Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭഗവാനോട് യാചിക്കുക, മടിച്ചു നില്‍ക്കേണ്ട

ഹനുമാന്‍ ചാലീസ

Janmabhumi Editorial Desk by Janmabhumi Editorial Desk
Mar 6, 2021, 05:58 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

നമനമോ, സ്മരണമോ, കീര്‍ത്തനമോ ചെയ്യാതെ നമ്മുടെ ആവശ്യങ്ങള്‍ക്കായി മാത്രം നമ്മള്‍ ഭഗവാനെ തേടാന്‍ ശ്രമിക്കും. നമന,സ്മരണ, കീര്‍ത്തനങ്ങള്‍ നമ്മുടെ മനസ്സിന് നല്‍കുന്ന പക്വത ഇല്ലാതെ നാം ചോദിക്കുമ്പോള്‍ നമുക്ക് ആഗ്രഹമുള്ളതിനേക്കാള്‍, ആവശ്യമുള്ളതാണ് ഭഗവാന്‍ നല്‍കിയതെന്ന് മനസ്സിലാക്കാന്‍ കഴിയാതെ വരും.  

യാചനം മോശമല്ലേ, എന്ന ചിന്തയാല്‍ ഭഗവാനോട് ചോദിക്കരുത് എന്ന് ബലം പിടിച്ച് ഒടുവില്‍ ഈ ലോകത്തോട് നമ്മള്‍ യാചിക്കും. എന്നെ സ്‌നേഹിക്കൂ, എന്നെ അംഗീകരിക്കൂ എന്നിങ്ങനെ. നമ്മളെന്തു ചോദിക്കുമ്പോഴും അത് നല്‍കാന്‍ പ്രാപ്തനായവനോട് ചോദിക്കണം. അതിനാല്‍ സര്‍വശക്തനായ ഭഗവാനോട് ചോദിക്കുന്നതാണ് ബുദ്ധി.  

ഇവിടെ തുളസീദാസ് ഭഗവാനോട് ചോദിക്കുന്നത് എന്താണ്? ബല, ബുദ്ധി, വിദ്യാ എന്നിവ. ഹനുമാനാകട്ടെ ഈ മൂന്ന് കാര്യങ്ങളും നല്‍കാനുള്ള  കഴിവുണ്ട്. ശാരീരിക, മാനസിക, ബൗദ്ധിക തലത്തിലുള്ള ബലം നല്‍കാന്‍ ഹനുമാന് കഴിയും. സീതയെ തേടി ദൂതനായി ലങ്കയ്‌ക്ക് പോകുന്ന ഒരൊറ്റ ഭാഗം മതി ഹനുമാന്റെ ഈ മൂന്നു തലത്തിലുമുള്ള ബലം അറിയാന്‍.  

ശരി തെറ്റുകളെ കാട്ടിത്തന്ന്, നമ്മിലെ വിവേകത്തെ ദൃഢമാക്കുന്നതാണ് സാത്വിക ബുദ്ധി അഥവാ തെളിഞ്ഞ ബുദ്ധി. വിദ്യയെന്നത് ശരിയായ അറിവ് അഥവാ ആധ്യാത്മിക അറിവാണ് ഇവിടെ അര്‍ഥമാക്കുന്നത്. ശരിയായ അറിവ് ആര്‍ജ്ജിക്കാന്‍ ബുദ്ധി വേണം. ബുദ്ധിയാണ് അറിവിനെ ശരിയായ സമയത്ത് പ്രയോഗിക്കാന്‍ സഹായിക്കുക. വിദ്യയുടെ അതിജീവനത്തിന് ശരീരത്തിനും മനസ്സിനും ബുദ്ധിക്കും ബലം വേണം. ഇതാണ് ബല, ബുദ്ധി, വിദ്യ എന്നിവ തമ്മിലുള്ള ബന്ധം.  

പ്രാര്‍ഥനയിലെ അഞ്ചാം ഘടകമാണ് അര്‍പ്പണം. നമ്മള്‍ നമ്മെത്തന്നെ ഭഗവാന് സമര്‍പ്പിക്കൂ എന്നെല്ലാം പറയാറുണ്ട്. പക്ഷേ അതെത്രത്തോളം അര്‍ഥവത്തായി ചെയ്യാന്‍ നമുക്ക് കഴിയുന്നുണ്ട്? നമ്മുടെ ശരീര, മനോ, ബുദ്ധിയുടെ പൂര്‍ണ സമര്‍പ്പണം പ്രാര്‍ഥനയില്‍ വിശേഷപ്പെട്ടതാണ്. ആചാര്യന്മാര്‍ മറ്റൊരു രീതിയിലും അര്‍പ്പണത്തെ വിവക്ഷിക്കാറുണ്ട്. അതിങ്ങനെ: ഭഗവാന് ഇല്ലാത്തത് എന്നാല്‍ നമ്മുടെ കൈയില്‍ ആവശ്യത്തില്‍ കൂടുതലുള്ളത് വേണം കൊടുക്കാന്‍. അവയാണ് ക്ലേശങ്ങള്‍. അത് നമുക്ക് ആവശ്യത്തില്‍ കൂടുതലുളളതും ഭഗവാന് ഇല്ലാത്തതുമാണ്.

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

Tags: ഹനുമാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

പുതിയ വാര്‍ത്തകള്‍

ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ജന്മഭൂമി പവലിയനില്‍ വിവിധയിനം കിഴങ്ങ് വര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നു.

കൗതുകങ്ങളുടെ കലവറ നിറച്ച് പുത്തന്‍ കിഴങ്ങുത്പന്നങ്ങളുമായി കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം പവലിയന്‍

താരിഫ്‌സ് ടു ട്രെയംഫ് സെമിനാറില്‍ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ കണ്‍വീനര്‍ സിഎ സുന്ദരം രാമാമൃതം മുഖ്യ പ്രഭാഷണം നടത്തുന്നു

സാമ്പത്തിക മുന്നേറ്റത്തിന് ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണായക പങ്ക്: സുന്ദരം രാമാമൃതം

ഭാരതം പാകിസ്ഥാനെ മുട്ടുകുത്തിച്ചു

പൊഖ്റാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ (ഫയല്‍ ചിത്രം)

ലക്ഷ്യത്തില്‍ പതിക്കുന്നവികസന റോക്കറ്റുകള്‍

ജന്‍ ആന്ദോളന്‍ ജല്‍ ആന്ദോളന്‍ കേരളം അറിയണം നമാമി ഗംഗയെ

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ സര്‍വകലാശാല വിസി പ്രൊഫ. സിസ തോമസിന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ഉപഹാരം നല്‍കുന്നു

ലഹരിക്കെതിരെ ഒരുമിച്ച് പോരാടാനുറച്ച് വനിതാകൂട്ടായ്മ

ഓപ്പറേഷന്‍ സിന്ദൂര്‍ സ്ത്രീകള്‍ക്ക് അഭിമാനം: ആര്‍. ശ്രീലേഖ

സംസ്‌കൃതം ഈ മണ്ണിന്റെ ഭാഷ: ഗവര്‍ണര്‍

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധിസഭ ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ജസ്റ്റിസ്് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭയ്‌ക്ക് തുടക്കം

കുഞ്ഞുണ്ണി പുരസ്‌കാരം കഥാകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ സാഹിത്യകാരി ശ്രീകല ചിങ്ങോലിക്ക് നല്‍കുന്നു

വള്ളത്തോള്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഭാഷാ സ്‌നേഹിയാണ് കുഞ്ഞുണ്ണി മാഷെന്ന് ജോര്‍ജ് ഓണക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies