Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമരക്കാരെ തോക്കിന്‍ മുനകളിലേക്ക് തള്ളിയിട്ട് നേതാക്കള്‍ ഒളിച്ചോടി; അവിടെയെത്തിയത് നിരപരാധികളായ പൂര്‍വ്വികരെ ആദരിക്കാന്‍: സന്ദീപ് വാചസ്പതി

എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സിപിഎം നേതൃത്വത്തിന് കഴിയാത്തതുകൊണ്ടാണ് അമ്പലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപിനെ ആക്രമിച്ചത്. ആശയം നഷ്ടപ്പെടുമ്പോള്‍ ആയുധമെടുക്കുന്നത് സിപിഎമ്മിന്റെ അജണ്ടയാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2021, 06:10 pm IST
in Kerala

ആലപ്പുഴ: പുന്നപ്ര വയലാര്‍ സ്മാരകത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി സന്ദീപ് വാചസ്പതി. രക്തസാക്ഷി മണ്ഡപത്തില്‍ കയറി പുഷ്പാര്‍ച്ചന നടത്തിയാല്‍ അത് അപമാനമാകുന്നതെങ്ങനെയെന്ന് നേതൃത്വം വ്യക്തമാക്കണം. അതിക്രമിച്ചല്ല കയറിയത്. നാടിന് വേണ്ടി മരിച്ച നിരപരാധികളായ പൂര്‍വ്വികരെ ആദരിക്കാനാണ് അവിടെ പോയതെന്നും സന്ദീപ് പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ ചരിത്രത്തിലെ കൊടിയ വഞ്ചനയാണ് പുന്നപ്ര വയലാര്‍ സമരം. ഒരുകൂട്ടം നിരക്ഷരരായ പിന്നാക്ക വിഭാഗത്തില്‍ പെട്ട ആളുകളെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സമരത്തിനായി തെരഞ്ഞെടുത്തത്. സമരക്കാരെ തോക്കിന്‍ മുനകളിലേക്ക് തള്ളിയിട്ടിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാരെല്ലാം ആലപ്പുഴ ജില്ലയില്‍ നിന്ന് ഓടിയൊളിക്കുകയായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. അന്നേ ദിവസം വിഎസ് പൂഞ്ഞാറിലും, ഇഎംഎസ് യോഗക്ഷേമസഭയുടെ പരിപാടിയിലും വ.ിടി. തോമസ് സ്വന്തം വീട്ടിലുമായിരുന്നെന്ന് എന്‍എന്‍ പിള്ളയും, കെസി ജോര്‍ജും അടക്കമുള്ള നേതാക്കള്‍ എഴുതി വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. സിപിഎമ്മിന് വേണ്ടിയിരുന്നത് രക്തസാക്ഷികളെ മാത്രമായിരുന്നു. പുന്നപ്രയിലും വയലാറിലും മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടി തയാറാകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.  

കൊല്ലപ്പെട്ടത് മുഴുവന്‍ പിന്നാക്കവിഭാഗത്തില്‍ പെട്ട ആളുകളായതിനാലും പാര്‍ട്ടിയുടെ ഒരു നേതാവിന്റെ പോലും പേര് എഴുതിച്ചേര്‍ക്കാനില്ലാത്തതുകൊണ്ടുമാണ് പട്ടിക പ്രസിദ്ധീകരിക്കാത്തത്. ഐകെ ഗുജറാളില്‍ ഭരണകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് പുന്നപ്ര വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെയെങ്കില്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മൃതിമണ്ഡപത്തിലാണ് പുഷ്പാര്‍ച്ചന നടത്തിയതെന്നും സന്ദീപ് പറഞ്ഞു. വികലമാക്കപ്പെട്ട ചരിത്രം ജനങ്ങള്‍ തിരിച്ചറിയുമെന്ന പേടിമൂലമാണ് സിപിഎം ആയുധമെടുക്കുന്നതെന്നും പാര്‍ട്ടി നേതൃത്വം അക്രമം അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.  

എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സിപിഎം നേതൃത്വത്തിന് കഴിയാത്തതുകൊണ്ടാണ് അമ്പലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപിനെ ആക്രമിച്ചത്. ആശയം നഷ്ടപ്പെടുമ്പോള്‍ ആയുധമെടുക്കുന്നത് സിപിഎമ്മിന്റെ അജണ്ടയാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

Tags: protestbjpNDAസന്ദീപ് വാചസ്പതിcpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.