Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

നാളും നാളെകളും… ദേവശില്‍പിയുടെ മനുഷ്യഭാവം (ചിത്തിര നാളിനെക്കുറിച്ച്)

വിശ്വകര്‍മ്മാവാണ് ദേവത എന്ന വാദത്തിനാണ് പ്രാബല്യം കൂടുതല്‍. ദേവശില്‍പി എന്ന നിലയ്‌ക്ക് അദ്ദേഹത്തിന്റെ ഖ്യാതി പുരാണ ഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2021, 11:16 am IST
in Astrology

മനുഷ്യരാശികള്‍ മിഥുനം, കന്നി, തുലാം, കുംഭം എന്നിവ നാലും ഭാഗികമായി ധനുരാശിയുമാണ്. അതായത് മനുഷ്യന്റെ രൂപമുള്ളവ. മറ്റു രാശികള്‍ മൃഗസ്വരൂപങ്ങളും ഞണ്ട്, തേള്‍, മുതല, മത്സ്യങ്ങള്‍ എന്നിങ്ങനെയുള്ള ആകൃതികളോട് കൂടിയവയുമാകുന്നു.    

മനുഷ്യരാശിയില്‍ മുഴുവനായി അതായത്, നാലുപാദങ്ങളും വരുന്നത് 27 നക്ഷത്രങ്ങളില്‍ ആകെ അഞ്ചെണ്ണം മാത്രമാണ്. തിരുവാതിര, ചോതി, ചതയം, അത്തം, ചിത്തിര എന്നിവ മാത്രം. ചിത്തിര ഒഴികെ മറ്റു നാലു നക്ഷത്രങ്ങളും ഒരു രാശിയില്‍ വരുന്ന മുഴു നക്ഷത്രങ്ങളാണ്. ചിത്തിര 1,2 പാദങ്ങള്‍ കന്നിരാശിയിലും 3, 4 പാദങ്ങള്‍ തുലാം രാശിയിലും വരുന്നു. രണ്ടു രാശികളിലായി വരുന്ന ഒമ്പത് മുറി നക്ഷത്രങ്ങളില്‍ ചിത്തിര ഒന്നാണാകെ മനുഷ്യരാശികളില്‍ ഉള്‍ച്ചേരുന്നതും.

‘അസുരഗണം ‘എന്ന വിഭാഗത്തില്‍ വരുന്നുണ്ടെങ്കിലും മനുഷ്യരാശികളുമായുള്ള ചിത്തിരയുടെ ബന്ധം ദൃഢമാണെന്ന്  വ്യക്തമാക്കാനാണ് ഇതെഴുതിയത്. ഇപ്രകാരം ഓരോ വിഷയത്തെയും പലതരത്തില്‍ നിരീക്ഷിക്കാനും പുതു നിഗമനങ്ങളിലും കൃത്യമായ ക്രോഡീകരണങ്ങളിലും എത്താനും ആര്‍ഷവിദ്യകള്‍ വിശാലമായ വാതില്‍ തുറന്നിടുന്നുണ്ട്. അതാണ് അവയുടെ കാലാതീതത്ത്വവും.

ചിത്തിരയുടെ ദേവത വിശ്വകര്‍മ്മാവാണ് എന്നും ത്വഷ്ടാവ് ആണ് എന്നും വാദമുണ്ട്. വിശ്വകര്‍മ്മാവാണ് ദേവത എന്ന വാദത്തിനാണ് പ്രാബല്യം കൂടുതല്‍. ദേവശില്‍പി എന്ന നിലയ്‌ക്ക് അദ്ദേഹത്തിന്റെ ഖ്യാതി പുരാണ ഗ്രന്ഥങ്ങളില്‍ വിവരിക്കപ്പെടുന്നു. സ്വന്തം ദേവതയുടെ മികവുകളും മഹിമകളും ചെറിയ അളവിലെങ്കിലും ആ വ്യക്തികളില്‍ സന്നിവേശിക്കപ്പെടും. മനുഷ്യരെന്ന പരിമിതിയില്‍ നില്‍ക്കുമ്പോഴും ചില കുതിപ്പുകള്‍ നടത്താന്‍ കഴിയും. അത് കുതിപ്പായി രുന്നുവോ കിതപ്പായിരുന്നുവോ എന്ന് കാലം രേഖപ്പെടുത്തിക്കൊള്ളും എന്നത് മറ്റൊരു കാര്യം.  

ജീവിതത്തെ ഒരു ശില്പമായി കാണുന്നവരാണ് ചിത്തിര നാളുകാര്‍. മരമറിഞ്ഞുള്ള തച്ചാണ്. ചെത്തി ചിന്തേരിടാനും ചീകിക്കൂര്‍പ്പിക്കാനും പ്രാഗത്ഭ്യമുണ്ട്. ആരൂഢത്തെക്കുറിച്ച് തികഞ്ഞ അവഗാഹമുണ്ട്. അളന്നു കുറിക്കുമ്പോള്‍ തന്നെ വൈഭവം വ്യക്തമാകും. വാക്കുകള്‍ക്ക് ചിലപ്പോള്‍ വീതുളിയുടെ മൂര്‍ച്ചവരും എന്നത് വേറെ കാര്യം.  മോന്തായം കൂട്ടിപ്പിടിക്കുമ്പോള്‍ ഞാനെന്ന ഭാവം നെറുകയും കടക്കും. 

തപസ്സു പോലെ ഉരുകി സുന്ദരമായ ശില്‍പങ്ങള്‍ തീര്‍ത്തു കഴിയുമ്പോള്‍  ഇലയില്‍ പൊതിഞ്ഞ നെറികേടും നിന്ദയുമാവും ചിലപ്പോള്‍  ദക്ഷിണ കിട്ടുക. ഉപ്പും പുളിയും കയ്‌പും ചവര്‍പ്പും ജീവിതത്തിന്റെ സ്ഥായി; മധുരം കിട്ടിയാല്‍ കിട്ടട്ടെ. ആ പാഠം ഭംഗിയായി പഠിച്ചവരാണ്. കൊള്ളാനും കൊടുക്കാനും മടിയില്ല. വെട്ടും തടയും വഴങ്ങും. നിഴലായി ഒപ്പം കൂടുന്ന തിരിച്ചടികളില്‍  തളര്‍ന്നുപോകാതെ പിന്നെയും നവശില്‍പശാലകള്‍ തേടുക എന്നതാണ് ചിത്തിരയുടെ നിയോഗം.  

എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ്(98460 23343)  

Tags: Astrology
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? കന്നി രാശിക്കാരുടെ പൊതുവായ വിശകലനം

Astrology

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

Astrology

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

Astrology

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

Astrology

പുതിയ വരുമാനസ്രോതസ്സുകളും ആഗ്രഹിച്ച വാഹനഭാഗ്യവും! അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.