Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

അനന്തപുരി കാവിക്കടലായി; ജെ.പി നദ്ദയ്‌ക്ക് ഉജ്ജ്വല വരവേൽപ്പ്

ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലേക്കെത്തുന്ന ജെ.പി.നദ്ദയെ വരവേറ്റത് ഉത്സവമേള പ്രതീതിയിൽ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2021, 05:54 pm IST
in BJP

തിരുവനന്തപുരം: ശംഖുമുഖത്തേക്ക് അലയടിക്കുന്ന തിരമാലകളേക്കാൾ ആവേശം അലതല്ലി അന്താരാഷ്‌ട്ര വിമാനത്താവളവും അന്തപുരി നഗരവും. ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി.നദ്ദയ്‌ക്ക് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലും നഗരത്തിലുടനീളവും ആവേശോജ്ജ്വല സ്വീകരണം. ദേശീയ അധ്യക്ഷനായ ശേഷം ആദ്യമായി കേരളത്തിലേക്കെത്തുന്ന ജെ.പി.നദ്ദയെ വരവേറ്റത് ഉത്സവമേള പ്രതീതിയിൽ.

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ഇന്നു വരെ സാക്ഷ്യം വഹിക്കാത്ത വിധത്തിലുള്ള വരവേൽപായിരുന്നു ജെ.പി.നദ്ദയ്‌ക്ക് പ്രവർത്തകർ ഒരുക്കിയത്.വിമാനത്താവളം മുതൽ മാരാർജി ഭവൻവരെയുള്ള വീഥികൾ കൊടി തോരണങ്ങളാൽ അലങ്കരിച്ചിരുന്നു. രാവിലെ തന്നെ പ്രവർത്തകർ വിമാനത്താവളത്തിലെ എ1 ഗേറ്റിൽ എത്തി തുടങ്ങി. കഥകളി രൂപങ്ങളും  തെയ്യവും പൂക്കാവടിയും ചെണ്ടമേളവും പഞ്ചവാദ്യവും കൂടി ആയതോടെ വിമാനത്താവളം താളമുഖരിതമായി. ആയിരത്തോളം പ്രവർത്തകർ കൊടികളും സ്വാഗതം എഴുതിയ പ്ലക്കാർഡുകളും ആയി അണിനിരന്നപ്പോൾ വിമാനത്താവളെ ഉത്സവാന്തരീക്ഷത്തലായി.

 ഒരുമണിയോടെ വിമാനത്താവളത്തിന് നദ്ദ പുറത്തേക്ക് എത്തി. ഈ സമയം പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. നദ്ദയെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഒ.രാജഗോപാൽ എം.എൽ.എ, പ്രഭാരിമാരായ സി.പി രാധാകൃഷ്ണൻ, സുനിൽ കാർക്കളെ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി, ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി.സുധീർ, വൈസ്പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ തിരുവനന്തപുരം ജില്ലാപ്രസിഡന്റ് വി.വി രാജേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തിരുവന്തപുരം ജില്ലാ കമ്മറ്റി ഒരുക്കിയിരുന്ന പുഷ്പകിരീടവും ദണ്ഡും കൂറ്റൻഹാരവും അണിയിച്ചായിരുന്നു സ്വീകരണം. ഈ സമയം പ്രവർത്തകർ പുഷ്പവൃഷിടി നടത്തി. തിരുവനന്തപുരം നഗരസഭയിലെ വനിതാ കൗൺസിലർമാർ കേരളീയ വേഷത്തിൽ കൈകളിൽ താമരപ്പൂക്കളുമായാണ് നദ്ദയെ വരവേറ്റത്. ജില്ലയിലെ മറ്റ് തദ്ദേശ ജനപ്രതിനിധികളും എത്തിയിരുന്നു.

തുടർന്ന് തുറന്ന വാഹനത്തിൽ ജെ.പി നദ്ദയെ മാരാർജി ഭവനിലേക്ക് ആനയിച്ചു. അഞ്ഞൂറോളം ഇരുചക്രവാഹനങ്ങളാണ് അകമ്പടി സേവിച്ചത്. അഖിലേന്ത്യാ അദ്ധ്യക്ഷനെ കാണാനും വരവേൽക്കാനും റോഡിന് ഇരുവശത്തും നിരവധിയാളുകളും പ്രവർത്തകരുമാണ് തടിച്ചുകൂടിയത്. ഓരോ ജംഗ്ഷനിയും പാതയോരങ്ങളിലും നദ്ദയക്ക് പുഷ്പവൃഷിടി നടത്തി. മാരാർജി ഭവനിലെത്തിലെത്തിയ നദ്ദ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.  

Tags: സന്ദര്‍ശനംbjpജെ.പി.നദ്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

Kerala

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.