Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിജയതന്ത്രങ്ങളോടെ വീണ്ടും ശിവാജി

അതില്‍ ഒരു കൂട്ടര്‍ സൂറത്തിലെ ഖജാനയുമായി ഒരു രഹസ്യമാര്‍ഗത്തില്‍ക്കൂടി കടന്നുപോയി. ബാക്കി സേന ദാവുദ്ഖാന്റെ സേനയെ ആക്രമിച്ചു. ദാവുദ്ഖാന്റെ കൂടെ ഇഖലാസ് ഖാനും അതുപോലെ പരാക്രമികളായ ഏറെ ഖാന്‍മാരും ഉണ്ടായിരുന്നു. മറാഠി സേന ചുറ്റുപാടുമുള്ള മലമുകളില്‍ വ്യാപിച്ചുനിന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 7, 2021, 10:27 pm IST
in Samskriti

അറുപത്തിയാറ് ലക്ഷത്തിന്റെ ഖജാനയുമായി സാല്‍ഹേര്‍, മുല്‍ഹേര്‍ എന്നീ പര്‍വതങ്ങളുടെ താഴ്‌വരയില്‍ക്കൂടി ശിവാജി പോവുകയായിരുന്നു. ചാന്ദവഡ് എന്ന സ്ഥലത്തെത്താറായപ്പോള്‍ സൂചന ലഭിച്ചു. മുഗള്‍സേന വഴിയടച്ച് നില്‍ക്കുന്നുണ്ടെന്ന്. ദാഉദ് ഖാന്‍ കുരേശി, ഇഖലാസ്ഖാന്‍ മുതലായവരുടെ നേതൃത്വത്തിലുള്ള വിശാലസേനയാണ് വഴിയടച്ചിരിക്കുന്നത്.  

ശിവാജി തന്റെ സേനയെ അഞ്ചായി വിഭജിച്ചു.  

അതില്‍ ഒരു കൂട്ടര്‍ സൂറത്തിലെ ഖജാനയുമായി ഒരു രഹസ്യമാര്‍ഗത്തില്‍ക്കൂടി കടന്നുപോയി. ബാക്കി സേന ദാവുദ്ഖാന്റെ സേനയെ ആക്രമിച്ചു. ദാവുദ്ഖാന്റെ കൂടെ ഇഖലാസ് ഖാനും അതുപോലെ പരാക്രമികളായ ഏറെ ഖാന്‍മാരും ഉണ്ടായിരുന്നു. മറാഠി സേന ചുറ്റുപാടുമുള്ള മലമുകളില്‍ വ്യാപിച്ചുനിന്നു.  

ദാവൂദ് ഖാന്റെ സൈന്യം സംഖ്യയില്‍ കൂടുതലുണ്ടായിരുന്നു. ഖാന്‍ സേനയെ വ്യൂഹബന്ധമായി നിര്‍ത്തിയിരുന്നു. പീരങ്കികളുടെ മൂന്നു നിര തീര്‍ത്തിട്ടുണ്ടായിരുന്നു. എന്നാല്‍ മറാഠാസേന അതിനെ നേരിടുന്നതിനു പകരം ഗണകളായി പിരിഞ്ഞ് മലകയറാന്‍ തുടങ്ങി. പീരങ്കിക്ക് നേരെ പോയതേയില്ല. പീരങ്കികളും ആനയും കാരണം പുറകോട്ടുപോകാനും സാധിക്കില്ല. ഇത് സമതലത്തില്‍വെച്ചുള്ള യുദ്ധമാകയാല്‍ മറാഠാസേനയ്‌ക്ക് കൂടുതല്‍ നഷ്ടമുണ്ടായി. എന്നാലും മറാഠാസേനയെ അപേക്ഷിച്ച് മുഗള്‍സേനക്ക് പത്തിരട്ടി നഷ്ടമുണ്ടായി. മൂവായിരം മുഗള്‍ സൈന്യം കൊല്ലപ്പെട്ടു. ഏറെ സേനാധികാരിമാരും സൈനികരും പിടിക്കപ്പെട്ടു. ആയുധംവെച്ച് കീഴടങ്ങിയവരെ വിട്ടു. നാലായിരം കുതിരകള്‍, ഒരുപാട് പീരങ്കികള്‍, മറ്റു യുദ്ധസാമഗ്രികളും ശിവാജിക്ക് ലഭിച്ചു. വലിയ വിജയം വരിച്ചു.

ഔറംഗസേബ് മഹാബത്ഖാനെ ദക്ഷിണത്തിന്റെ സുബേദാറായി നിയമിച്ചു. ദാഉദഖാനും ദിലേര്‍ഖാനും ഔറംഗബാദില്‍ ശാഹജാദാ മുഅജമ്മിന്റെ കൂടെയായിരുന്നു. ഗുജറാത്തില്‍ നിന്നും ബഹാദൂര്‍ഖാന്‍ വന്നിട്ടുണ്ടായിരുന്നു. എല്ലാവരുടെയും സേനാശിബിരം ഔറംഗബാദിന്റെ നാലുഭാഗത്തുമായി പടര്‍ന്നുകിടക്കുകയാണ്. മഹാബത്ഖാനും ഇഖലാസ് ഖാനും ചേര്‍ന്ന് മറാഠായുടെ അധീനതയിലായിരുന്ന സാല്‍ഹേര്‍ വളഞ്ഞു. ബഹാദൂര്‍ഖാനും ദിലേര്‍ഖാനും പൂനയിലേക്ക് പുറപ്പെട്ടു. ദിലേര്‍ഖാന്‍ പൂനേ വളഞ്ഞാക്രമിച്ചു. ആയിരക്കണക്കിന് നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കി. മുഗള്‍സേന വഴിയരികില്‍ ഉള്ള ഗ്രാമങ്ങളില്‍ പ്രവേശിച്ച് അത്യാചാരങ്ങള്‍ ചെയ്തു. ശിവാജി പ്രധാന്‍ മോറോപന്ത് പിംഗളയേ സാല്‍ഹേര്‍ ആക്രമണത്തെ നേരിടാനയച്ചു.  

പ്രതാപറാവു ഗുര്‍ജറെ പൂനേയ്‌ക്കും. മോറോപന്ത്പിംഗളേ മഹാബത്ഖാനെ വളഞ്ഞിട്ട് ആക്രമിച്ചു. പ്രതാപ്‌റാവു ഗുര്‍ജന്‍ മുഗള്‍സേനയെ ആഞ്ഞടിച്ചു. ബഹാദുര്‍ഖാന്‍ പൂനെ വിട്ടോടി. അവസാനം മുസ്ലിം സേന സാല്‍ഹേറില്‍ ഒരുമിച്ചുവന്നു. മോറോപന്ത് പിംഗളേയും പ്രതാപ് റാവു ഗര്‍ജറും മുഗള്‍സേനയുടെ മേല്‍ ഭയാനകമായ ആക്രമണം നടത്തി. ഇത് ആദ്യമായാണ് സമതലത്തില്‍ നടന്ന യുദ്ധത്തില്‍ മറാഠാ സൈന്യം വിജയം വരിക്കുന്നത്.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.