Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രവാചക നിന്ദ ആരോപണം; പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ നഴ്‌സിനെ സഹപ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു

ആദ്യ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് കയറ്റിയ യുവതിയോട് സുഖപ്രസവത്തിന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാം എന്നു പറഞ്ഞതിന്റെ പേരിലാണ് കേസ്. ഇതു കേട്ടതോടെ സഹപ്രവര്‍ത്തകര്‍ അവര്‍ക്കു നേരെ ചാടിവീണു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2021, 10:08 am IST
in World

ഇസ്ലാമബാദ്: മതനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ നഴ്‌സിനെ സഹപ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. പാക്കിസ്ഥാനിലെ കറാച്ചി ശോഭരാജ് മെറ്റേണിറ്റി ആശുപത്രിയിലെ തബിത നസീര്‍ ഗില്ലിനെയാണ് മര്‍ദ്ദിച്ചത്. തല്ലിച്ചതച്ച ശേഷം പോലീസിനെ കൊണ്ട് മതനിന്ദയ്‌ക്ക് കേസും എടുപ്പിച്ചു. മതനിന്ദയ്‌ക്ക് പാക്കിസ്ഥാനില്‍  വധശിക്ഷയാണ്.

ആദ്യ പ്രസവത്തിന് ലേബര്‍ റൂമിലേക്ക് കയറ്റിയ യുവതിയോട് സുഖപ്രസവത്തിന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാം എന്നു പറഞ്ഞതിന്റെ പേരിലാണ് കേസ്. ഇതു കേട്ടതോടെ സഹപ്രവര്‍ത്തകര്‍ അവര്‍ക്കു നേരെ ചാടിവീണു. അക്രമം തുടങ്ങി. വളരെ കഷ്ടപ്പെട്ടാണ് ജീവന്‍ രക്ഷിച്ചതെന്ന് ഫ്രാന്‍സ് 24 ഒബ്‌സര്‍വേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മുറികളില്‍ നിന്ന് മുറികളിലേക്ക് ഓടിക്കയറിയ അവരെ ജനല്‍ തകര്‍ത്ത് അകത്തു കയറിയാണ് തല്ലിയത്. മൂന്നാം നിലയില്‍ നിന്ന് താഴത്തെ നില വരെ അവരെ വലിച്ചിഴച്ചു. പ്രസവിക്കാറായ യുവതിയെക്കൊണ്ടും നഴ്‌സിനെ തല്ലിച്ചു. മാസങ്ങളായി സഹപ്രവര്‍ത്തകര്‍ അവരെ നിരന്തരം ശല്യപ്പെടുത്തിവരികയായിരുന്നു.

പരാതി ലഭിച്ച പ്രകാരം പോലീസ് തെളിവെടുത്തുവെങ്കിലും മതനിന്ദ കണ്ടെത്താതെ വിട്ടയച്ചു. ഇതോടെ സഹപ്രവര്‍ത്തകരും ആശുപത്രിയിലെ ജീവനക്കാരും പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി. നഴ്‌സ് പ്രവാചകനെതിരെ പറഞ്ഞുവെന്നാരോപിച്ചു. കേസ് എടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ പോലീസ് പ്രവാചക നിന്ദ ആരോപിച്ച് തബിത നസീര്‍ ഗില്ലിനെതിരെ കേസ് എടുത്തു.

അതേസമയം, ഇവരുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരിടത്തും അവര്‍ പ്രവാചക നിന്ദ നടത്തിയതായി കാണുന്നുമില്ല. തബിത നസീര്‍ ഗില്ലും കുടുംബവും ഇപ്പോള്‍ ഒളിവിലാണ്. സമ്മര്‍ദ്ദത്തെ തുടന്ന് മതനിന്ദ കുറ്റം ഒഴിവാക്കിയാലും അവരുടെ ജീവിതം അപകടത്തിലാണെന്ന് അഭിഭാഷക ആന്‍ മരിയ പറഞ്ഞു.  

ഹിന്ദുക്കളും ക്രിസ്ത്യാനികളും അഹമ്മദീയ മുസ്ലീങ്ങളും സിഖുകാരും (പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍) അടക്കം ആയിരക്കണക്കിന് പേര്‍ക്കെതിരെയാണ് മതനിന്ദ ആരോപിച്ച് കേസെടുത്തിട്ടുള്ളത്. 96 ശതമാനവും മുസ്ലീങ്ങളുള്ള പാക്കിസ്ഥാനില്‍ ഇതര മതക്കാര്‍ കൊടിയ പീഡനങ്ങളാണ് അനുഭവിക്കുന്നത്. സ്വതന്ത്ര്യം ലഭിക്കുന്ന സമയത്ത് 25 ശതമാനം ന്യൂനപക്ഷങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ വെറും മൂന്നു ശതമാനമാണ്.

Tags: nursepakistanമുസ്ലീംislamists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

News

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.