Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മേയര്‍ കെ. ശ്രീകുമാറിനെ കരിക്കകത്ത് ‘തൂക്കി’; കടകംപള്ളിയുടെ കുതന്ത്രങ്ങള്‍ പൊളിച്ചു; സിപിഎമ്മിനെ ഞെട്ടിച്ച് താമര വിരിയിച്ച് ഡി.ജി.കുമാരന്‍

116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മേയര്‍ കെ. ശ്രീകുമാറിനെ ഡി.ജി. കുമാരന്‍ പരാജയപ്പെടുത്തിയത്. 2372 വോട്ട് കെ. ശ്രീകുമാര്‍ നേടിയപ്പോള്‍ 2488 വോട്ട് കരസ്ഥമാക്കി കുമാരന്‍ ബിജെപിയുടെ സീറ്റ് നിലനിര്‍ത്തുകയായിരുന്നു. മേയര്‍ക്കുണ്ടായ പരാജയം മന്ത്രി കടകംപളളി സുരേന്ദ്രനും തിരിച്ചടിയായി. ബന്ധുവായ ശ്രീകുമാറിനെ മേയറാക്കിയത് കടകംപള്ളിയുടെ ഇടപെടലാണെന്ന് ആരോപണമുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 12:36 pm IST
in Thiruvananthapuram

രാജേഷ് ദേവ്

പേട്ട: കരിക്കകം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ഡി.ജി.കുമാരന്റെ വിജയം തലസ്ഥാനത്ത് സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയായി. സിപിഎമ്മിന്റെ എല്ലാവിധ രഹസ്യ അജണ്ടകളേയും ഭേദിച്ച് മേയര്‍ കെ. ശ്രീകുമാറിനെ പരാജയപ്പെടുത്തിയാണ് ബിജെപിയിലെ ഡി.ജി. കുമാരന്‍ ഇടതുപക്ഷത്തെ ഞെട്ടിച്ചത്. തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചതു മുതല്‍ വിജയത്തിന് വേണ്ടി സിപിഎം പണം വാരിയൊഴുക്കിയിട്ടും മേയറെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പണത്തിനും വാഗ്ദാനങ്ങള്‍ക്കും അപ്പുറത്ത് വാര്‍ഡിലെ ജനങ്ങള്‍ ഡി.ജി. കുമാരനെ മുറുകെ പിടിക്കുകയായിരുന്നു.

116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മേയര്‍ കെ. ശ്രീകുമാറിനെ ഡി.ജി. കുമാരന്‍ പരാജയപ്പെടുത്തിയത്. 2372 വോട്ട് കെ. ശ്രീകുമാര്‍ നേടിയപ്പോള്‍ 2488 വോട്ട് കരസ്ഥമാക്കി കുമാരന്‍ ബിജെപിയുടെ സീറ്റ് നിലനിര്‍ത്തുകയായിരുന്നു.  മേയര്‍ക്കുണ്ടായ  പരാജയം മന്ത്രി കടകംപളളി സുരേന്ദ്രനും തിരിച്ചടിയായി. ബന്ധുവായ ശ്രീകുമാറിനെ മേയറാക്കിയത് കടകംപള്ളിയുടെ ഇടപെടലാണെന്ന് ആരോപണമുണ്ടായിരുന്നു.  

കാലങ്ങളായി സിപിഎം കുത്തകയായിരുന്ന കരിക്കകം വാര്‍ഡ് 2015 ല്‍ ബിജെപി പിടിച്ചപ്പോള്‍ എന്തുവന്നാലും തിരികെ പിടിക്കുമെന്ന വാശിയിലായിരുന്നു മന്ത്രിയും പാര്‍ട്ടിയും. എന്നാല്‍ അതിന്നലെ പാടെ തകര്‍ന്നു. ബിജെപി ജയിച്ചതിന്റെ പേരില്‍ റോഡ് വികസനം പറഞ്ഞ് റെയില്‍വെ പാലത്തിന് സമീപത്തെ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈന്‍ ബ്ലോക്ക് ചെയ്ത് ഒരു പ്രദേശത്തെ ജനങ്ങളുടെ കുടിവെളളം വരെ മുട്ടിച്ചു. പിന്നീട് ബിജെപിയുടെ പ്രതിഷേധത്തിലാണ് കുടിവെള്ള വിതരണം തുടങ്ങിയത്. ഈ ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങിയില്ല അവഗണനയെന്നതും ശ്രദ്ധേയമാണ്. ഇടറോഡുകളുടെ വികസനത്തിന് വേണ്ടി നഗരസഭ അനുവദിച്ച പല പദ്ധതികളും മന്ത്രി ഇടപെട്ട് വഴിയാധാരമാക്കി. സര്‍ക്കാര്‍ ഫണ്ടില്‍ റോഡ് നവീകരണം നടത്താമെന്ന് പറഞ്ഞായിരുന്നു തടസ്സങ്ങള്‍ സൃഷ്ടിച്ചത്. ഇതിനിടയില്‍  മന്ത്രി പദ്ധതിയില്‍  തുടങ്ങിയ ആറ്റുവരമ്പ് റോഡ് നവീകരണം വന്‍ അഴിമതിയിലേക്കും മാറി. 4.70 കോടി രൂപ റോഡ് നവീകരണ ചെലവായിരുന്നെങ്കിലും പദ്ധതി പ്രകാരം ശരിയായവിധത്തില്‍ നവീകരണം നടത്തിയില്ല. ഇതിനെല്ലാം  വാര്‍ഡിലെ ജനങ്ങള്‍ കൊടുത്ത മറുപടിയായിരുന്നു കെ. ശ്രീകുമാറിന്റെ  പരാജയം.  

ഡി.ജി. കുമാരന്‍ മൂന്നാം തവണയാണ് മത്സരിക്കുന്നത്. 1995 കടകംപളളി പഞ്ചായത്തിലേക്കായിരുന്നു ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് 18 വോട്ടിന് പരാജയം നേരിട്ടു. 2010 ല്‍ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 117 വോട്ടിന് പരാജയപ്പെട്ടു. എന്നാല്‍ ഇത്തവണ ഡി.ജി. കുമാരനെ വാര്‍ഡിലെ ജനങ്ങള്‍ ചേര്‍ത്ത് പിടിച്ചു. നാട്ടുകാരനെയാണ് ആവശ്യം, അല്ലാതെ വാഗ്ദാനങ്ങള്‍ മാത്രം നല്‍കാനുള്ള നേതാവിനെയല്ലെന്ന് കാണിച്ച് വാര്‍ഡിലെ ജനങ്ങള്‍ വിധിയെഴുതി.

Tags: keralaelection2020ശരീരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.