Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൈചൂണ്ടി പലകമുക്ക്-ശാസ്താംകോട്ട പാതയില്‍ പൊട്ടിപ്പൊളിഞ്ഞ് പൈപ്പ് റോഡ്

ആദ്യം ചവറ പ്രിമോപൈപ്പ് ഫാക്ടറിയില്‍ നിര്‍മിച്ച പൈപ്പുകളാണ് വെള്ളം എത്തിക്കാനായി സ്ഥാപിച്ചത്. നിരന്തരമായി പൈപ്പ് പൊട്ടാന്‍ തുടങ്ങിയതോടെ 15 വര്‍ഷം മുമ്പാണ് ജലവിഭവ വകുപ്പ് ആസ്‌പെറ്റോസ് പൈപ്പ് മാറ്റി കാസ്റ്റ് അയണ്‍ പൈപ്പ് സ്ഥാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2021, 11:37 am IST
in Kollam
ചൂണ്ടുപലകമുക്ക്-ശാസ്താംകോട്ട പൈപ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ക്രോസ് ബാറുകള്‍ തകര്‍ത്ത നിലയില്‍

ചൂണ്ടുപലകമുക്ക്-ശാസ്താംകോട്ട പൈപ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ക്രോസ് ബാറുകള്‍ തകര്‍ത്ത നിലയില്‍

ചവറ: കൈചൂണ്ടി പലകമുക്ക്-ശാസ്താംകോട്ട പൈപ്പ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് നടപടിയില്ല. റോഡ് പൂര്‍ണ്ണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.  ശാസ്താംകോട്ട തടാകത്തില്‍ നിന്ന് കൊല്ലം പട്ടണത്തിലേക്ക് കുടിവെള്ളം കൊണ്ടു പോകാനായി പൈപ്പുകള്‍ സ്ഥാപിക്കാനായാണ് സര്‍ക്കാര്‍ പന്മന കോലത്ത് മുക്കില്‍ നിന്നും ശാസ്താംകോട്ടയിലേക്കുള്ള സ്ഥലം ഏറ്റെടുത്തത്.  

ആദ്യം ചവറ പ്രിമോപൈപ്പ് ഫാക്ടറിയില്‍ നിര്‍മിച്ച പൈപ്പുകളാണ് വെള്ളം എത്തിക്കാനായി സ്ഥാപിച്ചത്. നിരന്തരമായി പൈപ്പ് പൊട്ടാന്‍ തുടങ്ങിയതോടെ 15 വര്‍ഷം മുമ്പാണ് ജലവിഭവ വകുപ്പ് ആസ്‌പെറ്റോസ് പൈപ്പ് മാറ്റി കാസ്റ്റ് അയണ്‍ പൈപ്പ് സ്ഥാപിച്ചത്. നാട്ടുകാരുടെ ആവശ്യപ്രകാരം പലരും കയ്യേറിയ വാട്ടര്‍ അതോറിറ്റിവക സ്ഥലം ഒഴിപ്പിക്കുകയും പൈപ്പ് സ്ഥാപിച്ചതിന് മുകളിലൂടെ റോഡ് നിര്‍മ്മിച്ച് ടാര്‍ ചെയ്ത് ചെറിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടി തുറന്നുകൊടുക്കുകയുമായിരുന്നു.  

ചവറയില്‍ നിന്നും ശാസ്താംകോട്ടയിലേക്കുള്ള സമാന്തര പാതയായ പൈപ്പ് റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആറു കിലോമീറ്റര്‍ ലാഭമാണ്. വാഹനത്തിരക്കുമില്ല. വലിയ വാഹനങ്ങള്‍ റോഡില്‍ പ്രവേശിക്കുന്നത് പൈപ്പ് പൊട്ടാന്‍ കാരണമാകുന്നതിനണ്ടാല്‍ പ്രധാന ജംഗ്ഷനുകളില്‍ റോഡിന് കുറുകെ ചെറുവാഹനങ്ങള്‍ മാത്രം പോകുംവിധം ക്രോസ് ബാറുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ശാസ്താംകോട്ട മണല്‍ ലോബി പോലീസിനെ വെട്ടിച്ച് കടക്കുന്നതിനായി റോഡിലെ കവചങ്ങള്‍ തകര്‍ക്കുകയും മണ്ണുമായി  വലിയ ലോറികള്‍ റോഡില്‍ സഞ്ചാരം നടത്തുകയും ചെയ്യുന്നത് പതിവായി. ഇതോടെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്.  

റോഡിന് വശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചില വ്യവസായ സ്ഥാപനങ്ങളിലേക്ക് ലോഡ് കൊണ്ടുവരുന്ന വലിയ ടോറസ് ലോറികളും പൈപ്പ് റോഡില്‍ യഥേഷ്ടം സഞ്ചാരം നടത്തിയിട്ടും അധികൃതര്‍ മൈനം പാലിക്കുകയാണ്. റോഡിലെ ക്രോസ് ബാറുകള്‍ പണ്ടൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. വലിയ വാഹനങ്ങള്‍ കയറി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന വെള്ളം എത്തിക്കുന്ന കൂറ്റന്‍ പൈപ്പുകള്‍ പൊട്ടിയാല്‍ കൊല്ലം നഗരത്തിലെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്നതാണ് സ്ഥിതി.

Tags: റോഡ്‌sasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

Editorial

ഇടതു ഭരണത്തിലെ ഇസ്ലാമിക വാഴ്ച

Kerala

സിപിഎം നേതാവിന്റെ ഭാര്യയുടെ നിയമനം ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Kerala

മദ്യവില്‍പനശാലയില്‍ എത്തിയ യുവാവിന്റെ ബുള്ളറ്റിന് തീപിടിച്ചു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.