Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതസംസ്‌ക്കാരം

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Jan 28, 2021, 03:33 pm IST
in Samskriti

മക്കളേ,  

ഏതൊരു വസ്തുവിനും അതിന്റെ ശക്തികളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഹൃദയഭാഗമുണ്ടാകും. അതുപോലെ ലോകത്തിന്റെ ഹൃദയമാണ് ഭാരതം. ഭാരതമെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ അതിലൊരു ശാന്തിയും ചൈതന്യവും തുടിക്കുന്നുണ്ട്. കാരണം, ലോകത്തിനു മുഴുവന്‍ ചൈതന്യം പകര്‍ന്ന ഋഷിമാരുടെ നാടാണ് ഭാരതം. ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌ക്കാരമായ ഭാരതീയസംസ്‌ക്കാരം ഇന്നും  സൂര്യശോഭ ചൊരിഞ്ഞുനില്ക്കുന്നു. അതിനെത്തന്നെയാണ് സനാതനധര്‍മ്മമെന്നു വിളിക്കുന്നത്.  

സര്‍വ്വചരാചരങ്ങളേയും സര്‍വ്വജീവരാശികളേയും കോര്‍ത്തിണക്കുന്ന ഏകതയുടെ സന്ദേശം ലോകത്തിനു കാഴ്ച വെച്ചത് പുരാതനഭാരതത്തിലെ ഋഷിമാരാണ്. ഇക്കാണായ സര്‍വതും ഒരേ ഈശ്വരചൈതന്യം തന്നെയാണെന്ന് അവര്‍ വിളംബരം ചെയ്തു. ആ സമദര്‍ശനത്തില്‍ നിന്ന് സര്‍വ്വജീവരാശികളോടുമുള്ള കാരുണ്യം ഉദിച്ചു. അതുപോലെ ഋഷിമാര്‍ സര്‍വ്വതിലും ഏകത്വത്തെ ദര്‍ശിച്ചു.

സമൂഹത്തിലെ ഓരോ വ്യക്തിയേയും അവരവരുടെ തലത്തില്‍ ഇറങ്ങിച്ചെന്ന് ഉദ്ധരിക്കുക എന്നത് സനാതനധര്‍മ്മത്തിന്റെ പ്രത്യേകതയാണ്. അങ്ങനെ ഓരോ വ്യക്തിയ്‌ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള സങ്കല്പത്തിലും ഭാവത്തിലും ഈശ്വരനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ടു. അതുപോലെ, കര്‍മ്മയോഗം, ഭക്തിയോഗം, രാജയോഗം, ജ്ഞാനയോഗം, ഹഠയോഗം, കുണ്ഡലിനീയോഗം, നാദയോഗം, അങ്ങനെ നിരവധി മാര്‍ഗ്ഗങ്ങള്‍ പ്രചാരത്തില്‍ വന്നു.  വ്യാകരണശാസ്ര്തം, തന്ത്രശാസ്ര്തം, നാഡീശാസ്ര്തം, സംഗീതശാസ്ര്തം, നാട്യശാസ്ര്തം, വാസ്തുശാസ്ര്തം, ശില്പശാസ്ര്തം വിമാനശാസ്ര്തം തുടങ്ങി എത്രയോ ശാസ്ര്തശാഖകളം വികസിച്ചുവന്നു. ആ സമഗ്രത, ആ വിശാലത ആ ശാസ്ര്തീയത ഭാരതസംസ്‌ക്കാരത്തിന്റെ തനത് പ്രത്യേകതയാണ്.  

നമ്മുടെ സമൂഹം വേണ്ടത്ര വിജയം പ്രാപിച്ചിട്ടില്ലാത്ത മേഖലകള്‍ ഇനിയുമുണ്ട്. ഐക്യമുണ്ടാകണമെങ്കില്‍ ആദ്യം നമ്മുടെ സംസ്‌ക്കാരത്തെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചും  അറിവുണ്ടാകണം. ക്ഷേത്രസംസ്‌ക്കാരവും ക്ഷേത്രആരാധനയും നിറഞ്ഞ ഒരു സമൂഹമാണ് നമ്മുടേത്. ക്ഷേത്രങ്ങള്‍ ജനങ്ങള്‍ക്ക് സംസ്‌ക്കാരത്തെക്കുറിച്ച് അറിവ് പകരുന്ന കേന്ദ്രങ്ങളാകണം.  

പ്രകൃതിയുടെ ഓരോ അംശത്തോടുമുള്ള നമ്മുടെ കടമയും കടപ്പാടും നിറവേറ്റാന്‍ പുരാതനഭാരതത്തില്‍ പ്രചരിച്ചിരുന്ന പഞ്ചമഹായജ്ഞങ്ങളെ നമ്മള്‍ ഉദ്ധരിക്കണം. ഈ ഭൂമി നമുക്ക് അമ്മയാണ്. ഈ സംസ്‌ക്കാരം നമുക്ക് അമ്മയാണ്. അമ്മയോടു നമുക്ക് ഭക്തിയും ആദരവും ആരാധനയും ഉണ്ടാകണം. എങ്കിലേ നമ്മള്‍ ഉത്തമരായ മക്കളാകു, ശ്രേയസ്സികളാകു.  

ഭാരതത്തില്‍ പണ്ട് ശ്രേഷ്ഠമായ സേവനസംസ്‌ക്കാരം നിലനിന്നിരുന്നു. മനുഷ്യയജ്ഞം അല്ലെങ്കില്‍ സമൂഹസേവനം അന്നത്തെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിരുന്നു. വരുമാനത്തിന്റെ ആറിലൊന്നെങ്കിലും സമൂഹസേവയ്‌ക്കുവേണ്ടി നീക്കിവെയ്‌ക്കുക എന്ന രീതി അന്നുണ്ടായിരുന്നു. ഇന്ന് കാലം മാറി. ത്യാഗസംസ്‌ക്കാരത്തിന്റെ സ്ഥാനത്ത് ഭോഗസംസ്‌ക്കാരം വളര്‍ന്നു. എടുക്കുവാന്‍ മാത്രം ആഗ്രഹിക്കുന്ന മനോഭാവത്തെ  ഉപേക്ഷിച്ച് കൊടുക്കുവാനുള്ള മനോഭാവം നമ്മള്‍ വളര്‍ത്തിയെടുക്കണം. അപ്പോഴാണ് സമൂഹത്തില്‍ സ്‌നേഹവും സന്തുഷ്ടിയും ഐശ്വര്യവും കളിയാടുന്നത്.  

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍  യുവാക്കളുള്ള രാജ്യം ഭാരതമാണല്ലോ.  ഊര്‍ജ്ജസ്വലതയും ആദര്‍ശങ്ങളോടുള്ള ആരാധനാഭാവവും യുവാക്കള്‍ക്ക് വേണ്ടുവോളമുണ്ട്. എന്നാല്‍ സമയത്തിന്റെ മുല്യം മനസ്സിലാക്കാതെ പല മക്കളും യുവത്വം പാഴാക്കുന്നത് കാണുമ്പോള്‍ അമ്മയ്‌ക്കു വേദന തോന്നാറുണ്ട്. യുവാക്കളെ സമൂഹസേവനത്തിന്റെ പാതയിലേയ്‌ക്കു കൊണ്ടുവരുവാന്‍ നമ്മള്‍ ഓരോരുത്തരും ശ്രമിക്കണം.  

നാലു മഹത്തായ മൂല്യങ്ങള്‍ നമുക്കോരോരുത്തര്‍ക്കും ഉണ്ടായിരിക്കണം. ഒന്ന്, നമ്മുടെ സംസ്‌ക്കാരത്തെക്കുറിച്ചുള്ള അറിവും അഭിമാനവും. രണ്ട്, ആ സംസ്‌ക്കാരത്തെ വീണ്ടെടുക്കാനും ഉദ്ധരിക്കുവാനുമുള്ള  പ്രയത്‌നം. മൂന്ന്, കഷ്ടപ്പെടുന്നവരോടും അവശത അനുഭവിക്കുന്നവരോടുമുള്ള കാരുണ്യവും അവരെ സഹായിക്കുവാനുള്ള സന്നദ്ധതയും. നാല്, പരമമായ സത്യത്തെ സാക്ഷാത്കരിക്കുവാനുള്ള പരിശ്രമം.  

മനുഷ്യപ്രയത്‌നത്തിന് തീര്‍ച്ചയായും പരിധിയുണ്ട്.  എന്നാല്‍ എവിടെ പ്രയത്‌നിക്കാന്‍ വെമ്പുന്ന കരങ്ങളുണ്ടൊ, എവിടെ വിവേകപൂര്‍ണ്ണമായ ബുദ്ധിയുണ്ടോ, എവിടെ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയുണ്ടോ, അവിടെയെല്ലാം പ്രപഞ്ചമഹാശക്തി നമുക്കു തുണയായി എത്തും. പിന്നെ ഈ ലോകത്ത് നമുക്ക് അസാധ്യമായി യാതൊന്നുംതന്നെ ഉണ്ടാകില്ല. കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാനും വിജയം വരിക്കുവാനും മക്കള്‍ക്ക് ശക്തിയുണ്ടാകട്ടെ.

Tags: indiaസംസ്‌ക്കാരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.