Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവസേന നേതാവിന്റെ ബന്ധുവായ.ശന്തനു മുലുകിന് ടൂള്‍കിറ്റ് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കി ബോംബെ കോടതി

ശന്തനു മുലുക് ജനവരി 20 മുതല്‍ 27 വരെ കര്‍ഷകസമരത്തില്‍ പങ്കെടുത്തിരുന്നെുന്നും ദല്‍ഹി അതിര്‍ത്തിയായ തിക്രിയിലാണ് ശന്തനു പ്രതിഷേധിച്ചതെന്നും പൊലീസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2021, 10:28 pm IST
in India

മുംബൈ: രാജ്യത്ത് പ്രകോപനമുണ്ടാക്കാനുദ്ദേശിച്ച് കര്‍ഷകസമരത്തെ അനുകൂലിച്ചുള്ള ടൂള്‍കിറ്റ് ഖാലിസ്ഥാന്‍ വാദികളുമായി കൂടിയാലോചിച്ച് തയ്യാറാക്കിയ കേസില്‍ ശിവസേന നേതാവിന്റെ ബന്ധുവായ ശന്തനു മുലുകിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് ഉത്തരവായി.  പത്ത് ദിവസത്തേയ്‌ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശന്തനു ഇപ്പോഴും ഒളിവിലാണ്.  

കേസില്‍ മറ്റൊരു പ്രതിയായ മലയാളി കൂടിയായ അഭിഭാഷക നികിത ജേക്കബ്ബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധി പറയും.  

ശന്തനു മുലുക് ജനവരി 20 മുതല്‍ 27 വരെ കര്‍ഷകസമരത്തില്‍ പങ്കെടുത്തിരുന്നെുന്നും ദല്‍ഹി അതിര്‍ത്തിയായ തിക്രിയിലാണ് ശന്തനു പ്രതിഷേധിച്ചതെന്നും പൊലീസ് പറഞ്ഞു. ജനവരി 26ലെ റിപ്പബ്‌ളിക് ദിനത്തിലെ അക്രമസംഭവങ്ങളിലും ശന്തനു മുലുകും സന്നിഹിതനായിരുന്നുവെന്നും ദല്‍ഹി പൊലീസ് പറയുന്നു. ഗുഡാലോചനയ്‌ക്ക് പിന്നില്‍ അനിതാ ലാല്‍ എന്ന സ്ത്രീയും പങ്കെടുത്തതായി പറയപ്പെടുന്നു.

മഹാരാഷ്‌ട്രയിലെ ബീഡ് സ്വദേശിയാണ് ശന്തനു മുലുക്. ശന്തനുവും മലയാളി അഭിഭാഷക നികിത ജേക്കബും ടൂള്‍കിറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കാനഡ ആസ്ഥാനമായ ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ നേതാവുമായി കൂടിയാലോചന നടത്തിയതായും തെളിഞ്ഞു. ശന്തനു മുലുക്കും നികിത ജേക്കബ്ബും ഒളിവിലാണ്. ശന്തനുവും നികിത ജേക്കബ്ബും ബെംഗളൂരുവിലെ ദിഷ രവിയും ചേര്‍ന്നാണ് ടൂള്‍ കിറ്റ് തയ്യാറാക്കിയത്. അറസ്റ്റിലായ ദിഷ രവിയെ ചോദ്യം ചെയ്തപ്പോഴാണ് നികിത ജേക്കബ്, ശന്തനു എന്നിവരെക്കുറിച്ച് ദല്‍ഹി പൊലീസിന് അറിവ് ലഭിച്ചത്. ഇമെയില്‍ അക്കൗണ്ട് സൃഷ്ടിച്ച ശന്തനുവാണ് ടുള്‍കിറ്റിന്റെ സ്രഷ്ടാവെന്നും ബാക്കിയുള്ളവര്‍ എല്ലാം എഡിറ്റര്‍മാരാണെന്നും ദല്‍ഹി പൊലീസിലെ സൈബര്‍ സെല്ലിന്റെ ജോയിന്‍റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.

ഇതില്‍ ശന്തനു മുലുക് ബിഡിലെ ശിവസേന ജില്ല പ്രമുഖ് സച്ചിന്‍ മുലുകിന്റെ ബന്ധുവാണ്. ശന്തനു മുലുക് പരിസ്ഥിതി വാദിയാണെന്നും കര്‍ഷകസമരത്തെ പിന്തുണയ്‌ക്കുന്ന വ്യക്തിയാണെന്നുമായിരുന്നു സച്ചിന്‍ മുലുക് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ദല്‍ഹി പൊലീസ് ഫിബ്രവരി 12ന് ശന്തനുവിന്റെ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിന് ഒരു സംഘം പൊലീസുകാര്‍ ബീഡില്‍ ശന്തനുവിന്റെ വീട്ടില്‍ എത്തിയിരുന്നു. ‘ അവര്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് എത്തി. രണ്ട് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. അവര്‍ മാന്യരായിരുന്നു. അവന്‍ എവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ലെന്ന കാര്യം പറഞ്ഞു,’ ശന്തനുവിന്റെ അച്ഛന്‍ ശിവ്‌ലാല്‍ മുലുക് പറഞ്ഞു.

Tags: courtജാമ്യംശിവസേനദിഷ രവിശന്തനുനികിത ജേക്കബ്ശന്തനു മുലുക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Entertainment

അശ്ലീല സിനിമകളില്‍ അഭിനയിച്ചതിന് കേസ്: ശ്വേത മേനോനെതിരായ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി

Kerala

മന്ത്രി കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി, സോളാര്‍ കേസിലെ വിചാരണ നിര്‍ത്തി വെയ്‌ക്കാനാവില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.