Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കളിപ്പാട്ട മേഖലയില്‍ ചൈനീസ് കുത്തക തകര്‍ക്കാന്‍ ഇന്ത്യയുടെ നീക്കം; ‘ആത്മനിര്‍ഭര്‍ ഭാരതി’ന് പുതിയൊരു ചരിത്രമഴുതാന്‍ മോദി

ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട മേള 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി മോദി പറഞ്ഞു. പരിസ്ഥിതിക്കു ഇണങ്ങുന്നതും മന:ശാസ്ത്രപരമായി യോജിക്കുന്നതുമായ കളിപ്പാട്ടങ്ങൾ നിർമ്മിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Janmabhumi Online by Janmabhumi Online
Feb 27, 2021, 08:28 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദൽഹി: കളിപ്പാട്ട നിര്‍മ്മാണ രംഗത്ത് ചൈനയുടെ കുത്തക തകര്‍ക്കാന്‍ ഈ രംഗത്തെ സംരംഭകര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത്  പ്രധാനമന്ത്രി നരേന്ദ്രമോദി. കളിപ്പാട്ട നിര്‍മ്മാണത്തിലൂടെ ‘ആത്മനിര്‍ഭര്‍ ഭാരതി’ന് പുതിയൊരു ചരിത്രമഴുതാനുള്ള ശ്രമത്തിലാണ് ഇന്ത്യയുടെ പ്രധാനമന്ത്രി.  

ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്ന്  രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട മേള 2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി മോദി പറഞ്ഞു. പരിസ്ഥിതിക്കു ഇണങ്ങുന്നതും മന:ശാസ്ത്രപരമായി യോജിക്കുന്നതുമായ കളിപ്പാട്ടങ്ങൾ നിർമ്മിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇ-മാര്‍ക്കറ്റുകള്‍ പരമാവധി ഉപയോഗിക്കണമെന്നും നൂതന വിപണനമാര്‍ഗ്ഗങ്ങളിലൂടെ ലോകവിപണി പിടിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് ആഗോളതലത്തില്‍ തന്നെ കളിപ്പാട്ട ഉല്‍പന്നങ്ങളുടെ വലിയ ഉല്‍പാദകരാകാന്‍ കഴിയുമെന്നും മോദി അഭിപ്രായപ്പെട്ടു.  

” പ്രകൃതിദത്ത നിറങ്ങളും അസംസ്ക‍ൃത വസ്തുക്കളും ഉപയോഗിച്ചാണ് ഇന്ത്യ പണ്ട് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. ഈ പാരംപര്യം പുനസൃഷ്ടിക്കണം. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ ഉപയോഗിച്ച് കളിപ്പാട്ടങ്ങള്‍ നിർമ്മിക്കണം. പുനരുപയോഗം ഇന്ത്യൻ ജീവിതശൈലിയുടെ ഭാഗമായിരുന്നു.  ആത്മനിർഭർ ഭാരതിന്റെ ഭാഗമായി കളിപ്പാട്ടങ്ങൾ നമ്മൾ തന്നെ ഉദ്പാദിപ്പിക്കണം,” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വില കുറഞ്ഞ കളിപ്പാട്ടങ്ങളില്‍ മഹാഭൂരിഭാഗവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്ഥിതിവിശേഷമാണ്. ഇതില്‍ അധികവും നിയമപരമായി അനുവദിക്കുന്ന അളവിനേക്കാള്‍ അധികം പ്ലാസ്റ്റിക്കും ഘനലോഹവും രാസവസ്തുക്കളും ചേര്‍ത്ത് ഉണ്ടാക്കുന്നവയായതിനാല്‍ കുട്ടികളുടെ ആരോഗ്യത്തിനും ഹാനികരമാണെന്ന് മേളയുടെ ചുമതലയുള്ള സര്‍ക്കാര്‍ വക്താവ് പറഞ്ഞു.  

“100 ബില്ല്യൺ യുഎസ് ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണിയിൽ ഇന്ത്യയ്‌ക്ക് ചെറിയ പങ്ക് മാത്രമെയുള്ളൂ എന്നതിൽ ദുഃഖമുണ്ട്. ഇന്ത്യയില്‍  ഉപയോഗിക്കുന്ന 85 ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്. ഇതിന് മാറ്റം വരണം,”.- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.  

ആയിരത്തിലധികം കളിപ്പാട്ട നിർമ്മാതാക്കളും വിതരണക്കാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. ഫിബ്രവരി 27ന് ആരംഭിച്ച മേള മാര്‍ച്ച് 2ന് സമാപിക്കും. കളിപ്പാട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള എല്ലാവരേയും – വില്‍പനക്കാര്‍, നിര്‍മ്മാതാക്കള്‍, ആവശ്യക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഡിസൈനര്‍മാര്‍, സാങ്കേതികവിദഗ്ധര്‍, ഉല്‍പാദകര്‍-ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ ആശയവിനിമയത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സര്‍ക്കാരും കളിപ്പാട്ട വ്യവസായസംരംഭകരും ഒത്തുചേര്‍ന്ന് ഇന്ത്യയിലെ കളിപ്പാട്ട നിര്‍മ്മാണത്തിന്റെ ആഗോള ഹബ്ബാക്കി മാറ്റാന്‍ കഴിയുമോ എന്ന പരിശ്രമമാണ് നടത്തുന്നത്. 30 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശത്ത് നിന്നും 1000 കളിപ്പാട്ട നിര്‍മ്മാതാക്കള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.  

“രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട മേള 2021 പഴയ പാരമ്പര്യങ്ങളെ ശക്തിപ്പെടുത്തണം. ഇന്ന് ലോകത്ത് വളരെ പ്രചാരമുള്ള ചെസ്സ് നേരത്തെ ഇന്ത്യയിൽ ‘ചതുരംഗ’ എന്ന പേരിൽ കളിച്ചിരുന്നു. ലുഡോയെ പിന്നീട് ‘പാച്ചിസി’ ആയി കളിച്ചു”-  പ്രധാനമന്ത്രി പറഞ്ഞു.  

Tags: narendramodiനരേന്ദ്രമോദിആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്കളിപ്പാട്ട മേഖല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു: പ്രള്‍ഹാദ് ജോഷി

Kerala

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

Kerala

വിഴിഞ്ഞം തുറമുഖം നിലവിലെ സ്ഥിതിയിലെത്തിച്ചത് നരേന്ദ്ര മോദി, മകളുടെ കമ്പനിയില്‍ അച്ഛന്റെ പേരില്‍ പലരും പണം കൊടുക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

India

കോണ്‍ഗ്രസ് എന്തേ ആറ് ദശകത്തോളം ഇന്ത്യ ഭരിച്ചപ്പോള്‍ ജാതി സെന്‍സസ് നടത്തിയില്ല, ഇപ്പോള്‍ മോദി സര്‍ക്കാര്‍ ഇതും ചെയ്യുന്നു: സംപിത് പത്ര

India

രാജ്യത്ത് ഓറഞ്ച് സമ്പദ് വ്യവസ്ഥയുടെ ഉദയത്തിന്റെ സമയം: നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies