Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിണറായി സര്‍ക്കാരിന് പേടിസ്വപ്നമായി കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ ലയയും ഡെന്‍സി റിത്തുവും; സൈബര്‍ സഖാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ലയ

പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സെക്രട്ടറേറിയറ്റിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ലയ സങ്കടം സഹിക്കാനാവാതെ ഒരു നിമിഷം പൊട്ടിക്കരഞ്ഞത്. പക്ഷെ ഇതിനെതിരെ പിന്നീട് അവരുടെ ഫേസ് ബുക്ക് പേജിലും സമൂഹമാധ്യമങ്ങളിലും സൈബര്‍ സഖാക്കളുടെ ആക്രമണമായിരുന്നു.

Janmabhumi Online by Janmabhumi Online
Feb 10, 2021, 05:46 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം; പിണറായി സര്‍ക്കാരിന്റെ മുഴുവന്‍ ഭരണനേട്ടങ്ങളെയും മാച്ചുകളയുന്നതായിരുന്നു ആ ചിത്രം.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി കിട്ടാത്തതിന്റെ സങ്കടത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന തൃശൂരില്‍ നിന്നുള്ള രണ്ട് കൂട്ടുകാരികള്‍- ലയയും ഡെന്‍സി റീത്തുവും.  

പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സെക്രട്ടറേറിയറ്റിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ലയ സങ്കടം സഹിക്കാനാവാതെ ഒരു നിമിഷം പൊട്ടിക്കരഞ്ഞത്. പക്ഷെ ഇതിനെതിരെ പിന്നീട് അവരുടെ ഫേസ് ബുക്ക് പേജിലും സമൂഹമാധ്യമങ്ങളിലും സൈബര്‍ സഖാക്കളുടെ ആക്രമണമായിരുന്നു.

‘സാമൂഹികമാധ്യമങ്ങളില്‍ മറഞ്ഞിരുന്ന് ആക്രമിക്കുന്നത് മുഖമില്ലാത്തവരാണ്. എന്നെ ക്രൂരമായി ആക്രമിക്കുന്നവര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വരൂ. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം,’ലയ പറയുന്നു.

പിണറായി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ സെക്രട്ടേറിയറ്റില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ നിയമനം കാത്തു കഴിയുന്ന ഡെന്‍സി റീത്തു വന്ന് കെട്ടപ്പിടിച്ചപ്പോള്‍ ലയ നിയന്ത്രണം വിട്ട് കരഞ്ഞു. സമരത്തിനിടയില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഇവരുടെ സങ്കടം ഇരട്ടിച്ചു. ഇത് പിറ്റേദിവസം പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളെ വെല്ലുവിളിക്കുന്ന ചിത്രമായി മാറുകയായിരുന്നു. ഇതോടെയാണ് സൈബര്‍ സഖാക്കളുടെ രോഷം അണപൊട്ടിയത്. പിന്നീടങ്ങളോട്ട് സൈബറിടങ്ങളില്‍ ലയക്കെതിരെ സംഘടിതാക്രമണമായിരുന്നു. അതില്‍ ഭൂരിഭാഗവും പുറത്തുപറയാന്‍ കൊള്ളാത്ത വാക്കുകളും പ്രയോഗങ്ങളുമായിരുന്നു.

ലയ കരഞ്ഞത് നാടകമാണെന്നും ലയ കോണ്‍ഗ്രസുകാരിയാണെന്നും തുടങ്ങി ഒരുപാട് വിമര്‍ശനങ്ങള്‍. എന്നാല്‍ ഈ സമരത്തിനറങ്ങിയവരില്‍ പാര്‍ട്ടിക്കാരായ ധാരാളം പേരുണ്ടെന്നും അതെന്താണ് സൈബര്‍ സഖാക്കള്‍ തിരിച്ചറിയാത്തതെന്നുമാണ് ലയയുടെ മറുചോദ്യം.  

കഷ്ടപ്പെട്ടും പഠനത്തിനൊപ്പം പല ജോലികള്‍ നോക്കിയുമാണ് പിഎസ് സി പരീക്ഷയെഴുതിയത്. റാങ്ക് പട്ടികയിലെത്തിയിട്ടും തൊഴില്‍ലഭിക്കില്ലെന്ന് കണ്ടപ്പോള്‍ സങ്കടം സഹിക്കാനാവാതെയായിരുന്നു ലയ പൊട്ടിക്കരഞ്ഞത്. അഞ്ചുവര്‍ഷമായുള്ള സ്വപ്നംപൊലിയുമെന്ന പേടിയിലാണ് കരഞ്ഞതെന്നും ലയ പറയുന്നു.

തൃശൂര്‍ ഒളരിയിലാണ് ലയ രാജേഷിന്റെ വീട്. ലാസ്റ്റ് ഗ്രേഡില്‍ ജില്ലയില്‍ 583ാം റാങ്കുകാരിയാണ്. സാധാരണ ആയിരം പേരെ വരെ എടുക്കേണ്ടതിന് പകരം ഇക്കുറി 500 പോലും ആയിട്ടില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ അധികമായപ്പോള്‍ തങ്ങളുടെ ജോലി സര്‍ക്കാര്‍ തടയുന്നു എന്നു തോന്നുമ്പോള്‍ എങ്ങിനെ കരയാതിരിക്കുമെന്നും ലയ ചോദിക്കുന്നു.

Tags: പിന്‍വാതില്‍ നിയമനംരമേശ് ചെന്നിത്തലpinarayiയുഡിഎഫ്തൊഴിലില്ലായ്മ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘ശ്രദ്ധിക്കണം , ക്ഷണിതാക്കളിൽ സാമ്പത്തിക തട്ടിപ്പുകാരോ, മാസപ്പടിക്കാരോ ഒക്കെ ഉൾപ്പെട്ടാൽ അതിന്റെ നാണക്കേട് സർക്കാരിനാണ് ‘ ; ശ്രീജിത്ത് പണിക്കർ

Kerala

ആശുപത്രിയില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Kerala

പിണറായിക്ക് ജയ് വിളിക്കാനെത്തണമെന്ന് അധ്യാപകരോടു നിര്‍ദേശിച്ച് ഡിഇഒയുടെ വിവാദ ഉത്തരവ്

Kerala

സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കുള്ളിൽ മടക്കം ; ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടി

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ വയനാടന്‍ കാപ്പിക്ക് ദേശീയ തലത്തില്‍ പ്രത്യേക പരാമര്‍ശം

കാണാതായ നെയ്യാര്‍ ഡാം സ്വദേശിനിയുടെ മൃതദേഹം തിരുനെല്‍വേലിയില്‍, പീഡനത്തിനിരയായി

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ജനല്‍ ഇളകി വീണു; 2 നഴ്സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്

ഇന്ത്യയില്‍ നിന്നും കിട്ടിയ അടിയുടെ നാണം മറയ്‌ക്കാന്‍ ചൈന റഫാലിനെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നു

പന്തളത്തെ 11വയസുകാരി മരണം പേവിഷബാധ മൂലമല്ല

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടലുകള്‍, കാന്തപുരത്തിന്റെ ഇടപെടലില്‍ പ്രതീക്ഷ

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെയ്‌ക്കുന്നതിനും മോചനത്തിനും പരമാവധി ശ്രമിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

കാട്ടാക്കടയില്‍ അതിവേഗ പോക്‌സോ കോടതിയില്‍ തീപിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies