Tuesday, May 20, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശയിസ്‌തേഖാന്റെ സേനാമുന്നേറ്റം

മുപ്പതിനായിരം കാലാള്‍പ്പടയും മുപ്പത്തി ഏഴായിരം കുതിരപ്പടയാളികളും മറ്റു യുദ്ധോപകരണങ്ങളുമായി പുറപ്പെട്ട ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഭാരതത്തിലും വിദേശത്തും പരാക്രമത്തില്‍ വിഖ്യാതരായ, പഠാണ്‍ മൊഗലഹബശീ-അറബി-രാജപൂത്-ബുന്ദേല്‍-മറാഠാ സൈനികരായിരുന്നു ഉണ്ടായിരുന്നത്. ശിവാജിയുടെ ചില ബന്ധുക്കളും ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ശിവാജിയുടെ അനുജനായ വെങ്കോജിരാജേ ഭോസലേ. (ശഹാജിരാജേ ഭോണ്‍സലേയുടെ രണ്ടാമത്തെ പത്‌നിയായിരുന്നു തുക്കാബായിയില്‍ ജനിച്ചതായിരുന്നു വെങ്കോജി) മുഗളസൈന്യത്തില്‍ മഹാരാഷ്‌ട്രക്കാരിയായ ഒരു ബ്രാഹ്മണ സ്ത്രീയും ഉണ്ടായിരുന്നു. കുതിരപ്പുറത്ത് കയറി ശയിസ്‌തേഖാന്റെ കൂടെ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയായിരുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Feb 21, 2021, 10:40 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അലി-ആദില്‍ശാഹ അയച്ച പത്രം ഔറംഗസേബിന് ലഭിച്ചു. പത്രത്തിന്റെ ആശയമിതായിരുന്നു. ശിവാജി കാഫിറുകളുടെ രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അത് ഇസ്ലാം മതത്തിന് അപായമായിവരും. അതുകൊണ്ട് നമ്മെ സഹായിക്കാന്‍ വലിയ സൈന്യത്തെ അയക്കണം. മുന്‍പൊരിക്കല്‍ ശിവരാജേ ഔറംഗസേബിനെയും മായാജാലത്തില്‍ വീഴ്‌ത്തിയിരുന്നു. അതിന്റെ അപമാനം ഔറംഗസേബിനും ഉണ്ടായിരുന്നു. അപമാനത്തിന് തിരിച്ചടികൊടുക്കാന്‍ പറ്റിയ അവസരമിതാണെന്ന് മനസ്സിലാക്കി ഔറംഗസേബ് സൈന്യത്തെ അയയ്‌ക്കാന്‍ നിശ്ചയിച്ചു. ദല്‍ഹി സാമ്രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തിന്റെ (ദക്ഷിണ ഭാരതം) സുബേദാറായിരുന്നു ഔറംഗസേബിന്റെ അമ്മാവന്‍ കൂടിയായ ശയിസ്‌തേഖാന്‍. ഇയാളുടെ കേന്ദ്രം ഔറംഗബാദായിരുന്നു. ശിവരാജയെ ആക്രമിക്കാന്‍ ദല്‍ഹിയില്‍നിന്നുള്ള ആജ്ഞ ശയിസ്‌തേഖാനു ലഭിച്ചു. സമര്‍ത്ഥനായ സേനാനിയും രാജനീതി നിപുണനുമായ ശയിസ്‌തേഖാന്‍ സൈന്യത്തെ സജ്ജീകരിച്ച് യുദ്ധത്തിനായി പുറപ്പെട്ടു.

മുപ്പതിനായിരം കാലാള്‍പ്പടയും മുപ്പത്തി ഏഴായിരം കുതിരപ്പടയാളികളും മറ്റു യുദ്ധോപകരണങ്ങളുമായി പുറപ്പെട്ട ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഭാരതത്തിലും വിദേശത്തും പരാക്രമത്തില്‍ വിഖ്യാതരായ, പഠാണ്‍ മൊഗലഹബശീ-അറബി-രാജപൂത്-ബുന്ദേല്‍-മറാഠാ സൈനികരായിരുന്നു ഉണ്ടായിരുന്നത്. ശിവാജിയുടെ ചില ബന്ധുക്കളും ശയിസ്‌തേഖാന്റെ സൈന്യത്തില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ശിവാജിയുടെ അനുജനായ വെങ്കോജിരാജേ ഭോസലേ. (ശഹാജിരാജേ ഭോണ്‍സലേയുടെ രണ്ടാമത്തെ പത്‌നിയായിരുന്നു തുക്കാബായിയില്‍ ജനിച്ചതായിരുന്നു വെങ്കോജി) മുഗളസൈന്യത്തില്‍ മഹാരാഷ്‌ട്രക്കാരിയായ ഒരു ബ്രാഹ്മണ സ്ത്രീയും ഉണ്ടായിരുന്നു. കുതിരപ്പുറത്ത് കയറി ശയിസ്‌തേഖാന്റെ കൂടെ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവും മകനും മുഗള സാമ്രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചിരുന്നു. അതിനുശേഷം ഔറംഗസേബിന് വേണ്ടി അരയും തലയും മുറുക്കിയിരിക്കുകയാണിവര്‍. യുദ്ധരംഗത്ത് ഒരു പെണ്‍പുലിയായിരുന്നു ഇവര്‍. ഇവരുടെ സമര്‍പ്പിത സേവനത്തെ പരിഗണിച്ച് ഔറംഗസേബ് ഇവരെ ‘പണ്ഡിതാരായബഗാന്‍’ എന്ന ബിരുദം നല്‍കി ആദരിച്ചു. ഇവരുടെ യഥാര്‍ത്ഥ പേര് സാവിത്രിബായി എന്നായിരുന്നു. ജീജാബായിയുടെയും സാവിത്രീ ബായിയുടെയും മാതൃഗൃഹം ഒരേ ഗ്രാമത്തിലായിരുന്നു. എന്നാല്‍ ഒരുവള്‍ തന്നെയും തന്റെ പുത്രനെയും സ്വരാജ്യത്തിനും സ്വധര്‍മത്തിനും വേണ്ടി സമര്‍പ്പിച്ചപ്പോള്‍, മറ്റേവള്‍ തന്നെയും തന്റെ പുത്രനേയും പരരാജ്യത്തിനും പരധര്‍മത്തിനുംവേണ്ടി ഉഴിഞ്ഞുവച്ചു. നമ്മുടെ ദേശത്തിന്റെ ഇതിഹാസത്തില്‍  ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങളായി കാണാന്‍ സാധിക്കുന്ന രണ്ടുതരം മനോവൃത്തിയുടെ പ്രതീകങ്ങളായിരുന്നു ഈ മഹിളകള്‍.

ശയിസ്‌തേഖാന്റെ സേനാസാഗരം അംഗുലപരിമിതമായ സ്വരാജ്യത്തെ മുക്കിക്കളയാന്‍ പുറപ്പെട്ട തിരമാലപോലെ തള്ളിക്കയറി. ഒരുഭാഗത്ത് ശയിസ്‌തേഖാന്റെ സേന മറുഭാഗത്ത് സിദ്ദിജൗഹറിന്റെ സേനാ രണ്ടുസേനകളേയും ചേര്‍ത്താല്‍ ഒന്നരലക്ഷത്തോളം വരുന്ന സൈന്യം സമസ്ത സൈന്യത്തെയും ചേര്‍ത്താല്‍ പോലും പതിനയ്യായിരത്തോളം വരുന്ന സൈന്യബലമേ ശിവാജിക്കുണ്ടായിരുന്നുള്ളൂ. അതായത് ശത്രുസൈന്യത്തിന്റെ പത്തിലൊരംശം. ശത്രുസൈന്യത്തിന്റെ ശക്തിയെപ്പറ്റി ശിവാജിക്കറിയാമായിരുന്നില്ലെ? വളരെ ജാഗരൂകതയോടെ എല്ലായിടവും ചാരന്മാരെ നിയോഗിച്ചിട്ടുണ്ടായിരുന്നു. യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ച് വസ്തുതാപരമായ അറിവും അദ്ദേഹത്തിനുണ്ടായിരുനു. എന്നാല്‍ സഹ്യാദ്രിയുടെ പുത്രന്റെ ഹൃദയത്തിന് ഒരു ഇളക്കവും തട്ടിയില്ല.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതിarmy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം ; 4 പേർ കൊല്ലപ്പെട്ടു , 20 പേർക്ക് പരിക്ക്

India

മ്യാൻമർ അതിർത്തിയിൽ പത്ത് തീവ്രവാദികളെ വധിച്ച് അസം റൈഫിൾസ് : നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു

India

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇന്ത്യൻ സായുധ സേനയ്‌ക്ക് ആദരവ് ; ബിജെപി തിരംഗ യാത്രയ്‌ക്ക് തുടക്കമായി

India

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

World

നുണ പറച്ചിൽ അവസാനിപ്പിച്ച് പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട 11 സൈനികരുടെ പേരുകൾ പുറത്ത് വിട്ട് പാക് സൈന്യം

പുതിയ വാര്‍ത്തകള്‍

പാകിസ്താനെ സഹായിച്ച ചൈനയും കാന‍ഡയും തുർക്കിയും ഒഴിവാക്കി ഇന്ത്യ, പ്രതിനിധി സംഘത്തെ ആ രാജ്യങ്ങളിൽ അയക്കില്ല: അതിർത്തിയിൽ ജാഗ്രത തുടരുന്നു

മഴ കനക്കും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത

തിരുവാങ്കുളത്ത് മൂന്നുവയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊന്നു, കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും തിരച്ചിലും വിഫലം: തിരുവാങ്കുളത്ത് കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം കണ്ടെത്തി

രക്തസമ്മർദ്ദം കുറഞ്ഞാലും കൂടിയാലും അപകടം: കരുതിയിരിക്കാം ഈ നിശബ്ദ കൊലയാളിയെ, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

തീരദേശഹൈവേ സ്ഥലമെടുപ്പ് : മല്‍സ്യമേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് നിയമസഭാ സമിതി

തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

Garbage dumped on a road in East Delhi on Monday as MCD workers are on strike for the last 10 days due to non-payment of salaries for three months by the Municipal Corporations in Delhi.
Photo by K Asif
08/06/15

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് പണികൊടുക്കാനുള്ള ‘സിംഗിള്‍ വാട്സാപ്പ്’ ജനം ഏറ്റെടുക്കുന്നു, ലഭിച്ചത് 7,921 പരാതികള്‍

പത്താം ക്ലാസില്‍ കുട്ടികള്‍ക്ക് റോബോട്ടിക്സ് പഠിക്കാം, 29,000 കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കി

അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവെ കാണാതായ 3 വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies