Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജെപി മണ്ഡലം പ്രസിഡന്റിനെ പേട്ട സിഐ അപമാനിച്ചു; പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു

നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാക്കയില്‍ സിപിഎം നടത്തിയ വീടുകയറി ആക്രമണം സംബന്ധിച്ച വിവരം അന്വേഷിക്കാനെത്തിയതായിരുന്നു ബിജെപി മണ്ഡലംപ്രസിഡന്റ് എസ്.കെ.പി. രമേശ്. സിഐയോട് ആവശ്യം പറഞ്ഞപ്പോള്‍ താനെവിടുത്തെ മണ്ഡലം പ്രസിഡന്റാണെന്ന് ആക്രോശിച്ച് രമേശിനെ സിഐ ഗിരിലാല്‍ സ്റ്റേഷനിലുള്ളില്‍ വച്ച് പിടിച്ചുതള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 03:28 pm IST
in Thiruvananthapuram

പേട്ട: ബിജെപി നിയോജകമണ്ഡലം പ്രസിഡന്റിനെ അധിക്ഷേപിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പേട്ട പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. മണ്ഡലംപ്രസിഡന്റ് എസ്.കെ.പി. രമേശിനെ അപമാനിച്ച പേട്ട സിഐ ഗിരിലാല്‍ മാപ്പു പറയണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചയോടെയായിരുന്നു ഉപരോധം. നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാക്കയില്‍  സിപിഎം നടത്തിയ വീടുകയറി ആക്രമണം സംബന്ധിച്ച വിവരം അന്വേഷിക്കാനെത്തിയതായിരുന്നു ബിജെപി മണ്ഡലംപ്രസിഡന്റ് എസ്.കെ.പി. രമേശ്. സിഐയോട് ആവശ്യം പറഞ്ഞപ്പോള്‍ താനെവിടുത്തെ മണ്ഡലം പ്രസിഡന്റാണെന്ന് ആക്രോശിച്ച് രമേശിനെ സിഐ ഗിരിലാല്‍ സ്റ്റേഷനിലുള്ളില്‍ വച്ച് പിടിച്ചുതള്ളി. അസഭ്യം വിളിച്ചുകൊണ്ടായിരുന്നു സിഐയുടെ അതിക്രമം. മൂന്നുപ്രാവശ്യം തന്നെ മറ്റ് പോലീസുകാരുടെ മുന്നില്‍ വച്ച് അതിനിഷ്ഠൂരമായി പിടിച്ച് തള്ളാന്‍ സിഐ ശ്രമിച്ചുവെന്ന് രമേശ് പറഞ്ഞു.

ചാക്കയിലുണ്ടായ അക്രമത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് അകാരണമായി റിമാന്‍ഡ് ചെയ്യിപ്പിച്ചിരുന്നു. ഇവരെ തെളിവെടുപ്പിനായി ഇന്നലെയാണ് കോടതിയില്‍ നിന്നും പേട്ട പോലീസ് ഏറ്റുവാങ്ങിയത്. ഇവര്‍ കുറ്റക്കാരാണെന്ന് വരുത്തി തീര്‍ക്കാര്‍ മുന്‍മേയര്‍ ശ്രീകുമാറിന്റെ നിര്‍ദ്ദേശമനുസ്സരിച്ച് പോലീസ് പദ്ധതി ആവിഷ്‌കരിക്കുന്ന സമയത്തായിരുന്നു രമേശ് എത്തിയത്. ഇതാണ് സിഐയെ ചൊടിപ്പിച്ചത്. ഡിസംബര്‍ 25 നായിരുന്നു മുന്‍മേയര്‍ ശ്രീകുമാറിന്റെ  നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രാദേശിക നേതാവ് സുരേഷിനെയും ഭാര്യയെയും നടുറോഡില്‍ ആക്രമിച്ചത്. തുടര്‍ന്ന് ഇവരുടെ വീടുകയറിയും ആക്രമിച്ചു. സംഭവം കണ്ട് ഓടിയെത്തിയ ബിജെപി പ്രവര്‍ത്തകന്‍ അതുലിനെയും സംഘം ആക്രമിച്ചു.

സിപിഎമ്മുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇവരെ ചികിത്സ നല്‍കിയശേഷം പോലീസ് കസ്റ്റഡിയിലെടുത്തു കേസ് ചുമത്തുകയാണുണ്ടായത്. ഇതുവരെ സുരേഷിന്റെ വീടുകയറി ആക്രമിച്ച് ഭാര്യയെയും മക്കളെയും അതിക്രൂരമായി മര്‍ദ്ദിച്ച കേസിലെ യഥാര്‍ഥപ്രതികളെ പോലീസ് പിടികൂടിയിട്ടില്ല. മുപ്പതോളം പേരാണ് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇതില്‍ അഞ്ചുപേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ഇവരുടെ  പേരുകള്‍ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതറിഞ്ഞാണ് രമേശ് സ്റ്റേഷനിലെത്തിയത്. ഉപരോധത്തെ തുടര്‍ന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലറുമായി ചര്‍ച്ച നടത്തി. സിഐ ചെയ്തത് തെറ്റായ രീതിയാണെന്നും സിഐ ഇക്കാര്യത്തില്‍ മാപ്പ് പറയുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ വി.വി. രാജേഷിനോട് പറഞ്ഞു.

എന്നാല്‍ സിഐ മാപ്പ് പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും രമേശ് പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ പി. അശോക് കുമാര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ശ്രീവരാഹം വിജയന്‍, മണ്ഡലം സെക്രട്ടറി കെ. മോഹനന്‍ ഏരിയ  പ്രസിഡന്റ് ബിജു മൂലയില്‍, കൗണ്‍സിലര്‍മാരായ ഡി.ജി. കുമാരന്‍, സുരേഷ്, മുന്‍ കൗണ്‍സിലര്‍ ചിഞ്ചു, ഒബിസി  മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

Tags: അധ്യക്ഷന്‍bjpപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.