Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയില്‍ നാണംകെട്ട് കോണ്‍ഗ്രസ്, കണ്ടവര്‍ക്കെല്ലാം ചിഹ്നം കൈപ്പത്തി

പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ വിമതനായി മത്സരിക്കുന്നത് പതിവാണ്. പക്ഷേ ആ വിമത സ്ഥാനാര്‍ഥിയേ സ്വതന്ത്രനായേ പ്രഖ്യാപിക്കൂ. ആ വ്യക്തിക്ക് ലഭിക്കുന്നത് സ്വതന്ത്രചിഹ്നവുമായിരിക്കും.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Nov 23, 2020, 02:00 pm IST
in Kollam
congress

congress

ശാസ്താംകോട്ട: ബ്ലോക്കുകളിലും വാര്‍ഡുകളിലും ഒരേ ചിഹ്നത്തില്‍ പ്രചാരണത്തിനിറങ്ങി നേതാക്കള്‍. ആകെ കണ്‍ഫ്യൂഷനായി അണികള്‍ ! കുന്നത്തൂര്‍ മണ്ഡലത്തിലെ മൂന്ന് ഡിവിഷനും വാര്‍ഡും അടക്കം ജില്ലയിലെ പതിനൊന്ന് സ്ഥലത്താണ് കൈപ്പത്തി ചിഹ്നത്തില്‍ രണ്ട് സ്ഥാനാര്‍ഥികള്‍ വീതം മത്സരരംഗത്തുള്ളത്. പോസ്റ്റര്‍ അടിച്ച് ബോര്‍ഡുകളും സ്ഥാപിച്ച് ഇവര്‍ പ്രചാരണത്തിന് ഇറങ്ങിയതോടെ വോട്ടര്‍മാര്‍ അതിശയത്തോടെ വീക്ഷിക്കുകയാണ് ഇവരുടെ പ്രചാരണത്തെ !

പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ വിമതനായി മത്സരിക്കുന്നത് പതിവാണ്. പക്ഷേ ആ വിമത സ്ഥാനാര്‍ഥിയേ സ്വതന്ത്രനായേ പ്രഖ്യാപിക്കൂ. ആ വ്യക്തിക്ക് ലഭിക്കുന്നത് സ്വതന്ത്രചിഹ്നവുമായിരിക്കും. എന്നാല്‍ ഇവിടെ സ്ഥിതി അതല്ല. സ്വതന്ത്രരാര്, വിമതരാര് എന്ന് വ്യക്തമാകാത്ത പ്രചരണം.

കുഴപ്പക്കാര്‍ ഈ സ്ഥാനാര്‍ഥികള്‍ അല്ല എന്നാണ് അറിയുന്നത്. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു നല്‍കിയ കത്താണ് കുഴപ്പമുണ്ടാക്കിയത്. കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകളും വെവ്വേറെ ലിസ്റ്റാണ് ബിന്ദുകൃഷ്ണയ്‌ക്ക് നല്‍കിയത്. ഡിസിസി പ്രസിഡന്റാകട്ടെ രണ്ട് കൂട്ടരെയും വെറുപ്പിക്കാതെ രണ്ട് ഗ്രൂപ്പില്‍ നിന്നും ‘കണ്‍കെട്ട് ‘ നടത്തി ഒരോരുത്തരെ എടുത്തു. എന്നാല്‍ ഗ്രൂപ്പ് സമവാക്യത്തിനപ്പുറം മുന്‍ തീരുമാനപ്രകാരം നിശ്ചയിച്ച പലരും ഡിസിസി പ്രസിഡന്റിന്റെ പട്ടികയില്‍ നിന്നും ഒഴിവായി.

ഒട്ടും അമാന്തിച്ചില്ല. അവര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒട്ടും വൈകാതെ തീരുമാനമെടുത്ത് ഡിസിസി പ്രസിഡന്റിന് നിര്‍ദേശവും നല്‍കി. ഒഴിവാക്കപ്പെട്ടവര്‍ക്ക് ചിഹ്നംനല്‍കാനാണ് കെപിസിസി പ്രസിഡന്റിന്റെ ഉത്തരവ്. വിനീതവിധേയയായ ബിന്ദുകൃഷ്ണയ്‌ക്ക് അതും അംഗീകരിക്കേണ്ടി വന്നു. ഒടുവില്‍ ബ്ലോക്ക് ഡിവിഷനിലും വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ രണ്ട് വീതവുമായി. കഴിഞ്ഞദിവസം മുതല്‍ ഇവര്‍ പ്രചാരണവും തുടങ്ങി. തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ചകള്‍ പലതും ഇതിനകം നടത്തിക്കഴിഞ്ഞു. ഇന്നലെ വൈകിയും സ്ഥാനാര്‍ഥി തര്‍ക്കം സംബന്ധിച്ച് തീരുമാനമായില്ലന്നാണ് അറിയുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായ ഇന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരു തീരുമാനമുണ്ടായില്ലങ്കില്‍ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് ‘വടിയെടുക്കേണ്ടി വരും’.

‘ജില്ലയിലെ ചില കെപിസിസി നേതാക്കള്‍ തന്നെ ജില്ലയിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് തടസ്സം നില്‍ക്കുകയാണ്. പൊതു തെരഞ്ഞെടുപ്പില്‍ മൂന്നും നാലും സ്ഥാനത്ത് എത്തിയവരെ കെപിസിസി അപ്പീല്‍ പാനലില്‍ ഉള്‍പ്പെടുത്തിയപ്പോഴെ അതിന്റെ പ്രാധാന്യം നഷ്ടമായി. ജില്ലാ തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തില്‍ അതൃപ്തി ഉള്ളവര്‍ പരാതി നല്‍കിയാല്‍ ബന്ധപ്പെട്ട ജില്ലാസമിതിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അതിന്റെ സാഹചര്യം പഠിച്ച് തീരുമാനിക്കേണ്ടതിന് പകരം സ്വന്തക്കാരായ പരാതിക്കാരെ മാത്രം കേട്ട് തീരുമാനം എടുത്താല്‍ അത് എങ്ങനെ നീതിയാകും…’

എന്‍. അഴകേശന്‍, മുന്‍ ഡിസിസി പ്രസിഡന്റ്‌

Tags: congressരാഷ്ട്രീയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.