Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കര്‍ഷകരായതുകൊണ്ട് സംയമനം പാലിച്ചു, പക്ഷെ അവര്‍ അതല്ലായിരുന്നു,’ ചെങ്കോട്ട സംഭവത്തെക്കുറിച്ച് പരിക്കേറ്റ പൊലീസുകാരന്‍

അവര്‍ കര്‍ഷകരാണെന്നതുകൊണ്ടാണ് ഞങ്ങള്‍ സംയമനം പാലിച്ചത്. പക്ഷെ അവര്‍ അത്തരക്കാരല്ലായിരുന്നു,' യാദവ് പറഞ്ഞു. അക്രമത്തില്‍ ഗുരുതരമായി തലയ്‌ക്ക് പരിക്കേറ്റ യാദവിന്റെ 12 തുന്നലിടേണ്ടി വന്നു.

Janmabhumi Online by Janmabhumi Online
Jan 28, 2021, 09:04 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി:പൊലീസ് എന്തുകൊണ്ടാണ് സംയമനം പാലിച്ചതെന്ന ചോദ്യമായിരുന്നു കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നടന്ന കലാപത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഉയര്‍ന്ന പ്രധാന ചോദ്യം.  അതിനുത്തരം നല്‍കി ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ പി.സി. യാദവ്. ‘കര്‍ഷകരാണെന്ന് കരുതിയാണ് പൊലീസ് സംയമനം പാലിച്ചത്. പക്ഷെ അവര്‍ അതല്ലായിരുന്നു,’ അദ്ദേഹം പറയുന്നു.

ഇടനിലക്കാരുടെ സമരത്തില്‍ പങ്കെടുത്ത അക്രമികളുടെ ആക്രമണത്തില്‍ യാദവിന്റെ മുഖത്തും തലയിലും പിന്നിലും കൈകളിലും പരിക്കേറ്റിരുന്നു. ചെങ്കോട്ടയിലായിരുന്നു യാദവിന്റെ ഡ്യൂട്ടി. ‘വലിയൊരു സംഘം ചെങ്കോട്ടയിലേക്ക് പ്രവേശിക്കുന്നത് ഞങ്ങള്‍ കണ്ടു. അവര്‍ ചെങ്കോട്ടയുടെ മതില്‍ കടന്ന് കോട്ടക്കുള്ളിലെത്തി. അവരെ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അക്രമകാരികളായി. വാളുകൊണ്ടും ലാത്തികൊണ്ടും അവര്‍ ഞങ്ങളെ അക്രമിക്കുകയായിരുന്നു. ഒരു പൊലീസുകാരന് തലയ്‌ക്ക് അടിയേറ്റു. ചോരയൊലിച്ചു. ഞാന്‍ താഴേക്ക് ചെന്ന് അയാളെ ആശുപത്രിയിലാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഞങ്ങളെ തടയുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. ഞാന്‍ സുരക്ഷാകവചം അണിഞ്ഞിരുന്നെങ്കിലും വാളുകൊണ്ടുള്ള വെട്ടേറ്റ് എന്റെ ഹെല്‍മറ്റ് രണ്ടായി. അതോടെ എന്റെ ബോധം പോയി. അവര്‍ കര്‍ഷകരാണെന്നതുകൊണ്ടാണ് ഞങ്ങള്‍ സംയമനം പാലിച്ചത്. പക്ഷെ അവര്‍ അത്തരക്കാരല്ലായിരുന്നു,’ യാദവ് പറഞ്ഞു. അക്രമത്തില്‍ ഗുരുതരമായി തലയ്‌ക്ക് പരിക്കേറ്റ യാദവിന്റെ 12 തുന്നലിടേണ്ടി വന്നു.

ഡിസിപി (നോര്‍ത്ത്) ഓപ്പറേറ്ററായ സന്ദീപ് എന്ന പൊലീസുകാരന് കൈകള്‍ക്കും പിറകിലും വയറിലും പരിക്കേറ്റു. നൂറുകണക്കണക്കിന് കര്‍ഷകര്‍ ചെങ്കോട്ടയില്‍ എത്തുകയും പൊലീസിന് അടിക്ക് എന്ന മുദ്രാവാക്യം വിളിച്ച് ആയുധങ്ങള്‍ വീശിയപ്പോള്‍ ഭയന്നുവെന്നും സന്ദീപ് പറയുന്നു.

Tags: കര്‍ഷകര്‍ലോകാരോഗ്യ സംഘടനriotദല്‍ഹി പോലീസ്കര്‍ഷക സമരംദല്‍ഹി കലാപംചെങ്കോട്ട
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് നിയമത്തെ എതിർക്കണമെങ്കിൽ ദൽഹിയിലേക്ക് പോകുവെന്ന് മുസ്ലീം സമൂഹത്തോട് മമത : പോകേണ്ടത് യുപി വഴിയാണെന്നത് മറക്കല്ലെന്ന് ബിജെപി

India

നാഗ്പൂരിൽ കലാപം നടത്തിയ ഒരാളെയും വെറുതെ വിടില്ല ; ശക്തമായ നടപടിയുണ്ടാകും ; മുന്നറിയിപ്പ് നൽകി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

പൂരം കലക്കൽ; വിവാദങ്ങൾക്കൊടുവിൽ കേസെടുത്ത് പോലീസ്, വിശ്വാസത്തെ വൃണപ്പെടുത്തി ലഹളയുണ്ടാക്കാന്‍ ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

India

ബം​ഗ്ലാദേശിൽ സംഘർഷം രൂക്ഷം: അക്രമികൾ ജയിൽ തകർത്ത് തടവുപുള്ളികളെ മോചിപ്പിച്ചു; ഇന്ത്യാക്കാരെ തിരികെ എത്തിച്ചു തുടങ്ങി

World

പാകിസ്ഥാനില്‍ നികുതിയുടെ ഇരുട്ടടി, പാലിന് പാരീസിലേതിനേക്കാള്‍ തീവില; ഒരു ലിറ്ററിന് 370 രൂപ

പുതിയ വാര്‍ത്തകള്‍

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

തെരുവുനായ ചത്തതിന് നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികനെതിരെ കേസ്,സ്റ്റേഷനിലെത്തിയത് നായയുടെ ജഡവുമായി

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി: രാജ്യ വ്യാപക റെയ്ഡ് നടത്തി എന്‍ഐഎ

വടകര ദേശീയ പാതയിലെ സര്‍വീസ് റോഡില്‍ ഓട്ടോറിക്ഷ കുഴിയില്‍ വീണ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഷര്‍മിഷ്ഠ പനോളി (ഇടത്ത്) മമത (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറില്‍ ബോളിവുഡ് താരങ്ങള്‍ക്ക് മൗനമെന്ന പോസ്റ്റിട്ട നിയമവിദ്യാര്‍ത്ഥിനി ഷര്‍മിഷ്ഠ പനോളി കസ്റ്റഡിയില്‍; തൃണമൂലിന്റെ പ്രതികാരം?

പാലക്കാട് 1.300 കിലോഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

മലപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies