Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹലാല്‍ മതസ്വാതന്ത്ര്യത്തിന് എതിര്

ഹലാല്‍ ഭക്ഷണം ഇസ്ലാമല്ലാത്തയൊരാള്‍ക്ക് നല്‍കുന്നത് അയാളുടെ മതവിശ്വാസത്തില്‍ കൈകടത്തലാണ്. പൂര്‍ണ സസ്യാഹാരം വിളമ്പുന്നത് മറ്റുള്ളവരുടെ മതസ്വാതന്ത്ര്യത്തിനു മുന്നില്‍ കൈകടത്തലാണ് എന്ന ആക്ഷേപം ഹലാലിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കാറുണ്ട്. ഇതു തെറ്റാണ്. പൂര്‍ണ സസ്യാഹാരം എന്നതിന് ഏതെങ്കിലും മതവുമായി ബന്ധമില്ല, അത് ഓരോരുത്തരുടേയും താല്‍പ്പര്യമാണ്. മാത്രമല്ല പൂര്‍ണ സസ്യാഹാരം ഉണ്ടാക്കുന്നിടത്ത് ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങളില്ല. ആഹാരം ആര്‍ക്കും പാചകം ചെയ്യാം. അതിന് പാചകം ചെയ്യുന്നയാളിന്റെ മതം പ്രശ്‌നമല്ല. എന്നാല്‍ ഹലാലില്‍ പാചകക്കാരന്‍ മുസ്ലീമായിരിക്കണം എന്നത് നിര്‍ബന്ധമാണ്.

കെ.ആര്‍. ഉമാകാന്തന്‍ by കെ.ആര്‍. ഉമാകാന്തന്‍
Feb 13, 2021, 05:00 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

ഹലാല്‍ ഭക്ഷണം, ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള വസ്തുക്കള്‍ തുടങ്ങിയവയുടെ ഉപയോഗം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടായി വരുന്നു. ഹലാല്‍ എന്ന വാക്ക് ഇത്ര പ്രചാരം നേടിയിട്ട് കുറച്ചുകാലമേ ആയുള്ളൂ. ഇതിനുമുന്‍പ് ഹലാല്‍ സര്‍ട്ടിഫിക്കറ്റോ, ഭക്ഷണമോ ഉണ്ടായിരുന്നില്ല. ഇസ്ലാമിക തീവ്രവാദി സംഘടനകളാണ് ഹലാല്‍ പ്രചരിപ്പിക്കുന്നത്. ഇത് ഇസ്ലാമിക ആചാരങ്ങള്‍ ഇതരമതസ്ഥരുടെ പേരില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമായിട്ടാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.  കാരണം ഹലാല്‍ എന്നത് പൂര്‍ണമായും ഒരു ഇസ്ലാമിക സങ്കല്‍പ്പമാണ്. ഏതെങ്കിലുമൊരു വിശ്വാസം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണ്. അതിനാല്‍ അത് ഭരണഘടനയ്‌ക്ക് എതിരാണ്.

ഹലാല്‍ പൂര്‍ണമായും ഒരു ഇസ്ലാമിക സങ്കല്‍പ്പമാണ്. ഇസ്ലാമിന് അനുവദനീയമല്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കണം. ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ ഭക്ഷണം, മറ്റു വസ്തുക്കള്‍ എന്നിവ ഉണ്ടാക്കണം. എന്നാണ് ഹലാല്‍ അനുശാസിക്കുന്നത്. ഉദാഹരണത്തിനു മാംസഭക്ഷണം ഇസ്ലാമില്‍ അനുവദനീയമാണ്. എന്നാല്‍ ഹലാല്‍പ്രകാരം അതിന് ചില നിബന്ധനകള്‍ ഉണ്ട്. ഒന്നാമതായി ജന്തുവിനെ അറക്കുന്നത് ഒരു മുസ്ലിം ആയിരിക്കണം.  അറക്കുന്നയാള്‍ മുസ്ലിം ആയാല്‍ പോര. ഇസ്ലാമിക ആചാരപ്രകാരം വേണം ജന്തുവിനെ അറക്കേണ്ടത്. നിര്‍ദ്ദേശിച്ചിട്ടുള്ള ഇസ്ലാമിക (ഖുറാന്‍) വചനങ്ങള്‍ ചൊല്ലി വേണം അറക്കാന്‍. അറക്കപ്പെടുന്ന ജന്തു പൂര്‍ണമായ ബോധമുള്ളതായിരിക്കണം. ഇങ്ങനെ ആയാല്‍ മാത്രമേ ഹലാല്‍ ആകൂ.

ഹലാലും ഇതരമതസ്ഥരും

ഭക്ഷണ ശാലകളില്‍ ഹലാല്‍ ഭക്ഷണം വില്‍ക്കണം എന്ന് ഇസ്ലാമിക തീവ്രവാദികള്‍ ശാഠ്യം പിടിക്കുന്നു. മുസ്ലിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഹലാല്‍ ആകണമെന്നതാണ് ഇതിനുള്ള ന്യായം. എന്നാല്‍ ഭക്ഷണം തീര്‍ത്തും സെക്യുലര്‍ ആയിട്ടുള്ളതാണ്. ഒരാള്‍ എവിടെ നിന്ന് എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കാണ്. പശുമാംസ ഭക്ഷണ തര്‍ക്കം ഉണ്ടായപ്പോള്‍ ഈ വാദം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഹലാല്‍ ഭക്ഷണം ഇസ്ലാമല്ലാത്തയൊരാള്‍ക്ക് നല്‍കുന്നത് അയാളുടെ മതവിശ്വാസത്തില്‍ കൈകടത്തലാണ്. പൂര്‍ണ സസ്യാഹാരം വിളമ്പുന്നത് മറ്റുള്ളവരുടെ മതസ്വാതന്ത്ര്യത്തിനുമുന്നില്‍ കൈകടത്തലാണ് എന്ന ആക്ഷേപം ഹലാലിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കാറുണ്ട്. ഇതു തെറ്റാണ്. പൂര്‍ണ സസ്യാഹാരം എന്നതിന് ഏതെങ്കിലും മതവുമായി ബന്ധമില്ല, അത് ഓരോരുത്തരുടേയും താല്‍പ്പര്യമാണ്.  

മാത്രമല്ല പൂര്‍ണ സസ്യാഹാരം ഉണ്ടാക്കുന്നിടത്ത് ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങളില്ല. ആഹാരം ആര്‍ക്കും പാചകം ചെയ്യാം. അതിന് പാചകം ചെയ്യുന്നയാളിന്റെ മതം പ്രശ്‌നമല്ല. എന്നാല്‍ ഹലാലില്‍ പാചകക്കാരന്‍ മുസ്ലീമായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഇസ്ലാമിക ആചാരപ്രകാരം വചനങ്ങള്‍ മന്ത്രിച്ചശേഷമാണ് ഭക്ഷണം തയ്യാറാക്കുന്നത്. അതുകൊണ്ടു മുസ്ലിങ്ങള്‍ക്കു മാത്രമേ ഹലാല്‍ ഭക്ഷണം നല്‍കാവൂ. ഹോട്ടലുകളില്‍ പായസം വിളമ്പാറുണ്ട്.  ശബരിമല എല്ലാ മതസ്ഥര്‍ക്കും പ്രവേശനം ഉള്ള ക്ഷേത്രമാണ്. ഇക്കാരണത്താല്‍ ഒരു ഹോട്ടലില്‍ ശബരിമലയിലെ പായസവും അപ്പവും വിളമ്പിയാല്‍ അത് സ്വീകാര്യമല്ല. കാരണം അത് പൂജ നടത്തിയ പ്രസാദമാണ്. അത് മറ്റു മതസ്ഥര്‍ക്ക് കൊടുക്കുന്നത് ശരിയല്ല.  അതവരുടെ മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാവും. ഇതേപോലെ ഹലാല്‍ ഭക്ഷണം ഹിന്ദു-ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു വിളമ്പുന്നത് ശരിയല്ല. ഹലാല്‍ ഭക്ഷണം അതുകൊണ്ട് ഇസ്ലാമിക  ആരാധനാ കേന്ദ്രത്തില്‍ മാത്രം വില്‍ക്കാവുന്നതാണ്. ക്ഷേത്രങ്ങള്‍ പ്രസാദം വില്‍ക്കുന്നതുപോലെ. ഹലാല്‍ ഒരു പൊതുഭക്ഷണമല്ല. അത് ഇസ്ലാമിക മതവിശ്വാസികള്‍ക്ക് മാത്രമുള്ളതാണ്.

ഹലാലിന് നിയമ സാധുതയില്ല

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് എന്നൊക്കെയുള്ള കാര്യങ്ങള്‍ ഇവിടെ നടക്കുന്നു. ഭാരതത്തില്‍ വില്‍പ്പനയ്‌ക്കുള്ള എല്ലാ വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ഏജന്‍സിയുണ്ട്. ഈ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമേ ഗുണനിലവാരം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കാനാവൂ. ഭക്ഷണ വസ്തുക്കള്‍ പരിശോധിച്ച് ഗുണനിലവാരം തീരുമാനിക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സിയ്‌ക്ക് പുറമേ മറ്റ് ഏജന്‍സിക്ക് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ല. സര്‍ക്കാര്‍ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റ് അല്ലാതെ മറ്റൊരു സര്‍ട്ടിഫിക്കറ്റും വില്‍പ്പനയ്‌ക്ക് ആവശ്യമില്ല. അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണ്. അത് പരിശോധിക്കേണ്ടതാണ്. നിയമസാധുതയില്ലാത്ത ഒരു കാര്യം നടപ്പാക്കുന്നത് തടയപ്പെടേണ്ടതാണ്.

മതസ്വാതന്ത്ര്യത്തിനു ഭീഷണി

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിയമവിരുദ്ധമാണ്. അത് മറ്റ് മതസ്ഥരില്‍ ഇസ്ലാമിക ആചാരം അടിച്ചേല്പ്പിക്കുന്നതാണ്. ഇതു ഭരണഘടന ഉറപ്പാക്കുന്ന മതേതരത്വത്തിന് എതിരാണ്. അതിനാല്‍ ഹലാല്‍ നിരോധിക്കണം.

മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത

മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയുന്നതിന് നിയമങ്ങള്‍ ഭാരതത്തിലുണ്ട്. ഹലാല്‍ പ്രകാരം ഒരു ജന്തുവിനെ അറക്കുന്നത് പൂര്‍ണബോധമുള്ളപ്പോഴായിരിക്കണം. ഇതു ക്രൂരമാണ്. അതുകൊണ്ട് മൃഗങ്ങള്‍ക്കെതിരായ ക്രൂരത അവസാനിപ്പിക്കാനും ഹലാല്‍ തടയേണ്ടതാണ്. 

Tags: Cultural InvasionJihadഹലാല്‍Economic Jihad
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

World

പഠനത്തിന് എത്തിയ ഖലീൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടത്തിയത് വിഘടനവാദവും മതമൗലിക വാദവും ; തൂക്കിയെടുത്ത് ജയിലിലിട്ടു : ഇനി നാടുകടത്തൽ

Main Article

ഹമാസ് കഫിയ: ജിഹാദിന്റെ മൃദുവായുധം

India

‘മുസ്ലീം സമൂഹം യുവാക്കൾക്ക് കല്ലുകൾ നൽകരുത്, പൂക്കൾ നൽകണം’ ; ഈദ് ദിനത്തിലെ അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വിഎച്ച്പി

India

നാട് കത്തുമ്പോൾ മമതയ്‌ക്ക് ലണ്ടനിൽ സുഖവാസം ; മാൾഡയിൽ കലാപം നടത്തിയ 34 മതമൗലികവാദികൾ പിടിയിൽ ; അറസ്റ്റ് തുടരുന്നു

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹിലെ വിജ്ഞാന്‍ ഭവനില്‍ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനാരായണ ഗുരുദേവന്റെ 
ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രണമിക്കുന്നു.

ഗുരുദേവ-ഗാന്ധിജി സമാഗമം ഭാരതത്തിന് ഊര്‍ജസ്രോതസ്: പ്രധാനമന്ത്രി

ഓപ്പറേഷൻ ഡ്രാഗൺ ഐ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം, ഫ്ലോറിഡയിൽ നിന്ന് കാണാതായ 60 കുട്ടികളെ കണ്ടെത്തി

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടോ? ഇന്റലിജൻസ് റിപ്പോർട്ടിന്റെ അവകാശവാദത്തോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

ചക്രവാതച്ചുഴി: 14 ജില്ലകളിലും ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നീ ബ്രാഹ്മിണ്‍ കുടുംബമാണ്.നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല:ജീവിച്ചു കാണിക്കുമെന്ന് മമ്മൂക്കയെ വെല്ലുവിളിച്ച് മേനക

നിലമ്പൂരില്‍ സ്വരാജ് തോറ്റാല്‍ ലീഗില്‍ ചേരാമെന്ന് ബെറ്റ് വെച്ച ഗഫൂര്‍ സിപിഐ വിട്ട് ലീഗിൽ ചേർന്നു

പ്രണയത്തെ എതിർത്ത അമ്മയെ പത്താംക്ലാസുകാരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഇതുവരെ 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ

ഇറാനില്‍ ഭരണകൂടമാറ്റം സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies