Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യാവിരുദ്ധ പ്രചാരണത്തിന് വിക്കിപീഡിയയും; പ്രധാനമന്ത്രിയുടെ പേജ് നുണകള്‍ ചേര്‍ത്ത് എഡിറ്റ് ചെയ്തു; ഇന്ത്യയില്‍ ജനാധിപത്യം ക്ഷയിക്കുന്നെന്ന്

പ്രധാനമന്ത്രി മോദിയെക്കുറിച്ച് നുണകളും പ്രകോപനം സൃഷ്ടിക്കുന്ന വിവരങ്ങളും ചേര്‍ത്തിരിക്കുകയാണ് വിക്കിപീഡിയ. ഇതാണ് അന്താരാഷ്‌ട്ര ഗൂഡാലോചനാസംശയം ബലപ്പെടുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 08:35 pm IST
in India

ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ അന്താരാഷ്‌ട്ര ഗൂഡാലോചനയെന്ന ആരോപണത്തിന് അടിവരയിടുന്ന രീതിയില്‍ മോദിയുടെ വിക്കിപീഡിയയിലുള്ള ജീവചരിത്രത്തില്‍ വിവാദപരാമര്‍ശങ്ങള്‍.

പ്രധാനമന്ത്രി മോദിയെക്കുറിച്ച് നുണകളും പ്രകോപനം സൃഷ്ടിക്കുന്ന വിവരങ്ങളും ചേര്‍ത്തിരിക്കുകയാണ് വിക്കിപീഡിയ.  ഇതാണ് അന്താരാഷ്‌ട്ര ഗൂഡാലോചനാസംശയം ബലപ്പെടുത്തുന്നത്. മോദി 2019ലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കശ്മീരിന്റെ സവിശേഷാധികാരം റദ്ദാക്കുകയും പൗരത്വ നിയമം കൊണ്ടുവരികയും ചെയ്തതായി പറയുന്നു. തന്റെ ഹിന്ദു ദേശീയതാവിശ്വാസങ്ങളുടെ പേരിലും 2002ലെ ഗുജറാത്ത് കലാപത്തിലെ ആരോപിക്കപ്പെടുന്ന പങ്കാളിത്തം മൂലവും ആഭ്യന്തരമായും ആഗോളതലത്തിലും വിവാദപുരുഷനായി അവശേഷിക്കുന്ന നേതാവാണ് മോദിയെന്നും  വിക്കിപീഡിയ പറയുന്നു. 

ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ സിഇഒ ആയ അഖിലേഷ് മിശ്രയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള വിക്കിപീഡിയ പേജിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്.  ഇതോടെ ഇത് ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കുകയാണ്. 

2002ൽ നടന്ന ഗുജറാത്ത് കലാപത്തിൽ മോദിക്ക് പങ്കുണ്ടെന്നാണ് ദേശീയവാദികൾ വിശ്വസിക്കുന്നതായും  മോദിയുടെ പ്രത്യേക അജണ്ടകൾ കാരണം ഇന്ത്യ ജനാധിപത്യപരമായി പിന്നോട്ടുപോയെന്നും വിക്കിപീഡിയ പേജില്‍ ആരോപിച്ചിട്ടുണ്ട്. വിവാദ വിഷയങ്ങൾ വീണ്ടും ചർച്ചയാക്കി മതസ്പർധ വളർത്താനുള്ള  ശ്രമമാണ് നടക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.

ഇതോടെ വിക്കിപീഡിയയ്‌ക്കും മോദിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഗൂഡാലോചനയില്‍ പങ്കാളിത്തമുണ്ടെന്ന് വേണം കരുതാന്‍. ചായ-യോഗ പ്രതിച്ഛായ തകര്‍ക്കണം എന്നുള്ള പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ട്വീറ്റിലെ ടൂള്‍കിറ്റിലെ പരാമര്‍ശം മോദിയുടെയും അദ്ദേഹത്തിന്റെ ശക്തനായ പിന്‍ഗാമി യോഗിയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്നാണ് ഇന്‍റലിജന്‍സ് വിലയിരുത്തല്‍. ഇപ്പോള്‍ മോദിയെക്കുറിച്ചുള്ള വിവാദപരാമര്‍ശങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ കൂട്ടിച്ചേര്‍ത്ത് പ്രധാനമന്ത്രിയുടെ ജീവചരിത്രം മാറ്റിയെഴുതിയതിന്റെ പിന്നില്‍ വിക്കിപീഡിയയും ഈ ഗൂഡാലോചനാസംഘത്തിന്റെ ഭാഗമാണെന്ന് വേണം കരുതാന്‍. എന്തായാലും അമേരിക്ക ആസ്ഥാനമായ സാമൂഹ്യമാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, വിക്കിപീഡിയ എന്നിവയെല്ലാം മോദി സര്‍ക്കാരിനെതിരായ അപവാദപ്രചാരങ്ങള്‍ക്ക് കൈകോര്‍ക്കുന്ന രീതി കാണുംപോള്‍ സര്‍ക്കാരിനെതിരായ ഒരു അന്താരാഷ്‌ട്ര ഗൂഡാലോചന തന്നെയാണ് മണക്കുന്നത്.  

റിപ്പബ്ലിക് ദിനത്തിലെ കലാപത്തിന് തൊട്ടുപിന്നാലെ സ്വീഡനിലെ പരിസ്ഥിതിപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, പോപ്പ് ഗായിക റിഹാന, യുഎസ് വൈസ് പ്രസിഡന്‍റ് കമലഹാരിസിന്റെ മരുമകള്‍ മീന ഹാരിസ്, പോണ്‍ സ്റ്റാര്‍ മിയ ഖലീഫ എന്നീ അന്താരാഷ്‌ട്ര വ്യക്തിത്വങ്ങള്‍ കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതിയില്‍ ട്വീറ്റ് ചെയ്തിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ഈ ട്വീറ്റുകള്‍ പണം വാങ്ങി നടത്തിയതാണെന്നും ഇതിന് പിന്നില്‍ ചില ഖാലിസ്ഥാന്‍ സംഘടനകളാണ് പ്രവര്‍ത്തിച്ചതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.  അതിനിടയിലാണ് ഗ്രെറ്റ തുന്‍ബര്‍ഗ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ടൂള്‍ കിറ്റില്‍ ഇന്ത്യയില്‍ പല രീതിയില്‍ പ്രതിഷേധ  സമരം നടത്താന്‍ ആഹ്വാനം ചെയ്യുന്നതായി കണ്ടെത്തിയത്. ഇക്കൂട്ടത്തില്‍ ചായ-യോഗ പ്രതിച്ഛായ തകര്‍ക്കേണ്ടതിനെക്കുറിച്ചും പറയുന്നുണ്ട്. ചായ എന്നത് മോദിയുടെയും യോഗ എന്നത് യോഗി ആദിത്യനാഥിന്റെയും പ്രതീകാത്മകപരാമര്‍ശങ്ങളാണെന്ന് കരുതപ്പെടുന്നു. ഇതോടെയാണ് അന്താരാഷ്‌ട്ര ഗൂഡാലോചന എന്ന സംശയം ബലപ്പെട്ടത്. ഇതിന് പിന്നാലെ ട്വിറ്ററില്‍ ആളുകളെ കലാപത്തിന് പ്രേരിപ്പിക്കുന്ന ചില ഹാഷ് ടാഗുകളും   സംശയാസ്പദമായ ചില അക്കൗണ്ടുകളും മരവിപ്പിക്കാന്‍ കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ആദ്യം സഹകരിച്ചെങ്കിലും പിന്നീട് ട്വിറ്റര്‍ ഈ അക്കൗണ്ടുകള്‍ വീണ്ടും തുറന്നുകൊടുക്കുകയായിരുന്നു.  ഇത് ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഒരു സംഘര്‍ഷത്തിന്റെ പാതയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

Kerala

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

Kerala

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.