെ വിധിപ്രഖ്യാപിക്കാന്‍ പ്രഹ്ലാദനെ പ്രേരിപ്പിച്ചത്. പണ്ട് ഭഗവാന്‍ നാരായണന്‍, നരസിംഹമൂര്‍ത്തിയായി വന്ന് അനുഗ്രഹിച്ചപ്പോള്‍ ഭഗവാന്‍ അച്ഛനോട് പറഞ്ഞ പല കാര്യങ്ങളും തനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.  

നിന്റെ ഇരുപത്തിയൊന്ന് തലമുറയെ എന്റെ അനുഗ്രഹം സംരക്ഷിക്കും എന്ന് നരസിംഹമൂര്‍ത്തി തന്റെ പിതാവായ പ്രഹ്ലാദനെ അനുഗ്രഹിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ മകനെക്കുറിച്ച് ആലോചിച്ച് വേദനിക്കേണ്ട കാര്യം അച്ഛനില്ല. വിരോചനന്‍ സമാധാനത്തോടെ ചിന്തിച്ച് ആശ്വസിച്ചു.

ഭഗവാന്‍ ചെയ്ത സത്യത്തെക്കുറിച്ച് വരും തലമുറകള്‍ക്കും പറഞ്ഞു കൊടുക്കണമെന്ന് വിരോചനനന്‍ നിശ്ചയിച്ചു. ജ്ഞാനികളുടെ മഹത്വം തന്നെയാണ് വലുത് എന്ന് നിശ്ചയിച്ചു കൊണ്ട് മഹര്‍ഷിമാരെ ആദരിച്ച് വിരോചനന്‍ ജീവിതയാത്ര തുടര്‍ന്നു.  

അംഗിരസു മഹര്‍ഷിയുടെ മാഹാത്മ്യം ചെറുതൊന്നുമല്ല. ഒരിക്കല്‍ അംഗിരസ്സു മഹര്‍ഷിക്ക് ഒരു മോഹം. തനിക്ക് ഇന്ദ്രതുല്യനായ ഒരു പുത്രന്‍ വേണം. എന്ന ബ്രഹ്മദേവന്‍ ഏല്‍പ്പിച്ചിട്ടുള്ള ചുമതലകളില്‍ പ്രധാനമാണ് പ്രജാസൃഷ്ടി. അതുകൊണ്ടു തന്നെ ഇന്ദ്രതുല്യനായ മകനെ വേണമെന്ന് ചിന്തിച്ചതില്‍ ഒട്ടും തെറ്റില്ല. ഈ സങ്കല്‍പ്പത്തോടെ അംഗിരസ്സു മഹര്‍ഷി തപസ്സാരംഭിച്ചു. ആരു തപസ്സു ചെയ്യുന്നതു കണ്ടാലും ദേവേന്ദ്രന് ഭയമാണ്. തന്റെ സ്ഥാനം കൈക്കലാക്കാനാണോ ശ്രമം എന്നാണ് വിചാരം.  

തപസ്സുമുടക്കാനായി പലവിധ ശ്രമങ്ങളും നടത്തി. എന്നാല്‍ തപസ്സിന് ഒരു ഇളക്കവുമില്ല. അപ്പോഴാണ് ദേവേന്ദ്രന്‍ മറ്റൊരുവഴി ആലോചിച്ചത്. തപസിന്റെ ലക്ഷ്യം ഇന്ദ്രതുല്യനായ പുത്രന്‍ വേണമെന്നാണല്ലോ. അപ്പോള്‍ ഞാന്‍ തന്നെ അംഗിരസ്സിന്റെ പുത്രനായി ജനിച്ചാല്‍ പ്രശ്‌നം തീരാന്‍ സാധ്യതയില്ലേ? അങ്ങനെ തന്നെ അംഗിരസ്സിന്റെ തപസ്സ് അവസാനിപ്പിക്കുകയും ചെയ്യാം. അങ്ങനെ ദേവേന്ദ്രന്‍ തന്നെ അംഗിരസ്സിന്റെ മകനായി ജനിച്ചതാണ് സവ്യന്‍. ഒരിക്കല്‍ അംഗിരസ്സു തപസ്സു ചെയ്യുമ്പോള്‍ ആ തപശ്ശക്തി കൊണ്ട് അന്തരീക്ഷമാകെ ചൂടു പിടിച്ചു. അംഗിരസ്സിനെ അഗ്നിയെ എന്ന പോലെ ജ്വലിച്ചു കാണപ്പെട്ടു.  

അതോടെ ലോകത്ത് രാപകല്‍ വ്യത്യാസമില്ലാതെ എപ്പോഴും പ്രകാശം അനുഭവപ്പെട്ടു. എല്ലായ്‌പ്പോഴും വെളിച്ചം. ക്രമത്തില്‍ ലോകത്തില്‍ അഗ്നിയെക്കൊണ്ട് നിര്‍വഹിക്കപ്പേടേണ്ട ഒരു കാര്യവും ബാക്കിയില്ല എന്ന അവസ്ഥ. ചൂടും പ്രകാശവും അംഗിരസ്സു തന്നെ നല്‍കും. ഇതോടെ ലോകരാരും അഗ്നിയെ ബഹുമാനിക്കാതെയായി. വിഷമം തോന്നിയ അഗ്നിദേവന്‍ ലജ്ജാഭാരത്താല്‍ മുഖം മറച്ച് ഒരു ഒളിസങ്കേതത്തില്‍ അഭയം തേടി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമിദേവിയെ പൂജിക്കുക; വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചോട്ടെയെന്നും സുരേഷ് ഗോപി

World

ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിൽ ; ലോകം ഉറ്റുനോക്കുന്നത് ഇന്ന് നടക്കുന്ന ആണവ ചർച്ചകളിൽ ; യൂറോപ്പ് ടെഹ്റാനെ പിന്തുണക്കുമോ ?

Kerala

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

Kerala

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം

World

വ്യാഴാഴ്ച രാത്രി ഇസ്രായേൽ ടെഹ്റാനെ വിറപ്പിച്ചത് 60 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ; ആണവ താവളങ്ങൾ മുതൽ പ്രതിരോധ മന്ത്രാലയം വരെ നശിപ്പിച്ചെന്ന് ഐഎഎഫ്

പുതിയ വാര്‍ത്തകള്‍

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

ആറന്മുള: വയല്‍ നികത്തി ഭൂമി കച്ചവടത്തിന് സിപിഎമ്മും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

ഞായറാഴ്ചയും ഇല്ല; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി, പുതിയ തീയതി പ്രഖ്യാപിക്കാതെ നാസ

കൊപ്ര സംഭരണം നിലച്ചു; കേരഫെഡ് ഫാക്ടറി പ്രതിസന്ധിയില്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

വ്യാജ പീഡനക്കേസ്: തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരൂ പോലീസ് കോടികള്‍ ആവശ്യപ്പെട്ടെന്ന് മകള്‍

കപ്പലപകടം: മുഖം രക്ഷിക്കല്‍ നടപടിയില്‍ സര്‍ക്കാര്‍; അമിക്കസ് ക്യൂറിക്കും ഇന്റലിജന്‍സിനും പിന്നാലെ സംസ്ഥാന അന്വേഷണ സംഘവും

അങ്കണവാടികളില്‍ സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പത്രം; പദ്ധതി സിപിഎമ്മിന്റെ നേതൃത്വത്തില്‍

ലക്ഷങ്ങളുടെ ധൂര്‍ത്ത്: സംസ്‌കൃത സര്‍വകലാശാലയില്‍ നാടമുറിക്കാന്‍ മന്ത്രി വരുന്നതിന് ജംബോ കമ്മിറ്റികള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ലോക ഒന്നാം നമ്പര്‍ താരമായ ഹൂ യിഫാന്‍ (നടുവില്‍)

ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ച് ഇന്ത്യയുടെ 19കാരി ദിവ്യ ദേശ്മുഖ് ; നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies