Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യാസൂത്രകന്‍ സക്കി-ഉര്‍-റഹ്മാന്‍ ലഖ്‌വിയ്‌ക്ക് 15 വര്‍ഷത്തെ തടവ് വിധിച്ച് പാക് കോടതി

2008ല്‍ പത്ത് ആയുധധാരികളായ ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും മൂംബൈയിലെത്തി നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ മുഖ്യാസൂത്രകനായിരുന്നു ലഖ്‌വി.

Janmabhumi Online by Janmabhumi Online
Jan 8, 2021, 08:05 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ്: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിലെ മുഖ്യാസൂത്രകനായ ലഷ്‌കര്‍ ഇ-തയ്ബ  ഭീകരന്‍ സക്കി-ഉര്‍-റഹ്മാന്‍ ലഖ്‌വിയ്‌ക്ക് 15 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാനിലെ കോടതി.

അറസ്റ്റിന് ഒരാഴ്ചയ്‌ക്കകമാണ് പാക് കോടതിയുടെ ഈ വിധി. ഐക്യരാഷ്‌ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഖ്‌വി ലഷ്‌കര്‍ ഇ ത്വയിബയുടെ ഓപ്പറേഷന്‍സ് കമാന്‍ഡറാണ്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഐക്യരാഷ്‌ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ ലഖ്‌വിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

ജനവരി രണ്ടിനാണ് ലാഹോറിലെ പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പ് തീവ്രവാദത്തിനുള്ള ധനസഹായവുമായി ബന്ധപ്പെട്ട കേസില്‍ ലഖ്‌വിയെ അറസ്റ്റ് ചെയ്തത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിക്കുന്ന ഫണ്ടുപയോഗിച്ച് ലഖ്‌വി ഒരു ഡിസ്‌പെന്‍സറി നടത്തിവരികയായിരുന്നു.

2008ല്‍ പത്ത് ആയുധധാരികളായ ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ പാകിസ്ഥാനില്‍ നിന്നും മൂംബൈയിലെത്തി നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ മുഖ്യാസൂത്രകനായിരുന്നു ലഖ്‌വി. ഇതിന്റെ പേരില്‍ ആറ് വര്‍ഷം പാക് തടവിലായിരുന്ന ലഖ്‌വി 2015 ഏപ്രിലിലാണ് മോചിതനായത്.

ആഗോള തലത്തില്‍ കള്ളപ്പണം വെളുപ്പിക്കലും ഭീകരപ്രവര്‍ത്തന ധനസഹായവും നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ആഗോള സംഘടനയായ എഫ്എടിഎഫ് പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും ഒഴിവാകാനാണ് പാകിസ്താന്‍ തിടുക്കത്തില്‍ ലഖ് വിയെ അറസ്റ്റ് ചെയ്‌തെന്നറിയുന്നു.

Tags: മുംബൈ ഭീകരാക്രമണംഎഫ്എടിഎഫ്സക്കി-ഉര്‍-റഹ്മാന്‍ ലഖ്‌വി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീമ ഹൈദര്‍ പാകിസ്ഥാനിലേക്ക് മടങ്ങിയില്ലെങ്കില്‍ മുംബൈ ഭീകരാക്രമണം ആവര്‍ത്തിക്കും; ട്രാഫിക് പോലീസ് കണ്‍ട്രോള്‍ റൂമില്‍ അജ്ഞാതന്റെ ഭീഷണി ഫോണ്‍കോള്‍

പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി ആക്രമണത്തില്‍ മുംബൈയിലെ താജ് ഇന്‍റര്‍നാഷണല്‍ ഹോട്ടല്‍ കത്തുന്നു (വലത്ത്) സാജിദ് മിര്‍ (നടുവില്‍)
World

മുംബൈയിലെ ആക്രമണ സൂത്രധാരന്‍ ലഷ്കര്‍ തീവ്രവാദി സാജിദ് മിറിനെ സംരക്ഷിച്ച് ചൈന; ആഗോള തീവ്രവാദിയാക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈന തടഞ്ഞു

India

മുംബൈ ഭീകരാക്രമണം; പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യക്ക് വിട്ടു നല്‍കണം; ഉത്തരവിട്ട് യുഎസ് കോടതി

India

മുംബൈ തീവ്രവാദി ആക്രമണത്തിന്റെ ആസൂത്രകന്‍ സാജിദ് മിറിനെ ആഗോള ഭീകരനാക്കാനുള്ള ഇന്ത്യ-യുഎസ് ശ്രമം തടഞ്ഞ് ചൈന

India

26/11 മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍; 166 പേരുടെ ജീവന് കാരണക്കാരനായ ലഷ്‌കര്‍ ഭീകരന്‍ സാജിദ് മിറിന് 15 വര്‍ഷം തടവ് വിധിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

ഹണി ട്രാപ്പ്: യുവാവിന്റെ 60 ലക്ഷവും 61 പവനും തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍

നടി പാര്‍വ്വതിയെ വളഞ്ഞിട്ടാക്രമിച്ച് ഇടത് പക്ഷം; സജിചെറിയാനും വിധുവിന്‍സെന്‍റും ചൊടിച്ചു, കൂടെക്കൂടി മാലാ പാര്‍വ്വതിയും

ആലപ്പുഴയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, അന്വേഷണം തുടങ്ങി പൊലീസ്

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ് : പ്രതി സുകാന്തുമായി തെളിവെടുപ്പ്

എന്താ സന്യാസത്തിലേക്കുള്ള യാത്രയാണോ? കഴുത്തില്‍ ചെറിയ രുദ്രാക്ഷമാല മാത്രം…ആഭരണങ്ങള്‍ അണിയാതെ നവ്യയുടെ വീഡിയോ

മാല പൊട്ടിക്കൽ സംഘത്തെ സാഹസികമായി പിടികൂടിയ അന്വേഷണ സംഘത്തിന് അനുമോദന പത്രം നൽകി ജില്ലാ പോലീസ് മേധാവി

കോഴിക്കോട് ഒമ്പതാം ക്ലാസുകാരനെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തീകരിക്കും,  നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: മന്ത്രി റിയാസ്

വേടനോട് അഭ്യർത്ഥനയുമായി മൂൺ വാക്ക് ചിത്രത്തിന്റെ അണിയറപ്രവർത്തകന്റെ സോഷ്യൽ മീഡിയാ കുറിപ്പ് ശ്രെദ്ധ നേടുന്നു

ചെനാബ് നദിക്ക് കുറുകെ ഇന്ത്യയിലുള്ള സലാം അണക്കെട്ടിന്‍റെ എല്ലാ ഗേറ്റുകളും അടച്ചിരിക്കുന്നു. ഇതിനാല്‍ ചെനാബ് നദിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണ്. .

ഇന്ത്യയുടെ വാട്ടര്‍ ബോംബ് പൊട്ടുമോ? പാകിസ്ഥാനിലെ പഞ്ചാബില്‍ കര്‍ഷകര്‍ അസ്വസ്ഥര്‍; വെള്ളം 50 ശതമാനം മാത്രം;സമ്മര്‍ദ്ദമേറി പാക് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies