Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സെക്‌സ് റാക്കറ്റും മദ്യ-മയക്ക് മരുന്ന് മാഫിയയും: വാഗമണ്ണ് കേന്ദ്രീകരിച്ച് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ത്?

വാഗമണ്‍ മേഖലയിലെ 12 കിലോ മീറ്ററിലായി 500ല്‍ അധികം റിസോര്‍ട്ടുകളുള്ളതായാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ നൂറെണ്ണത്തിന് മാത്രമാണ് ഏലപ്പാറ പഞ്ചായത്തിന്റെ ലൈസന്‍സ് ഉള്ളത്. അവശേഷിക്കുന്നവയെല്ലാം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 12:41 pm IST
in Kerala
ലഹരി വിരുന്ന് നടന്ന വണ്ടിപതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ട് (ഫയല്‍)

ലഹരി വിരുന്ന് നടന്ന വണ്ടിപതാലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ട് (ഫയല്‍)

പീരുമേട്: വാഗമണ്ണില്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയ നിശാപാര്‍ട്ടിയ്‌ക്ക് പിന്നാലെ  പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളും ആക്ഷേപങ്ങളും. സ്ഥലത്തെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അനാശ്വാസ്യവും ലഹരി ഉപയോഗവും വ്യാപകമെന്ന് പരാതി.  

ഇത്തരത്തിലുള്ള മോശം വിവരങ്ങള്‍ പുറത്ത് വരുന്നതോടെ മാന്യമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും ഇതില്‍ അകപ്പെടുകയാണ്. ഒറ്റപ്പെട്ട സ്ഥലവും മൊട്ടക്കുന്നുകളുമായതിനാല്‍ സ്ഥലത്ത് സെക്‌സ് റാക്കറ്റും മദ്യമയക്ക് മരുന്ന് മാഫിയയും പിടിമുറിക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.  

വാഗമണ്‍ മേഖലയിലെ 12 കിലോ മീറ്ററിലായി 500ല്‍ അധികം റിസോര്‍ട്ടുകളുള്ളതായാണ് അനൗദ്യോഗിക കണക്ക്.  ഇതില്‍ നൂറെണ്ണത്തിന് മാത്രമാണ് ഏലപ്പാറ പഞ്ചായത്തിന്റെ ലൈസന്‍സ് ഉള്ളത്. അവശേഷിക്കുന്നവയെല്ലാം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. സമീപത്തായി പീരുമേട് പഞ്ചായത്തിലും ഇത്രയും തന്നെ റിസോര്‍ട്ടുകളുണ്ട്.  

ഇവയിലധികവും നിര്‍മ്മിച്ച ശേഷം ഉടമ ലീസിന് നല്‍കുകയാണ് പതിവ്. ഇത്തരത്തിലെടുക്കുന്നവര്‍ പണം ഉണ്ടാക്കാനായി എന്ത് മാര്‍ഗവും സ്വീകരിക്കാന്‍ തയ്യാറാകും. കൂണ് പോലെ റിസോര്‍ട്ടുകള്‍ പൊന്തുമ്പോൾപോലും ഇവരെല്ലാം എങ്ങനെ ഇവിടെ പിടിച്ച് നില്‍ക്കുന്നുവെന്ന ചോദ്യവുമായി നാട്ടുകാരും രംഗത്തുണ്ട്.  

കോട്ടയത്ത് നിന്നും മൂലമറ്റത്ത് നിന്നും കട്ടപ്പന ഭാഗത്ത് നിന്നും സ്ഥലത്തേക്ക് എത്താനാകും. ഇതിനാല്‍ തന്നെ ജില്ലയ്‌ക്ക് വെളിയില്‍ നിന്നുള്ളവരാണ് അധികവും ഇവിടെ എത്തുന്നത്. രാത്രിയായാല്‍ ആളുകള്‍ പുറത്തിറങ്ങാത്തതും കോടമഞ്ഞുമാണ് സ്ഥലം അനാശ്വാസത്തിന്റെയും ലഹരി ഉപയോഗത്തിന്റെയും കേന്ദ്രമാകാന്‍ കാരണം.  

മിക്ക റിസോര്‍ട്ടുകളും ഒറ്റപ്പെട്ടയിടങ്ങളിലാകും നിര്‍മ്മിച്ചിരിക്കുക. ഇവിടങ്ങളില്‍ ആഴ്ചകളോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്ന് താമസിക്കുന്നതായി പ്രദേശവാസികളും പറയുന്നു.  

സംഭവത്തെ തുടര്‍ന്ന് ശക്തമായ പരിശോധന നടത്താന്‍ തയ്യാറെടുക്കുകയാണ് ജില്ലയിലെ പോലീസ്-എക്‌സൈസ് വിഭാഗങ്ങള്‍. മുമ്പും സമാനമായി നിരവധി മയക്ക് മരുന്ന് കേസുകള്‍ വാഗമണ്ണില്‍ പിടികൂടിയിട്ടുണ്ട്. റിസോര്‍ട്ടുകളുടെ രേഖകള്‍ അടക്കം പരിശോധിക്കാന്‍ റവന്യൂ വകുപ്പും മിന്നല്‍ പരിശോധനക്ക് തയ്യാറെടുക്കുന്നുണ്ട്.  

Tags: Drug MafiaidukkiVagamon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.