Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിജയ രഥം പ്രയാണം തുടങ്ങി; യോഗി പതാക കൈമാറി

അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സുരേന്ദ്രന്റെ യാത്ര. ഇനി വരുന്ന രണ്ടാഴ്ചക്കാലം എല്ലാ ജില്ലകളിലൂടെയും കടന്ന്, രാഷ്‌ട്രീയ കേരളത്തിന്റെ വിരിമാറിലൂടെ നീങ്ങുന്ന വിജയ യാത്രയില്‍ ലക്ഷങ്ങള്‍ അണിനിരക്കും. യാത്രാ വഴിയില്‍ നിരവധി പ്രമുഖര്‍ ബിജെപിക്കൊപ്പം അണിനിരക്കും. മാര്‍ച്ച് ഏഴിന് യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കേരള രാഷ്‌ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Feb 22, 2021, 05:05 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കാസര്‍കോട്: ഇരമ്പിയാര്‍ത്ത പതിനായിരങ്ങളെ സാക്ഷിയാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പതാക കൈ മാറിയതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍  നയിക്കുന്ന വിജയ യാത്രയ്‌ക്ക് തുടക്കമായി. രഥത്തിനു മുന്നില്‍ നാളികേരമുടച്ചും സുരേന്ദ്രനൊപ്പം രഥത്തിലേറിയും യോഗി, യാത്രയുടെ ഭാഗമായി. സപ്ത ഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിനെ അക്ഷരാര്‍ത്ഥത്തില്‍ കാവി പുതപ്പിക്കുന്നതായി ഉദ്ഘാടന സമ്മേളനം. കന്നട ഭാഷയിലും മലയാളത്തിലും വേദിയില്‍ നേതാക്കളുടെ പ്രസംഗങ്ങള്‍ മുഴങ്ങിയപ്പോള്‍ തിങ്ങിനിറഞ്ഞ ജനാവലി ആര്‍ത്തിരമ്പി.  

അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സുരേന്ദ്രന്റെ യാത്ര. ഇനി വരുന്ന രണ്ടാഴ്ചക്കാലം എല്ലാ ജില്ലകളിലൂടെയും കടന്ന്, രാഷ്‌ട്രീയ കേരളത്തിന്റെ വിരിമാറിലൂടെ നീങ്ങുന്ന വിജയ യാത്രയില്‍ ലക്ഷങ്ങള്‍ അണിനിരക്കും. യാത്രാ വഴിയില്‍ നിരവധി പ്രമുഖര്‍ ബിജെപിക്കൊപ്പം അണിനിരക്കും. മാര്‍ച്ച് ഏഴിന് യാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ കേരള രാഷ്‌ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന്  കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇടതു-വലതു മുന്നണികളുടെ അഴിമതിയും ജനവിരുദ്ധ, വികസന വിരുദ്ധ നയങ്ങളും  തുറന്നു കാട്ടുന്നതിനാണ് വിജയ യാത്രയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. വൈകിട്ട് നാലു മണിയോടെയാരംഭിച്ച ഉദ്ഘാടന സമ്മേളനത്തിന്റെ വേദിയായ താളിപ്പടപ്പ് മൈതാനത്തേക്ക്, ഉച്ചമുതല്‍ കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ ഒഴുകിയെത്തി.

നേതാക്കള്‍ വേദിയിലെത്തിയപ്പോള്‍ ആര്‍പ്പുവിളികളോടെ സദസ്സ് ഇളകിയാടി. കെ. സുരേന്ദ്രനെ നീണ്ട  ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. അഞ്ചു മണിയോടെ വേദിയിലെത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ജയ് ശ്രീറാം വിളികളോടെ എതിരേറ്റു.  

ഉദ്ഘാടന സമ്മേളനത്തില്‍ ബിജെപി  മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ ബിജെപി അധ്യക്ഷന്‍ അഡ്വ.കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു. യോഗി ആദിത്യനാഥിനെ കെ. സുരേന്ദ്രനും കെ. ശ്രീകാന്തും ഹാരാര്‍പ്പണം ചെയ്തു. ബിജെപി ജില്ലാ കമ്മിറ്റിക്കായി യക്ഷഗാന കലാരൂപവും സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ആറന്മുള കണ്ണാടിയും യോഗിക്ക് സമര്‍പ്പിച്ചു. യാത്രയെക്കുറിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആമുഖ പ്രഭാഷണം നടത്തി.  

കുമ്മനം രാജശേഖരന്‍, കേരള പ്രഭാരി കര്‍ണാടകത്തിലെ എംഎല്‍എ സുനില്‍ കുമാര്‍, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ സി.കെ. പത്മനാഭന്‍, പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒ. രാജഗോപാല്‍ എംഎല്‍എ, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി. സുധീര്‍, സി. കൃഷ്ണകുമാര്‍, മഹിളാ  മോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍,

യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഭുല്‍ കൃഷ്ണന്‍,  സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി. രാമന്‍ നായര്‍, ഡോ.ജെ. പ്രമീളാദേവി, സി. സദാനന്ദന്‍ മാസ്റ്റര്‍, എ.എന്‍. രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, കാമരാജ് കോണ്‍സ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍, കുരുവിള മാത്യു തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി.

Tags: യോഗി ആദിത്യനാഥ്bjpകെ. സുരേന്ദ്രന്‍Vijaya yathra
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)
Kerala

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

Kerala

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

Kerala

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

Kerala

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,പൊന്നിന്‍കുടം സമര്‍പ്പിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies