Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സാംസ്‌ക്കാരിക തലസ്ഥാനത്ത് സ്വാമി വിവേകാനന്ദന് സ്മാരകം; പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിനും അഭിമാനിക്കാം

മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ തൃശൂരില്‍ സ്വാമി വിവേകാനന്ദന്റെ സ്മരകം നിര്‍മ്മിക്കണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു. 129 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വാമി വിവേകാനന്ദന്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് കാളവണ്ടി മാര്‍ഗം തൃശൂരിലെത്തിയത്. അദ്ദേഹം സന്ദര്‍ശിച്ച രാജ്യത്തെ മിക്ക സ്ഥലങ്ങളിലും സ്വാമിയുടെ പ്രതിമകളും സ്മാരകങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2021, 10:39 pm IST
in Thrissur

തൃശൂര്‍: സാംസ്‌ക്കാരിക തലസ്ഥാനത്ത് സ്വാമി വിവേകാനന്ദന് സ്മാരകം വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിരന്തരമായ ഇടപെടലിലൂടെയാണ് സ്മാരക നിര്‍മ്മാണത്തിന് ഇപ്പോള്‍ വഴിയൊരുങ്ങിയത്.  

മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ തൃശൂരില്‍ സ്വാമി വിവേകാനന്ദന്റെ സ്മരകം നിര്‍മ്മിക്കണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നു. 129 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സ്വാമി വിവേകാനന്ദന്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് കാളവണ്ടി മാര്‍ഗം തൃശൂരിലെത്തിയത്. അദ്ദേഹം സന്ദര്‍ശിച്ച രാജ്യത്തെ മിക്ക സ്ഥലങ്ങളിലും സ്വാമിയുടെ പ്രതിമകളും സ്മാരകങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. 

എന്നാല്‍ കേരളത്തിന്റെ സാംസ്‌ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂരില്‍ ഇതേവരെ ഒരു സ്മാരകം ഉണ്ടായിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് ഏറ്റവും ഒടുവിലായി പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി സദ്ഭവാനന്ദ ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രിക്കും പുതിയതായി അധികാരത്തിലെത്തിയ കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ക്കും നിവേദനം നല്‍കിയിരുന്നു. നിരന്തരമായ ശ്രമത്തിന്റെ ഫലമായിട്ടാണ് ഇപ്പോള്‍ സ്മാരക നിര്‍മ്മാണത്തിന് വഴിതെളിഞ്ഞിരിക്കുന്നത്. പരിവ്രാജക യാത്രയുടെ ഭാഗമായി സ്വാമി വിവേകാനന്ദന്‍ തൃശൂരില്‍ ആദ്യമായി എത്തിച്ചേര്‍ന്ന പാട്ടുരായ്‌ക്കലിലാണ് വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.  

പാട്ടുരായ്‌ക്കലില്‍ വച്ചാണ് അന്നത്തെ കൊച്ചി സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥനായ ഡി.ആര്‍. സുബ്രഹ്മണ്യ അയ്യരെ കണ്ടുമുട്ടിയതും യാത്രാക്ഷീണം മാറ്റാനും ദേഹശുദ്ധി വരുത്താനും സ്വാമികള്‍ ആഗ്രഹം പ്രകടിപ്പിച്ചതും. സ്വാമി വിവേകാനന്ദന്റെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലും ആകൃഷ്ടനായ സുബ്രഹ്മണ്യ അയ്യര്‍ സ്വാമികള്‍ക്ക് വീട്ടില്‍ ഭക്ഷണം ഉള്‍പ്പെടെ കാര്യങ്ങള്‍ ഒരുക്കി. തൃശൂരില്‍ തങ്ങിയ മൂന്ന് ദിവസങ്ങളും സുബ്രഹ്മണ്യ അയ്യരുടെ അതിഥിയായി തന്നെ പാട്ടുരായ്‌ക്കലിലെ വീട്ടിലാണ് സ്വാമി വിവേകാനന്ദന്‍ താമസിച്ചത്. ഇവിടെ നിന്നാണ് സ്വാമികള്‍ കൊടുങ്ങല്ലൂരിലേക്ക് യാത്ര തിരിച്ചത്.

Tags: Swami Vivekanandan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സര്‍ഗ്ഗപക്ഷം 2- കവിയും ക്രാന്തദര്‍ശിയുമായ സ്വാമി വിവേകാനന്ദന്‍ എഴുതിയ കവിത: സംന്യാസിഗീതം (video)

India

ധ്യാനം, ആ ആത്മീയ വെളിച്ചത്തിനു മുന്നില്‍; രുദ്രഗുഹയെ പോലെ നിശബ്ദ ധ്യാന ഭൂമിയാണ് വിവേകാനന്ദപ്പാറയും

News

ശ്രീബുദ്ധനും സ്വാമി വിവേകാനന്ദനും ഒരേ ദിശയില്‍ സഞ്ചരിച്ചവര്‍: കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍

India

സ്വാമി വിവേകാനന്ദന്റെ പ്രചോദനത്താല്‍ അമര്‍നാഥ് യാത്രയ് ക്കെത്തി രണ്ട് യുഎസ് പൗരന്മാര്‍; ’40 വര്‍ഷത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി’

Samskriti

സ്വാമി വിവേകാനന്ദന്റെ പുണ്യ തിഥിയിൽ പ്രധാനമന്ത്രി അനുസ്മരിച്ചു

പുതിയ വാര്‍ത്തകള്‍

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.