Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സാംസ്‌ക്കാരിക തലസ്ഥാനത്ത് സ്വാമി വിവേകാനന്ദന് സ്മാരകം; പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിനും അഭിമാനിക്കാം

മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ തൃശൂരില്‍ സ്വാമി വിവേകാനന്ദന്റെ സ്മരകം നിര്‍മ്മിക്കണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു. 129 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വാമി വിവേകാനന്ദന്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് കാളവണ്ടി മാര്‍ഗം തൃശൂരിലെത്തിയത്. അദ്ദേഹം സന്ദര്‍ശിച്ച രാജ്യത്തെ മിക്ക സ്ഥലങ്ങളിലും സ്വാമിയുടെ പ്രതിമകളും സ്മാരകങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 10:39 pm IST
in Thrissur

തൃശൂര്‍: സാംസ്‌ക്കാരിക തലസ്ഥാനത്ത് സ്വാമി വിവേകാനന്ദന് സ്മാരകം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തരമായ ഇടപെടലിലൂടെയാണ് സ്മാരക നിര്‍മ്മാണത്തിന് ഇപ്പോള്‍ വഴിയൊരുങ്ങിയത്.  

മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ തൃശൂരില്‍ സ്വാമി വിവേകാനന്ദന്റെ സ്മരകം നിര്‍മ്മിക്കണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു. 129 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വാമി വിവേകാനന്ദന്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് കാളവണ്ടി മാര്‍ഗം തൃശൂരിലെത്തിയത്. അദ്ദേഹം സന്ദര്‍ശിച്ച രാജ്യത്തെ മിക്ക സ്ഥലങ്ങളിലും സ്വാമിയുടെ പ്രതിമകളും സ്മാരകങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. 

എന്നാല്‍ കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂരില്‍ ഇതേവരെ ഒരു സ്മാരകം ഉണ്ടായിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് ഏറ്റവും ഒടുവിലായി പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി സദ്ഭവാനന്ദ ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിക്കും പുതിയതായി അധികാരത്തിലെത്തിയ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്കും നിവേദനം നല്‍കിയിരുന്നു. നിരന്തരമായ ശ്രമത്തിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ സ്മാരക നിര്‍മ്മാണത്തിന് വഴിതെളിഞ്ഞിരിക്കുന്നത്. പരിവ്രാജക യാത്രയുടെ ഭാഗമായി സ്വാമി വിവേകാനന്ദന്‍ തൃശൂരില്‍ ആദ്യമായി എത്തിച്ചേര്‍ന്ന പാട്ടുരായ്‌ക്കലിലാണ് വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.  

പാട്ടുരായ്‌ക്കലില്‍ വച്ചാണ് അന്നത്തെ കൊച്ചി സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായ ഡി.ആര്‍. സുബ്രഹ്മണ്യ അയ്യരെ കണ്ടുമുട്ടിയതും യാത്രാക്ഷീണം മാറ്റാനും ദേഹശുദ്ധി വരുത്താനും സ്വാമികള്‍ ആഗ്രഹം പ്രകടിപ്പിച്ചതും. സ്വാമി വിവേകാനന്ദന്റെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും ആകൃഷ്ടനായ സുബ്രഹ്മണ്യ അയ്യര്‍ സ്വാമികള്‍ക്ക് വീട്ടില്‍ ഭക്ഷണം ഉള്‍പ്പെടെ കാര്യങ്ങള്‍ ഒരുക്കി. തൃശൂരില്‍ തങ്ങിയ മൂന്ന് ദിവസങ്ങളും സുബ്രഹ്മണ്യ അയ്യരുടെ അതിഥിയായി തന്നെ പാട്ടുരായ്‌ക്കലിലെ വീട്ടിലാണ് സ്വാമി വിവേകാനന്ദന്‍ താമസിച്ചത്. ഇവിടെ നിന്നാണ് സ്വാമികള്‍ കൊടുങ്ങല്ലൂരിലേക്ക് യാത്ര തിരിച്ചത്.

Tags: Swami Vivekanandan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

Samskriti

സര്‍ഗ്ഗപക്ഷം 2- കവിയും ക്രാന്തദര്‍ശിയുമായ സ്വാമി വിവേകാനന്ദന്‍ എഴുതിയ കവിത: സംന്യാസിഗീതം (video)

India

ധ്യാനം, ആ ആത്മീയ വെളിച്ചത്തിനു മുന്നില്‍; രുദ്രഗുഹയെ പോലെ നിശബ്ദ ധ്യാന ഭൂമിയാണ് വിവേകാനന്ദപ്പാറയും

News

ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനും ഒരേ ദിശയില്‍ സഞ്ചരിച്ചവര്‍: കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍

India

സ്വാമി വിവേകാനന്ദന്റെ പ്രചോദനത്താല്‍ അമര്‍നാഥ് യാത്രയ് ക്കെത്തി രണ്ട് യുഎസ് പൗരന്മാര്‍; ’40 വര്‍ഷത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി’

പുതിയ വാര്‍ത്തകള്‍

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.