Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കസ്റ്റംസിന്റെ മുന്‍പില്‍ സ്പീക്കറും പെട്ടു; പി. ശ്രീരാമകൃഷ്ണന്റെ മൊഴിയെടുക്കും; പ്രാഥമിക തെളിവുകള്‍ ശേഖരിച്ചു

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിക്ക് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനകളുടെ തുടര്‍ച്ചയായാണ് നടപടി. കഴിഞ്ഞ ദിവസം, കേസിലെ മറ്റൊരു പ്രതി എം. ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളി പ്രത്യേക സാമ്പത്തിക കോടതി പുറപ്പെടുവിച്ച വിധിയില്‍, 'ഉന്നതരുള്‍പ്പെട്ട കേസില്‍ തുടരന്വേഷണം നടക്കേണ്ടതുണ്ടെന്നും നടപടി തുടങ്ങി'യെന്നും വെളിപ്പെടുത്തിയിരുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jan 2, 2021, 09:46 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: സ്വര്‍ണ, ഡോളര്‍ കടത്തു കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ്, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ മൊഴിയെടുക്കും. ഇതിന് സമന്‍സ് അയയ്‌ക്കാനുള്ള നടപടികള്‍ തുടങ്ങി.  നിയമസഭാ സമ്മേളനം ജനുവരി എട്ടിന് ആരംഭിക്കും. അതിനു മുന്‍പ് മൊഴിയെടുക്കാനാണ് നീക്കം.

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിക്ക് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക പരിശോധനകളുടെ തുടര്‍ച്ചയായാണ് നടപടി. കഴിഞ്ഞ ദിവസം, കേസിലെ മറ്റൊരു പ്രതി എം. ശിവശങ്കറിന്റെ ജാമ്യഹര്‍ജി തള്ളി പ്രത്യേക സാമ്പത്തിക കോടതി പുറപ്പെടുവിച്ച വിധിയില്‍, ‘ഉന്നതരുള്‍പ്പെട്ട കേസില്‍ തുടരന്വേഷണം നടക്കേണ്ടതുണ്ടെന്നും നടപടി തുടങ്ങി’യെന്നും വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ മൊഴിയില്‍  ‘ഉന്നതരും ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ക്ക് പ്രതിജ്ഞയെടുത്തവരും’ ഉണ്ടെന്നും അവരുടെ പേരുകള്‍ രഹസ്യമായി  സൂക്ഷിക്കേണ്ടതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും വിധിയില്‍ വ്യക്തമാക്കിയിരുന്നു.

സ്വപ്നയുടെ മൊഴിയില്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഡോളര്‍ അടങ്ങിയ ബാഗ്, ഔദ്യോഗിക വസതിയില്‍ വച്ച് കൈമാറിയതായി പരാമര്‍ശമുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. വിവാദമായപ്പോള്‍ സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അത് നിഷേധിച്ചു. എന്നാല്‍ സ്വപ്നയെ അറിയാമെന്നും മറ്റും സമ്മതിക്കുകയും ചെയ്തു. സ്വപ്ന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിന്റെയും  തോളില്‍ തട്ടി അഭിനന്ദിച്ചതിന്റെയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

കസ്റ്റംസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സ്വപ്നയുടെ മൊഴിയിലെ കാര്യങ്ങള്‍ ശരിയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സ്പീക്കറുടെ ബന്ധുക്കള്‍ യുഎഇയിലുണ്ട്. അവരെ കാണാന്‍ സ്പീക്കര്‍ തുടര്‍ച്ചയായി യാത്രകള്‍ നടത്തിയിട്ടുണ്ട്. ഈ യാത്രകളില്‍ സ്വപ്നയുടെ സഹായം തേടിയിരുന്നു. കോണ്‍സുലേറ്റുമായി അനൗദ്യോഗിക തലത്തിലുള്ള അടുപ്പം സംബന്ധിച്ചും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

Tags: സ്വര്‍ക്കടത്തുകേസ്ശ്രീരാമകൃഷ്ണന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

Kerala

ഒരു കോടിയുടെ സ്വര്‍ണക്കടത്ത്: ഭാര്യയ്‌ക്ക് ജാമ്യം അനുവദിച്ചു

Kerala

കരിപ്പൂരില്‍ മൂന്ന് കേസുകളിലായി രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി

Kerala

സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ 12 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തു; സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടെന്ന് അഭ്യൂഹം

Kerala

സ്വര്‍ണ്ണക്കള്ളക്കടത്ത് പരാമര്‍ശിച്ച് മോദി;’കേന്ദ്രം ആയുര്‍വേദത്തിന്റെ കയറ്റുമതിക്ക് ശ്രമിക്കുമ്പോള്‍ ഇവിടെ ചിലര്‍ സ്വര്‍ണ്ണം കടത്തുകയായിരുന്നു’

പുതിയ വാര്‍ത്തകള്‍

എസ് യു57 (ഇടത്ത്) മോദിയും പുടിനും (വലത്ത്)

ഇന്ത്യയുടെ സുഹൃത്ത് റഷ്യ തന്നെ….അഞ്ചാം തലമുറ യുദ്ധവിമാനം എസ് യു-57 ഇന്ത്യയ്‌ക്ക് നല്‍കും, ഇതില്‍ ബ്രഹ്മോസ് മിസൈല്‍ പിടിപ്പിക്കാനാകും

പ്രീതി സിന്‍റയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരം (വലത്ത്)

നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ആവേശ ഫൈനലില്‍ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് ആര്‍ സി ബി, പഞ്ചാബ് കിംഗ്‌സിനെ തോല്‍പ്പിച്ചത് 6 റണ്‍സിന്

വി.കെ.സനോജ് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

കപ്പല്‍ അപകടം: മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് പണം അനുവദിച്ചു

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിമുട്ടി ഒരുകുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies