Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവനന്തപുരം മേയര്‍ പ്രഖ്യാപനം; കടകംപള്ളിയെ വെട്ടി ജില്ലാ സെക്രട്ടേറിയറ്റ്

മേയര്‍ വനിതാ സംവരണം ആയതിനാല്‍ പേരൂര്‍ക്കട കൗണ്‍സിലര്‍ ജമീല ശ്രീധറിനെ ആയിരുന്നു ജില്ലാ കമ്മറ്റി നിര്‍ദേശിച്ചത്. എന്നാല്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണമെന്ന നിര്‍ദേശമാണ് സംസ്ഥാന കമ്മറ്റി നല്‍കിയത്. വഞ്ചിയൂര്‍ കൗണ്‍സിലര്‍ ഗായത്രി.എസ്.ബാബുവിനെ എം.വി.ഗോവിന്ദനും കടകംപള്ളിസുരേന്ദ്രനും ചേര്‍ന്ന് നിര്‍ദേശിക്കുകയും ചെയ്തു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Dec 27, 2020, 08:57 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തലസ്ഥാന കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സിപിഎം ജില്ലാ കമ്മറ്റിയില്‍ ഗ്രൂപ്പ് പോര് ശക്തം. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നോട്ടുവച്ച സ്ഥാനാര്‍ത്ഥിയെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് തള്ളി. തലസ്ഥാന ജില്ലയുടെ മേയറെ സംസ്ഥാനകമ്മറ്റി നിര്‍ദ്ദേശിക്കേണ്ടെന്നും ജില്ലാ സെക്രട്ടേറിയേറ്റ് നിലപാട് സ്വീകരിച്ചു.

മേയര്‍ വനിതാ സംവരണം ആയതിനാല്‍ പേരൂര്‍ക്കട കൗണ്‍സിലര്‍ ജമീല ശ്രീധറിനെ ആയിരുന്നു ജില്ലാ കമ്മറ്റി നിര്‍ദേശിച്ചത്. എന്നാല്‍ യുവാക്കള്‍ക്ക് പ്രധാന്യം നല്‍കണമെന്ന നിര്‍ദേശമാണ് സംസ്ഥാന കമ്മറ്റി നല്‍കിയത്. വഞ്ചിയൂര്‍ കൗണ്‍സിലര്‍ ഗായത്രി.എസ്.ബാബുവിനെ എം.വി.ഗോവിന്ദനും കടകംപള്ളിസുരേന്ദ്രനും ചേര്‍ന്ന് നിര്‍ദേശിക്കുകയും ചെയ്തു. ബാലസംഘം മുതല്‍ പ്രവര്‍ത്തിക്കുന്ന ഗായത്രി, ഹൈദരാബാബാദ് യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ നേതാവാണ്, ജയില്‍വാസം അനുഷ്ഠിച്ചു തുടങ്ങിയവ മുന്‍നിര്‍ത്തിയായിരുന്നു നിര്‍ദ്ദേശം. മാത്രമല്ല എം.വി.ഗോവിന്ദന്റെ ‘മാവോയിസം കാടുകയറുമ്പോള്‍’ എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുന്നതും എഴുത്തുകാരികൂടിയായ ഗായത്രിയാണ്. എന്നാല്‍ ഈ നിര്‍ദ്ദേശം തലസ്ഥാനത്തെ നേതാക്കള്‍ തള്ളി.

ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തില്‍ ഗായത്രി ബാബുവിന്റെ പേര് നിര്‍ദേശിച്ച കടകംപള്ളി ഒറ്റപ്പെട്ടു. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വി.ശിവന്‍കുട്ടി, കോലിയക്കോട് കൃഷ്ണന്‍ നായര്‍, ടി.എന്‍.സീമ എന്നിവര്‍ ശക്തമായി എതിര്‍ത്തു.  

യുവാക്കളെ പരിഗണിക്കുകയാണെങ്കില്‍ പാര്‍ട്ടി അംഗത്വമുള്ള ബാലസംഘം സംസ്ഥാന പ്രസിഡന്റും മുടവന്‍മുഗള്‍ കൗണ്‍സിലറുമായ ആര്യ രാജേന്ദ്രന്‍ മതിയെന്ന നിര്‍ദ്ദേശവും മുന്നോട്ടുവച്ചു. മാത്രമല്ല ആര്യ രാജേന്ദ്രന്‍ കേശവദേവ് സിപിഎം ബ്രാഞ്ച് അംഗവുമാണെന്നും  കടകംപള്ളിയെ ആനാവൂര്‍ നാഗപ്പന്‍ ഓര്‍മ്മിപ്പിച്ചു. ഇതോടെ തര്‍ക്കം രൂക്ഷമായി. ഒടുവില്‍ തീരുമാനം ജില്ലാ സെക്രട്ടേറിയേറ്റിന് വിടുകയായിരുന്നു.

സെക്രട്ടേറിയേറ്റില്‍ കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദ്ദേശത്തെ വി.കെ മധു, സി.അജയകുമാര്‍, പുത്തന്‍കട വിജയന്‍ എന്നിവര്‍ മാത്രമാണ്  അനുകൂലിച്ചത്്. ആനാവൂര്‍ നാഗപ്പനൊപ്പം കോലിയക്കോട് കൃഷ്ണന്‍ നായര്‍, വി.ശിവന്‍കുട്ടി, എം.വിജയകുമാര്‍, ബി.പി.മുരളി എന്നിവര്‍  ആര്യാ രാജേന്ദ്രന്‍ മതിയെന്ന് ശഠിച്ചു. ഇതോടെ കടകംപള്ളിയുടെ നിര്‍ദ്ദേശം സെക്രട്ടേറിയറ്റും തള്ളുകയായിരുന്നു. ഏറെക്കാലമായി തലസ്ഥാനത്ത് കടകംപള്ളി-ആനാവൂര്‍ ഗ്രൂപ്പ് പോര് രൂക്ഷമായി തുടരുകയാണ്.

Tags: cpmകടകം‌പള്ളി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്നില്‍ പടക്കം പൊട്ടിച്ച് ഉപതെരഞ്ഞെടുപ്പ് വിജയാഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

എറണാകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തി

Kerala

കേരളത്തില്‍ ദേശ ഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടം,സിപിഎമ്മിന്റെ ദേശ വിരുദ്ധത തുറന്നു കാട്ടിയത് അക്രമങ്ങള്‍ക്ക് കാരണം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

Kerala

ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ട അല്ല മന്ത്രിയാണ്, കോൺഗ്രസുകാരോട് എടുക്കുന്ന സിപിഎം രക്ഷാപ്രവർത്തനം എബിവിപിയോട് വേണ്ട.- കെ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു, നേരിയ വര്‍ദ്ധന ജൂലായ് 1 മുതല്‍

മൂന്നാറില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ബസിന്റെ ടയര്‍ ഊരി തെറിച്ചു

എം സ്വരാജ് പൊട്ടി, പന്തയം വച്ചത്‌ പാലിച്ച് സി പി ഐ നേതാവ്, മുസ്ലീം ലീഗില്‍ ചേര്‍ന്നു

മുംബൈ വിമാനത്താവളത്തിന്റെ വികസനത്തിനായി 8607 കോടി രൂപ വിദേശനിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച് അദാനി

ഇസ്രായേൽ വ്യോമാക്രമണം : മുതിർന്ന ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies