Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വകാര്യ റിസോർട്ടുകളുടെ ഭൂമി കയ്യേറ്റം: റവന്യു അധികൃതർ ഒഴിപ്പിച്ചു

ചപ്പാത്തിന് സമീപം ചൊവ്വരയിൽ സ്വകാര്യ റിസോർട്ടുകൾ കൈയ്യേറിയ സമുദ്ര ഭൂമി റവന്യൂ അധികൃതർ ഒഴിപ്പിച്ചു. ചൊവ്വരയിൽ പ്രവർത്തിച്ചു വരുന്ന ചൊവ്വര ബീച്ച് റിസോർട്ട്, ട്രാവൻകൂർ ഹെറിറ്റേജ് എന്നീ റിസോർട്ടുകൾ കൈയ്യേറി വെച്ചിരിക്കുന്ന സ്ഥലങ്ങളാണ് ഒഴിപ്പിക്കൽ തുടങ്ങിയത്.

Janmabhumi Online by Janmabhumi Online
Dec 29, 2020, 12:34 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

പൂവാർ: ചപ്പാത്തിന് സമീപം ചൊവ്വരയിൽ സ്വകാര്യ റിസോർട്ടുകൾ കൈയ്യേറിയ സമുദ്ര ഭൂമി റവന്യൂ അധികൃതർ ഒഴിപ്പിച്ചു. ചൊവ്വരയിൽ പ്രവർത്തിച്ചു വരുന്ന ചൊവ്വര ബീച്ച് റിസോർട്ട്, ട്രാവൻകൂർ ഹെറിറ്റേജ് എന്നീ റിസോർട്ടുകൾ കൈയ്യേറി വെച്ചിരിക്കുന്ന സ്ഥലങ്ങളാണ് ഒഴിപ്പിക്കൽ തുടങ്ങിയത്.

ചൊവ്വര ബീച്ച് റിസോർട്ട് കൈയ്യേറിയതായി കണ്ടെത്തിയ പത്തര സെന്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി അറ്റാച്ചു ചെയ്ത് സർക്കാർ ഭൂമിയാണെന്ന ബോർഡും സ്ഥാപിച്ചു. ട്രാവൻകൂർ ഹെറിറ്റേജിലെ കൈയ്യേറ്റവും ഒഴിപ്പിച്ച് സ്ഥലം വീണ്ടെുക്കുമെന്നും റവന്യൂ അധികൃതർ പറഞ്ഞു. വിഴിഞ്ഞം പോലീസിന്റെ സാന്നിധ്യത്തിൽ നെയ്യാറ്റിൻകര ലാൻഡ് ആൻഡ് റെക്കോർഡ്‌സ് തഹസിൽദാരുടെ നേതൃത്വത്തിലുളള റവന്യൂ സംഘമാണ് കൈയേറ്റം ഒഴിപ്പിക്കൽ നടത്തിയത്. പട്ടികജാതി വിഭാഗത്തിലെ ആളുകൾക്ക് മുമ്പ് സർക്കാർ പട്ടയഭൂമിയായി അനുവദിച്ചു കൊടുത്ത സ്ഥലങ്ങൾ വിലകൊടുത്ത് വാങ്ങിയാണ് പല റിസോർട്ടുകളും സ്ഥാപിച്ചിട്ടുള്ളത്.

 സമീപത്തെ സമുദ്ര തീര പുറമ്പോക്കും പലരും കൈയേറി. കൈയ്യേറ്റം ഒഴിപ്പിച്ച ഭാഗത്ത് ഹരിജൻ കോളനിയിലുളള മറ്റ് നാട്ടുകാർക്കുണ്ടായിരുന്ന വഴി റിസോർട്ട് ഉടമ മതിൽ കെട്ടിയടച്ചതോടെ നാട്ടുകാർ  നിയമസഭാ കമ്മറ്റിക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മിറ്റിയംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും നടപടിയെടുക്കാൻ കളക്ടർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. റവന്യൂ വിഭാഗത്തിന്റെ നടപടികൾക്കെതിരെ ഉടമകൾ കോടതിയെ സമീപിച്ചെങ്കിലും സർക്കാർ വാദം ശരിവച്ചു സ്ഥലം ഒഴിപ്പിച്ചു കണ്ടുകെട്ടാൻ കോടതിയും ഉത്തരവിടുകയായിരുന്നു. ഇതേ തുടർന്നാണ് കളക്ടറുടെ നിർദേശമനുസരിച്ച് നെയ്യാറ്റിൻകര തഹസീൽദാറുടെ നേതൃത്വത്തിൽ കൈയ്യേറ്റം  ഒഴിപ്പിക്കൽ  നടപടി തുടങ്ങിയത്. സർക്കാർ പട്ടയം അനുവദിച്ചു കൊടുക്കുന്ന സ്ഥലം 12 വർഷം വിൽക്കാനോ വാങ്ങാനോ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് വ്യാപകമായി ഈ മേഖലയിൽ ഇത്തരത്തിലുള്ള ഭൂമി കൈമാറ്റം നടന്നതെന്നും ഇതുസംബന്ധിച്ച് ഈ മാസം 30 ന് മുമ്പ് നിയമസഭാ സമിതിക്ക്  റിപ്പോർട്ട് നൽകുമെന്നും തഹസീൽദാർ പറഞ്ഞു.

 ലാൻഡ് ആൻഡ് റെക്കോർഡ്‌സ് തഹസിൽദാർ ശോഭാ സതീഷ്, ഡെപ്യൂട്ടി തഹസീൽദാർമാരായ കുമാരൻനായർ, വിജയകുമാർ, ഹെഡ് സർവെയർ ജയകുമാർ, കോട്ടുകാൽ വില്ലേജ് ഓഫീസർ അനിത എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.

Tags: landRevenue departmentresort
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കല്‍: റവന്യൂ വകുപ്പ് പ്രാഥമിക സര്‍വേ ആരംഭിക്കുന്നു

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

Kerala

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

Kerala

മേപ്പാടിയില്‍ റിസോര്‍ട്ടില്‍ ഹട്ട് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

Kerala

ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിവില്‍ കോടതി: മനുഷ്യാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies