Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കൗതുകമായി കുള്ളന്‍ ജിറാഫുകള്‍, ഒറ്റനോട്ടത്തില്‍ കണ്ടാല്‍ കുതിരയുടെ ശരീരത്തില്‍ ജിറാഫിന്റെ കഴുത്ത് പിടിപ്പിച്ച പോലെ

സാധാരണയായി ജിറാഫുകള്‍ക്ക് 16 അടി ഉയരവും ആറടിയോളമുള്ള കാലുകളുമാണുള്ളത്. പക്ഷേ, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ജിറാഫുകള്‍ക്കാകട്ടെ ഒമ്പത് അടി നാലിഞ്ചാണ് ഉയരം.

Janmabhumi Online by Janmabhumi Online
Jan 20, 2021, 12:41 pm IST
in Social Trend
സാധാരണ ജിറാഫും കുള്ളൻ ജിറാഫും (വലത്ത്)

സാധാരണ ജിറാഫും കുള്ളൻ ജിറാഫും (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യുയോര്‍ക്ക്: ജിറാഫുകള്‍ എന്ന് കേട്ടാല്‍ ആദ്യം മനസിലെത്തുക ഉയരം കൂടിയ കഴുത്തുകളും നീളം കൂടിയ കാലുകളുമുള്ള ജന്തുക്കളെയാണ്. ഏറ്റവും ഉയരം കൂടിയ സസ്തനിയെന്ന് പഠിച്ചിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ചെറിയ ജിറാഫുകളെ കണ്ടെത്തിക്കഴിഞ്ഞു.  

സാധാരണയായി ജിറാഫുകള്‍ക്ക് 16 അടി ഉയരവും ആറടിയോളമുള്ള കാലുകളുമാണുള്ളത്. പക്ഷേ, ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ജിറാഫുകള്‍ക്കാകട്ടെ ഒമ്പത് അടി നാലിഞ്ചാണ് ഉയരം. കുള്ളന്‍ ജിറാഫുകളുടെ കഴുത്തുകള്‍ക്ക് നീളമുണ്ടെങ്കിലും കാലുകള്‍ ചെറുതാണ്. ഒറ്റനോട്ടത്തില്‍ ഇവയെ കണ്ടാല്‍ കുതിരയുടെ ശരീരത്തില്‍ ജിറാഫിന്റെ കഴുത്ത് പിടിപ്പിച്ച പോലെ തോന്നും.

ആഫ്രിക്കയിലെ ഉഗാണ്ടയിലാണ് ന്യുബിയന്‍, അങ്കോളന്‍ വിഭാഗത്തില്‍പ്പെടുന്ന ഇവയെ കണ്ടെത്തിയിരിക്കുന്നത്. മിഷേല്‍ ബട്ട്‌ലര്‍ ബ്രൗണ്‍, എമ്മ വെല്‍സ് എന്നീ ശാസ്ത്രഞ്ജര്‍ നടത്തിയ പഠനത്തില്‍ 2015ലാണ് കുള്ളന്‍ ജിറാഫുകളെ കണ്ടെത്തിയത്. ബിഎംസി റിസര്‍ച്ച് നോട്ടിലൂടെയാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. ന്യുബിയന്‍ ജിറാഫിന് ഗിംലി എന്നും അങ്കോളന്‍ ജിറാഫിന് നൈഗല്‍ എന്നുമാണ് പേരിട്ടിരിക്കുന്നത്. എട്ടര അടിയാണ് നൈഗലിന്റെ ഉയരം. ഗിംലിയെ കണ്ടെത്തി മൂന്ന് വര്‍ഷം കഴിഞ്ഞാണ് നൈഗലിനെ കണ്ടെത്തിയത്.

ഡ്വാര്‍ഫിസമാണ് ജിറാഫുകളുടെ ഈ അവസ്ഥയ്‌ക്ക് കാരണമത്രെ. സ്‌കെലിറ്റല്‍ ഡിസ്പ്ലാസിയ എന്നും ഇത് അറിയപ്പെടുന്നു. എല്ലുകള്‍ക്ക് ഉണ്ടാകുന്ന വളര്‍ച്ചക്കുറവാണിത്. മനുഷ്യന്‍, പട്ടി, പശു, പന്നി എന്നിവയിലെല്ലാം ഇത് കാണാറുണ്ടെങ്കിലും ജിറാഫുകളില്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്. ഇതിനുള്ള കാരണവും അതുകൊണ്ട് തന്നെ അവ്യക്തമാണ്. മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായ ശാരീരികാവസ്ഥ ഈ ജിറാഫുകളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ആഹാരം കണ്ടെത്തുന്നതും ഇണചേരുന്നതും ഇവയ്‌ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി ശാസ്ത്രഞ്ജര്‍ പറയുന്നു.  

നൈഗലിനെ അവസാനമായി കണ്ടത് 2020 ജൂലൈയിലാണ്. എന്നാല്‍ 2017 മാര്‍ച്ചിന് ശേഷം ഗിംലിയെ കണ്ടിട്ടില്ല. ഇവയെ വീണ്ടും കാണുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

Tags: ആഫ്രിക്കdwarf giraff
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്‌ക്വാഷ് ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ സെമിഫൈനലില്‍

India

ദക്ഷിണാഫ്രിക്ക, നമീബിയ പര്യടനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ; ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംബന്ധിക്കും

World

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മൊസാംബിക്ക് സന്ദര്‍ശനത്തില്‍; ഇന്ത്യ നിര്‍മ്മിച്ച പാലം ഉദ്ഘാടനം ചെയ്തു

India

പശ്ചിമ ആഫ്രിക്കയിലെ ഇന്ത്യന്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് മിന്നും ജയം

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം; സഞ്ജുവിന് പ്രശംസാപ്രവാഹം; യുവിയെപ്പോലെയെന്ന് സ്‌റ്റെയ്ന്‍

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

തെന്നല: പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

മലയാളത്തിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കാൻ ദുൽഖർ സൽമാൻ

കാനഡയുടെ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി (വലത്ത്)

മോദിയെ തളയ്‌ക്കാനാവില്ല മക്കളേ…കാനഡയിലെ ജി7 യോഗത്തില്‍ മോദിയെ ക്ഷണിച്ചില്ലെന്ന വ്യാജപ്രചാരണം പൊളിഞ്ഞു, മോദിക്ക് ക്ഷണമുണ്ട്

മത്സരയോട്ടം നടത്തി: സ്വകാര്യ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, അപ്പന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും..; സാന്ദ്ര തോമസിന് വധഭീഷണി

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുപ്പതാം വാര്‍ഷികം ബാകുവില്‍

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)

അദാനിയ്‌ക്ക് ഡിബിഎസ് നല്‍കുക 1286 കോടി രൂപ; അദാനിയ്‌ക്ക് വായ്പ നല്‍കാന്‍ മടിക്കാതെ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍

വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂര്‍ണമാകൂ: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies