Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജീവനക്കാരുടെ പ്രതിഷേധത്തെ അട്ടിമറിച്ച് മന്ത്രി കടകംപള്ളി

രാവിലെയോടെ കമ്പനിപരിസരം ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് വേദിയായി. മാനേജ്‌മെന്റ് പ്രതിനിധി സ്ഥലത്തെത്തി പ്രഭുല്ലകുമാറിന്റെ ആത്മഹത്യയ്‌ക്ക് സമാധാനം പറയണമെന്നും കളകടറുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്താല്‍ മതിയെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 10:39 am IST
in Thiruvananthapuram

പേട്ട: പ്രഭുല്ലകുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് നാട്ടുകാരും ജീവനക്കാരും കമ്പനിനടയില്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ അട്ടിമറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്പനി മാനേജ്‌മെന്റും സര്‍ക്കാരും പ്രഭുല്ലകുമാറിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ നഷ്ടപരിഹാരത്തുക കൃത്യമായി പറയാതെ മന്ത്രി കടകംപള്ളിയുടെ തന്ത്രപൂര്‍വമുള്ള ഇടപെടല്‍ പ്രതിഷേധത്തെ അട്ടിമറിച്ചു.

രാവിലെയോടെ കമ്പനിപരിസരം ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് വേദിയായി. മാനേജ്‌മെന്റ് പ്രതിനിധി സ്ഥലത്തെത്തി പ്രഭുല്ലകുമാറിന്റെ ആത്മഹത്യയ്‌ക്ക് സമാധാനം പറയണമെന്നും കളകടറുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്താല്‍ മതിയെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു. പത്തുമണി കഴിഞ്ഞിട്ടും പ്രതിഷേധത്തിന് പരിഹാരമുണ്ടായില്ല. ഒടുവില്‍ എല്ലാവരും സംഘടിച്ച് പ്രതിഷേധവുമായി റോഡിലേക്കിറങ്ങി. റോഡ് ഉപരോധിക്കുമെന്നായപ്പോള്‍ ഉച്ചയോടെ സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി എത്തി ഇന്‍ക്വസ്റ്റ് കഴിഞ്ഞ് തീരുമാനമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കി പ്രതിഷേധക്കാരെ അനുരഞ്ജനത്തിലെത്തിച്ചു.

എന്നാല്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായിട്ടും തീരുമാനമുണ്ടായില്ല. ജീവനക്കാരും നാട്ടുകാരും വീണ്ടും പ്രതിഷേധവുമായി റോഡിലിറങ്ങി. ഇതിനിടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ പേട്ട സ്റ്റേഷനിലെത്തി അസിസ്റ്റന്റ്  കമ്മീഷണറുമായി ചര്‍ച്ച നടത്തി പിരിഞ്ഞു. ഇതുസംബന്ധിച്ച വിവരം പോലീസ് വെളിപ്പെടുത്തിയില്ല. പകരം എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നായിരുന്നു ജീവനക്കാര്‍ക്ക് നല്‍കിയ വിശദീകരണം. സബ്കളകടറുടെ സാന്നിധ്യത്തില്‍ പ്രദേശവാസികളുടെ പ്രതിനിധികളും വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടി നേതാക്കളുമായും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായും ചര്‍ച്ച നടന്നു. കമ്പനി കാര്യവും പ്രഭുല്ലകുമാറിന് നല്‍കേണ്ട നഷ്ടപരിഹാരം  സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ഒടുവില്‍ ഈ ചര്‍ച്ചയും അന്തിമ തീരുമാനത്തിലെത്തിയില്ല. കെപിഎംഎസിലെ ചിലര്‍ ചര്‍ച്ചയ്‌ക്കിടയില്‍ എത്തി. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം അനുവദിപ്പിക്കാമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ സമ്മതിച്ചതായി പറഞ്ഞ് അവര്‍ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക വ്യക്തമാക്കിയില്ല. ഈ വിവരം കളക്ടര്‍ മൃതദേഹം ആംബുലന്‍സില്‍ കയറ്റി വിട്ടശേഷമാണ് പുറത്തറിയിച്ചത്. പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍ മന്ത്രി തന്ത്രപൂര്‍വ്വം ജീവനക്കാരുടെ ആവശ്യത്തെ അട്ടിമറിക്കുകയായിരുന്നു.

Tags: കലാപംminister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

Kerala

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.