Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി നേതാക്കളുടെ ഇടപെടല്‍ ഫലം കണ്ടു; കക്കാട് സ്പിന്നിങ് മില്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

ഏപ്രില്‍ മാസത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലെ ആറ് മില്ലുകള്‍ കൂടി തുറക്കും, കക്കാട് നവീകരിച്ച മില്ലാണ് തുറന്ന് പ്രവര്‍ത്തിക്കുക. ലോക്ഡൗണ്‍ കാലത്തെ വേതനം വിതരണം ചെയ്യുന്നതിനും മില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും തൊഴിലാളികള്‍ 118 ദിവസമാണ് കാനന്നൂര്‍ സ്പിന്നിങ് മില്‍ കവാടത്തിന് മുന്നില്‍ സമരം ചെയ്തത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 28, 2020, 09:22 am IST
in Kannur

കണ്ണൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച കക്കാട് കാനന്നൂര്‍ സ്പിന്നിങ് മില്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ ആകെ ആറ് മില്ലുകളാണ് ഒന്നാം ഘട്ടം തുറന്ന് പ്രവര്‍ത്തിക്കുക. കേരളത്തില്‍ ഒന്ന്. തമിഴ്‌നാട്ടില്‍ മൂന്ന്, മഹാരാഷ്‌ട്രയില്‍ ഒന്ന്, മധ്യപ്രദേശ് ഒന്ന് എന്നിങ്ങനെയാണ് ഒന്നാം ഘട്ടം തുറന്ന് പ്രവര്‍ത്തിക്കുക.—

ഏപ്രില്‍ മാസത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലെ ആറ് മില്ലുകള്‍ കൂടി തുറക്കും, കക്കാട് നവീകരിച്ച മില്ലാണ് തുറന്ന് പ്രവര്‍ത്തിക്കുക. ലോക്ഡൗണ്‍ കാലത്തെ വേതനം വിതരണം ചെയ്യുന്നതിനും മില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും തൊഴിലാളികള്‍ 118 ദിവസമാണ് കാനന്നൂര്‍ സ്പിന്നിങ് മില്‍ കവാടത്തിന് മുന്നില്‍ സമരം ചെയ്തത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ ശനിയാഴ്ച സമരം അവസാനിപ്പിച്ചു. ഓഫീസ് സ്റ്റാഫിനും മറ്റ് സ്ഥിര നിയമനമുള്ള ജീവനക്കാര്‍ക്കും വേതനം നല്‍കിയിട്ടുണ്ട്.

ലാഭകരമായി നടത്താന്‍ സാധിക്കുന്ന മില്ലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് മാനേജ്‌മെന്റ് ആദ്യം തീരുമാനമെടുത്തത്. കാനന്നൂര്‍ സ്പിന്നിങ് മില്‍ നവീകരിച്ചതിനാല്‍ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ രംഗവിലാസം മില്ലിനും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് പ്രഥമ പരിഗണന നല്‍കിയിരുന്നു. പിന്നീട് അനുകൂല ഘടകങ്ങള്‍ പരിഗണിച്ച് നാലു മില്ലുകള്‍ കൂടി തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ മില്ലുകളില്‍ 120 കോടി രൂപയുടെ നൂല് കെട്ടിക്കിടക്കുന്നുവെന്നാണ് കണക്ക്. ദീര്‍ഘകാലം പ്രവര്‍ത്തനം നിര്‍ത്തിവെച്ചാല്‍ ‘ഭീമമായ നഷ്ടം വരാനുള്ള സാധ്യതകൂടി മാനേജ്‌മെന്റ് പരിഗണിച്ചിരുന്നു.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സുരേഷ് ഗോപി എംപി, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍, ദേശീയ വൈസ് പ്രസിഡഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. മില്ലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ നടത്തിയ ശക്തമായ ഇടപെടലാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

Tags: bjpspinning millkakkad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

India

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

Kerala

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

India

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍

മോദിയുടെ സംഭാവന ചരിത്രപരം

നരേന്ദ്ര മോദിയുടെ യുഗം

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ തിരക്ക്‌

ഭാരതീയരാണോ? ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്; ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.