Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാര്‍ട്ടി ഗ്രാമത്തിലെ സിപിഎം തേര്‍വാഴ്ച

അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎം എന്ന പാര്‍ട്ടി മനുഷ്യത്വവിരുദ്ധമായ ഒരു സംവിധാനമായാണ് പ്രവര്‍ത്തിക്കുക. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരും അല്ലാത്തവരുമെന്ന രീതിയില്‍ പാര്‍ട്ടി ജനങ്ങളെ വിഭജിക്കും. തങ്ങള്‍ക്കെതിരായവരെയും ഒപ്പമില്ലാത്തവരെയും അവഗണിക്കുകയും ആക്രമിക്കുകയും ഊരുവിലക്കുകയും ചെയ്യും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 4, 2021, 05:00 am IST
in Editorial

കണ്ണൂരില്‍ പാര്‍ട്ടി ഗ്രാമമായ കരിവള്ളൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് സിപിഎമ്മിന്റെ ഭീഷണിയെത്തുടര്‍ന്ന് സ്വര്‍ണപ്പണിക്കാരനെ കടയൊഴിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ടി.വി. പ്രമോദും ഭാര്യ ബിന്ദുവും ബിജെപി സ്ഥാനാര്‍ത്ഥികളായിരുന്നു. ഇതിന്റെ പ്രതികാരമായാണ് മുപ്പത് വര്‍ഷത്തിലേറെയായി സ്വര്‍ണപ്പണി നടത്തിക്കൊണ്ടിരുന്ന കടയില്‍നിന്ന് ഉടമസ്ഥനെ ഭീഷണിപ്പെടുത്തി പ്രമോദിനെ ഒഴിപ്പിച്ചത്. ഈ കടയില്‍ തന്നെയാണ് പ്രമോദിന്റെ ഭാര്യ തുന്നല്‍ ജോലി ചെയ്തുകൊണ്ടിരുന്നതും. ഫലത്തില്‍ ഒരു കുടുംബം വഴിയാധാരമായിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൂടാളി പഞ്ചായത്തില്‍ മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാരോട് നന്ദി പറയാന്‍ എത്തിയപ്പോള്‍ സിപിഎമ്മുകാര്‍ സംഘടിതമായി ആക്രമിച്ചിരുന്നു. ആന്തൂരില്‍ സിപിഎമ്മിന്റെ ഭീഷണിയെ വകവയ്‌ക്കാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായ രണ്ട് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ച് അവരെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നു. സംസ്ഥാനത്ത് മറ്റിടങ്ങളിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയുണ്ടായി. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും സഹായത്തോടും കൂടിയാണ് ജനാധിപത്യബോധം തൊട്ടുതെറിക്കാത്ത വിധം ഇത്തരം അക്രമങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അധികാരമുള്ളതിനാല്‍ പോലീസിനെ സ്വാധീനിച്ച് അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്നു.

വര്‍ഷങ്ങളായി കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിട്ടും കണ്ണില്‍ച്ചോരയില്ലാതെ പാവപ്പെട്ട മനുഷ്യരെ ദ്രോഹിക്കുന്നത് പാര്‍ട്ടി പരിപാടിപോലെ സിപിഎം കൊണ്ടുനടക്കുകയാണ്. കണ്ണൂരില്‍ തന്നെ ചിത്രലേഖയെന്ന ദളിത് യുവതിക്ക് ഓട്ടോറിക്ഷ ഓടിക്കാന്‍ അനുവദിക്കാതെ ഊരുവിലക്ക് കല്‍പ്പിക്കുകയുണ്ടായി. ഇവര്‍ക്ക് നേരത്തെ അനുവദിക്കപ്പെട്ട വീടുപോലും സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ നിഷേധിച്ചു. വടകരയില്‍  പാര്‍ട്ടി ശാസന ധിക്കരിച്ചതിന് വിനീത കോട്ടായി എന്ന വനിതയെ സ്വന്തം വീട്ടിലെ അടയ്‌ക്കപോലും എടുക്കാന്‍ അനുവദിക്കാതെ വര്‍ഷങ്ങളോളമാണ് സിപിഎം പീഡിപ്പിച്ചത്. രാജ്യവ്യാപകമായിപ്പോലും ഈ സംഭവം ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും സിപിഎം എന്ന പാര്‍ട്ടി മനുഷ്യത്വവിരുദ്ധമായ ഒരു സംവിധാനമായാണ് പ്രവര്‍ത്തിക്കുക. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരും അല്ലാത്തവരുമെന്ന രീതിയില്‍ പാര്‍ട്ടി ജനങ്ങളെ വിഭജിക്കും. തങ്ങള്‍ക്കെതിരായവരെയും ഒപ്പമില്ലാത്തവരെയും അവഗണിക്കുകയും ആക്രമിക്കുകയും ഊരുവിലക്കുകയും ചെയ്യും. ഗത്യന്തരമില്ലാതെ കീഴടങ്ങി നിശ്ശബ്ദരാകുന്നവര്‍ക്കും, പാര്‍ട്ടിയോട് കൂറു പ്രഖ്യാപിക്കുന്നവര്‍ക്കും നാട്ടില്‍ ജീവിക്കാം. അല്ലാത്തവര്‍ അനുഭവിക്കേണ്ടിവരും. സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം അതിക്രമങ്ങളെ അനുകൂലിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ആണ് ഭൂരിപക്ഷം സാംസ്‌കാരിക നായകന്മാരും ചെയ്യുക. ഇവര്‍ക്ക് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും വക പട്ടും വളയും കിട്ടിക്കൊണ്ടിരിക്കും. എതിര്‍ക്കുന്നവരെ എല്ലാവിധത്തിലും ഒറ്റപ്പെടുത്തും.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയല്ല സിപിഎം. ജനാധിപത്യം അവരുടെ പ്രത്യയശാസ്ത്രത്തിന് കടകവിരുദ്ധമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അധികാരം പിടിക്കാന്‍ മാത്രമാണ്. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കി മാറ്റാന്‍ സിപിഎമ്മിന് മടിയില്ല. ജനാധിപത്യത്തെ ഉള്ളില്‍നിന്ന് തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കള്ളവോട്ടു തടയാന്‍ ശ്രമിച്ച പ്രിസൈഡിങ് ഓഫീസറുടെ കാലുവെട്ടുമെന്ന് പാര്‍ട്ടി എംഎല്‍എ തന്നെ ഭീഷണിപ്പെടുത്തുന്നത് ഇതുകൊണ്ടാണ്. ഇതു ചെയ്ത എംഎല്‍എയെ കുറ്റവിമുക്തനാക്കുന്നവിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസ്താവന നടത്തിയത് പോലീസിനുള്ള നിര്‍ദ്ദേശമാണ്-ശിക്ഷിക്കപ്പെടരുത്. സംസ്ഥാനത്തിന്റെ ഭരണാധിപനാണെങ്കിലും സിപിഎം നേതാവായ പിണറായി ഇങ്ങനെ പറയാന്‍ ബാധ്യസ്ഥനാണ്. പിണറായിയുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കുന്നവര്‍ക്ക് ഇതില്‍ അദ്ഭുതം തോന്നില്ല. യഥാര്‍ത്ഥ ജനാധിപത്യം വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരെ ഇല്ലാതാക്കുകയും, അവരുടെ ജീവിതം തുലയ്‌ക്കുകയും ചെയ്യുന്നവര്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവാന്‍ പാടില്ല. ജനാധിപത്യത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ ഇവരെ അനുവദിക്കരുത്. അതിനുള്ള അവസരം തെരഞ്ഞെടുപ്പുകള്‍ തന്നെയാണ്. ജനാധിപത്യത്തിന്റെ വര്‍ഗശത്രുക്കളായ സിപിഎമ്മിനെ ജനാധിപത്യപരമായിത്തന്നെ ഇല്ലാതാക്കണം. ജനാധിപത്യ കേരളത്തിന്റെ നിലനില്‍പ്പിന് ഇത് ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.