Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നന്ദുവിന്റെ കൊലപാതക കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് വിടണം; കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നും കുമ്മനം

ഭീകരശക്തികള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് വയലാറില്‍ നടന്ന സമാനതകളില്ലാത്ത കൊലപാതകം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് അക്രമികള്‍ നന്ദുവിനെ വെട്ടിക്കൊന്നത്.

Janmabhumi Online by Janmabhumi Online
Feb 27, 2021, 10:24 am IST
in BJP
FacebookTwitterWhatsAppTelegramLinkedinEmail

വയലാര്‍: എസ്ഡിപിഐ തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ വീട് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചു. നന്ദുവിന്റെ വയലാറിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച അദ്ദേഹം കേസ് അന്വേഷണം ഭീകരവിരുദ്ധ സ്‌ക്വാഡിനു വിടണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിരോധിച്ച സിമി എന്ന തീവ്രവാദസംഘടനയുടെ മറ്റൊരു മുഖമാണ് എസ്ഡിപിഐ. തീവ്രവാദം വളര്‍ത്തുന്ന സംഘടനയെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേന്ദ്രസര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിക്കും. നന്ദുവിന്റെ കേസ് അന്വേഷിക്കേണ്ടത് ലോക്കല്‍ പോലീസല്ല. നാട്ടില്‍ അസ്വസ്ഥതയും സംഘര്‍ഷവും സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ വിദഗ്ദസംഘത്തെ കേസന്വേഷണം ഏല്‍പ്പിക്കണം. ഇതിന് മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ കേന്ദ്രനേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. കൊലപാതകപിന്നിലുള്ള ഗൂഢാലോചന പുറത്തുവരണം. ഇതിന് പിന്നിലുള്ള സാമ്പത്തിക ശക്തികളെയും ആയുധം നല്‍കിയവരെയും കണ്ടെത്തണം. കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

ക്രൈസ്തവവരും ഹിന്ദുക്കളും ലൗജിഹാദിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവരുമ്പോഴും നുണപ്രചാരങ്ങളാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് സര്‍ക്കാരും ഇടതുപക്ഷവും. വാളല്ലെന്‍ സമരായുധം എന്ന് പാടിയ വിപ്ലവകവിയായ വയലാര്‍ രാമവര്‍മ്മയുടെ നാട്ടില്‍ മതതീവ്രവാദികള്‍ വാളുകൊണ്ട് ഒരു നിരപരാധിയെ കൊലപ്പെടുത്തിയിട്ടും ഇവിടെ തീവ്രവാദം ഇല്ലെന്ന് പറയുന്ന ഇടതു സര്‍ക്കാരും വിജയരാഘവനും നന്ദുവിന്റെ അമ്മയുടെ കണ്ണീരിന് മറുപടി പറയണം.  

ഭീകരശക്തികള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് വയലാറില്‍ നടന്ന സമാനതകളില്ലാത്ത കൊലപാതകം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് അക്രമികള്‍ നന്ദുവിനെ വെട്ടിക്കൊന്നത്. പോലീസിന്റെ സാന്നിധ്യത്തിലാണ് കൊലനടന്നത്. അക്രമത്തെ കുറിച്ച് പോലീസിന് നേരത്തെ അറിയാമായിരുന്നു.  

കുറച്ചുനാളുകളായി കൊലവിളികള്‍ നടത്തി ആലപ്പുഴ ജില്ലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന എസ്ഡിപിഐ എന്ന തീവ്രവാദ സംഘടനയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ പരാതി നല്‍കിയിരുന്നതാണ്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ അക്രമകാരികളെ സംരക്ഷിച്ചതുകൊണ്ടാണ് നന്ദുവിന് ജീവന്‍ നഷ്ടപ്പെട്ടത്. നന്ദുവിന്റേത് ആസൂത്രിതമായ കൊലപാതകമാണ്. കൊല്ലണം എന്ന ഉദ്ദേശത്തോടെ ആയുധങ്ങള്‍ സംഭരിച്ച് ഉന്നതരുടെ പിന്തുണയോടെ സംഘടിതമായി നടത്തിയ കൊലപാതകമാണ്. സര്‍ക്കാര്‍ ഇതിനെ നിസാരമായി തള്ളിക്കളഞ്ഞാലും ഇന്നാട്ടിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കും. നന്ദുവിന്റെ ബലിദാനം മാപ്പര്‍ഹിക്കുന്ന കുറ്റമല്ല. കേരളത്തില്‍ വളര്‍ന്നുവരുന്ന ഭീകരവാദത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരും. കൊലപാതകികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

Tags: ആര്‍എസ്എസ്സന്ദര്‍ശനംsdpikummanam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ നേതാവ് ഷാന്‍ വധം: പ്രതി ചേര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

India

വഖഫ് നിയമത്തെ ചൊല്ലിയുള്ള മുർഷിദബാദ് കലാപം ആസൂത്രിതം; പിന്നിൽ എസ്ഡിപിഐയെന്ന് ബംഗാൾ പോലീസ്

തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യം ശക്തമാക്കി ബിജെപി-എഐഎഡിഎംകെ സഖ്യം പ്രഖ്യാപിച്ച് അമിത് ഷായും പളനിസ്വാമിയും (ഇടത്ത്)
India

എസ് ഡിപി ഐ എന്തിനാണ് എ ഐഎ ഡിഎംകെ വിട്ട് സ്റ്റാലിനൊപ്പം ചേരുന്നത്? കാരണം ബിജെപിയുടെ എന്‍ഡിഎ മുന്നണി തമിഴ്നാട്ടില്‍ ശക്തമാവുകയാണ്…..

India

സിദ്ധരാമയ്യ അധികാരത്തിൽ തുടർന്നാൽ കർണാടക പാകിസ്ഥാന് കൈമാറും , കോൺഗ്രസ് കാലത്ത് മാത്രമാണ് ഹിന്ദു കൊലപാതകങ്ങൾ അരങ്ങേറുന്നത് : വിമർശിച്ച് ബിജെപി

Kerala

കേരളോത്സവത്തില്‍ ശൈശവ വിവാഹത്തിനെതിരെ ടാബ്ലോ ; മുസ്ലീങ്ങളെ അപമാനിക്കാനെന്ന് എസ്ഡിപിഐ ; പൊലീസിൽ പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

ട്രാക്കില്‍ മരം വീണു : ആലപ്പുഴ – എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കെഎസ്ആര്‍ടിസി ബസിനു മുകളില്‍ മരം വീണ് കണ്ടക്ടറുള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു

ആപ്പിള്‍ സിഇഒ ടിം കുക്ക് (ഇടത്ത്) ട്രംപ് (വലത്ത്)

ഇന്ത്യയിലെ ആപ്പിള്‍ ഐഫോണ്‍ ഉല്‍പാദനം നിര്‍ത്തണമെന്ന ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ആപ്പിള്‍ സിഇഒ ടിം കുക്ക്; ‘ഇന്ത്യയിലെ ഉല്‍പാദനം നിര്‍ത്തില്ല’

ശക്തികുളങ്ങരയില്‍ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം ആശങ്കപ്പെടേണ്ടതില്ലെന്ന്

ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കില്‍ തീ പിടിച്ചു

ശക്തമായ മഴ: സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)

ഉപഗ്രഹചിത്രങ്ങള്‍ കള്ളമൊന്നും പറയില്ലല്ലോ…. ബ്രഹ്മോസ് മിസൈലുകള്‍ എയര്‍ബേസുകളില്‍ നാശം വിതച്ചുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies