Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജീവനക്കാരുടെ പ്രതിഷേധത്തെ അട്ടിമറിച്ച് മന്ത്രി കടകംപള്ളി

രാവിലെയോടെ കമ്പനിപരിസരം ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് വേദിയായി. മാനേജ്‌മെന്റ് പ്രതിനിധി സ്ഥലത്തെത്തി പ്രഭുല്ലകുമാറിന്റെ ആത്മഹത്യയ്‌ക്ക് സമാധാനം പറയണമെന്നും കളകടറുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്താല്‍ മതിയെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2021, 10:39 am IST
in Thiruvananthapuram

പേട്ട: പ്രഭുല്ലകുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് നാട്ടുകാരും ജീവനക്കാരും കമ്പനിനടയില്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ അട്ടിമറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആത്മഹത്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമ്പനി മാനേജ്‌മെന്റും സര്‍ക്കാരും പ്രഭുല്ലകുമാറിന്റെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ നഷ്ടപരിഹാരത്തുക കൃത്യമായി പറയാതെ മന്ത്രി കടകംപള്ളിയുടെ തന്ത്രപൂര്‍വമുള്ള ഇടപെടല്‍ പ്രതിഷേധത്തെ അട്ടിമറിച്ചു.

രാവിലെയോടെ കമ്പനിപരിസരം ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് വേദിയായി. മാനേജ്‌മെന്റ് പ്രതിനിധി സ്ഥലത്തെത്തി പ്രഭുല്ലകുമാറിന്റെ ആത്മഹത്യയ്‌ക്ക് സമാധാനം പറയണമെന്നും കളകടറുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്താല്‍ മതിയെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു. പത്തുമണി കഴിഞ്ഞിട്ടും പ്രതിഷേധത്തിന് പരിഹാരമുണ്ടായില്ല. ഒടുവില്‍ എല്ലാവരും സംഘടിച്ച് പ്രതിഷേധവുമായി റോഡിലേക്കിറങ്ങി. റോഡ് ഉപരോധിക്കുമെന്നായപ്പോള്‍ ഉച്ചയോടെ സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി എത്തി ഇന്‍ക്വസ്റ്റ് കഴിഞ്ഞ് തീരുമാനമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കി പ്രതിഷേധക്കാരെ അനുരഞ്ജനത്തിലെത്തിച്ചു.

എന്നാല്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായിട്ടും തീരുമാനമുണ്ടായില്ല. ജീവനക്കാരും നാട്ടുകാരും വീണ്ടും പ്രതിഷേധവുമായി റോഡിലിറങ്ങി. ഇതിനിടെ മാനേജ്‌മെന്റ് പ്രതിനിധികള്‍ പേട്ട സ്റ്റേഷനിലെത്തി അസിസ്റ്റന്റ്  കമ്മീഷണറുമായി ചര്‍ച്ച നടത്തി പിരിഞ്ഞു. ഇതുസംബന്ധിച്ച വിവരം പോലീസ് വെളിപ്പെടുത്തിയില്ല. പകരം എല്ലാകാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നായിരുന്നു ജീവനക്കാര്‍ക്ക് നല്‍കിയ വിശദീകരണം. സബ്കളകടറുടെ സാന്നിധ്യത്തില്‍ പ്രദേശവാസികളുടെ പ്രതിനിധികളും വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടി നേതാക്കളുമായും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായും ചര്‍ച്ച നടന്നു. കമ്പനി കാര്യവും പ്രഭുല്ലകുമാറിന് നല്‍കേണ്ട നഷ്ടപരിഹാരം  സംബന്ധിച്ചായിരുന്നു ചര്‍ച്ച.

ഒടുവില്‍ ഈ ചര്‍ച്ചയും അന്തിമ തീരുമാനത്തിലെത്തിയില്ല. കെപിഎംഎസിലെ ചിലര്‍ ചര്‍ച്ചയ്‌ക്കിടയില്‍ എത്തി. സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം അനുവദിപ്പിക്കാമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ സമ്മതിച്ചതായി പറഞ്ഞ് അവര്‍ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക വ്യക്തമാക്കിയില്ല. ഈ വിവരം കളക്ടര്‍ മൃതദേഹം ആംബുലന്‍സില്‍ കയറ്റി വിട്ടശേഷമാണ് പുറത്തറിയിച്ചത്. പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യത്തിന് പരിഹാരം കാണാതെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. എന്നാല്‍ മന്ത്രി തന്ത്രപൂര്‍വ്വം ജീവനക്കാരുടെ ആവശ്യത്തെ അട്ടിമറിക്കുകയായിരുന്നു.

Tags: കലാപംminister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

Kerala

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

Kerala

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.